Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. നെടുങ്ങോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
*'''എ.ഡി. എട്ടാം നൂറ്റാണ്ട്'''  രണ്ടാം ചേരസാമ്രാജ്യം സ്ഥാപിതമായി. കുരുമുളക് വനവിഭവം എന്ന നിലയില്‍ നിന്നും ഒരു കാര്‍ഷികവിളയായി സ്ഥാനം നേടി.  
*'''എ.ഡി. എട്ടാം നൂറ്റാണ്ട്'''  രണ്ടാം ചേരസാമ്രാജ്യം സ്ഥാപിതമായി. കുരുമുളക് വനവിഭവം എന്ന നിലയില്‍ നിന്നും ഒരു കാര്‍ഷികവിളയായി സ്ഥാനം നേടി.  
*'''എ.ഡി. ഒമ്പതാം നൂറ്റാണ്ട് ''' മലനാടിന്റെയും തുളുനാടിന്റെയും ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ് ലാം മതം സ്വീകരിച്ചു. രാജ്യം പല ഖണ്ഡങ്ങളായി തിരിച്ച് അനന്തരാവകാശികള്‍ക്ക് നല്‍കി. തീര്‍ത്ഥാടനത്തിന് മെക്കയിലേക്കു പോയി. മെക്കയില്‍ വച്ച് ഇസ് ലാം പണ്ഡിതനായ മുഹമ്മദ് ഇബ്നു മാലിക് ദിനാറെ പരിചയപ്പെട്ടു. മലബാറിലെത്തി ഇസ് ലാമിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ മാലിക് ദിനാറിനെ ചേരമാന്‍ പെരുമാള്‍ പ്രേരിപ്പിച്ചു. സഹായത്തിന് പ്രത്യേകം തിട്ടൂരങ്ങള്‍ എഴുതി, വടക്കന്‍ കോലത്തിരിക്കും തെക്കന്‍ കോലത്തിരിക്കും (വേണാട്ട് രാജാവ്) കൊടുക്കാന്‍ മാലിക് ദിനാറിനെ ഏല്‍പ്പിച്ചു. പെരുമാള്‍ മെക്കയില്‍ വച്ച് അന്തരിച്ചു. ശേഷം എട്ടു വര്‍ഷം കഴിഞ്ഞ് മാലിക് ദിനാറും വലിയൊരു സംഘം അനുചരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കപ്പല്‍ മാര്‍ഗം മുസിരിസില്‍ എത്തി. പെരുമാളിന്റെ നിര്‍ദ്ദേശമനുസരിച്ച്, അദ്ദേഹം അന്തരിച്ച വിവരം മാലിക് ദിനാര്‍ മലയാളക്കരയെ അറിയിച്ചില്ല. കോലത്തിരികളുടെ നിര്‍ലോപമായ സഹായത്താല്‍ മുസിരിസിലും (കൊടുങ്ങല്ലൂര്‍) മടയേലിയിലും (മാടായി) പള്ളികള്‍ സ്ഥാപിച്ചു. പത്തു വര്‍ഷത്തിനു ശേഷം നെയ് താരാ നദിയിലൂടെ ശിരവ് പട്ടണ(ശ്രീകണ്ഠപുരം പഴയങ്ങാടി)ത്തെത്തി. അവിടെ മൂന്നാമത്തെ പള്ളി സ്ഥാപിച്ചു. മാലിക് ദിനാറിന്റെ മകന്‍ മാലിക് ഇബ് നു ഹബീബിന്റെ പത്തു മക്കളിലൊരാളെ പള്ളിയില്‍ ഖാസിയായി നിയമിച്ച് മാലിക് ദിനാര്‍ കാസറഗോഡേക്ക് മടങ്ങിപ്പോയി. അറേബ്യയിലെ സഫറില്‍ ഉള്ള ചേരമാന്‍ പെരുമാളിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ശവകുടീരത്തില്‍ സഫറില്‍ എത്തപ്പെട്ട കാലം ഹിജ് റ 212, അവിടെവച്ച് മരിച്ച കാലം ഹിജ് റ 216 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (അത് എ.ഡി. 827-832 വര്‍ഷങ്ങളാണ്)  
*'''എ.ഡി. ഒമ്പതാം നൂറ്റാണ്ട് ''' മലനാടിന്റെയും തുളുനാടിന്റെയും ചക്രവര്‍ത്തിയായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ് ലാം മതം സ്വീകരിച്ചു. രാജ്യം പല ഖണ്ഡങ്ങളായി തിരിച്ച് അനന്തരാവകാശികള്‍ക്ക് നല്‍കി. തീര്‍ത്ഥാടനത്തിന് മെക്കയിലേക്കു പോയി. മെക്കയില്‍ വച്ച് ഇസ് ലാം പണ്ഡിതനായ മുഹമ്മദ് ഇബ്നു മാലിക് ദിനാറെ പരിചയപ്പെട്ടു. മലബാറിലെത്തി ഇസ് ലാമിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ മാലിക് ദിനാറിനെ ചേരമാന്‍ പെരുമാള്‍ പ്രേരിപ്പിച്ചു. സഹായത്തിന് പ്രത്യേകം തിട്ടൂരങ്ങള്‍ എഴുതി, വടക്കന്‍ കോലത്തിരിക്കും തെക്കന്‍ കോലത്തിരിക്കും (വേണാട്ട് രാജാവ്) കൊടുക്കാന്‍ മാലിക് ദിനാറിനെ ഏല്‍പ്പിച്ചു. പെരുമാള്‍ മെക്കയില്‍ വച്ച് അന്തരിച്ചു. ശേഷം എട്ടു വര്‍ഷം കഴിഞ്ഞ് മാലിക് ദിനാറും വലിയൊരു സംഘം അനുചരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കപ്പല്‍ മാര്‍ഗം മുസിരിസില്‍ എത്തി. പെരുമാളിന്റെ നിര്‍ദ്ദേശമനുസരിച്ച്, അദ്ദേഹം അന്തരിച്ച വിവരം മാലിക് ദിനാര്‍ മലയാളക്കരയെ അറിയിച്ചില്ല. കോലത്തിരികളുടെ നിര്‍ലോപമായ സഹായത്താല്‍ മുസിരിസിലും (കൊടുങ്ങല്ലൂര്‍) മടയേലിയിലും (മാടായി) പള്ളികള്‍ സ്ഥാപിച്ചു. പത്തു വര്‍ഷത്തിനു ശേഷം നെയ് താരാ നദിയിലൂടെ ശിരവ് പട്ടണ(ശ്രീകണ്ഠപുരം പഴയങ്ങാടി)ത്തെത്തി. അവിടെ മൂന്നാമത്തെ പള്ളി സ്ഥാപിച്ചു. മാലിക് ദിനാറിന്റെ മകന്‍ മാലിക് ഇബ് നു ഹബീബിന്റെ പത്തു മക്കളിലൊരാളെ പള്ളിയില്‍ ഖാസിയായി നിയമിച്ച് മാലിക് ദിനാര്‍ കാസറഗോഡേക്ക് മടങ്ങിപ്പോയി. അറേബ്യയിലെ സഫറില്‍ ഉള്ള ചേരമാന്‍ പെരുമാളിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ശവകുടീരത്തില്‍ സഫറില്‍ എത്തപ്പെട്ട കാലം ഹിജ് റ 212, അവിടെവച്ച് മരിച്ച കാലം ഹിജ് റ 216 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (അത് എ.ഡി. 827-832 വര്‍ഷങ്ങളാണ്)  
</font>(അവലംബം:  *മലബാര്‍ മാന്വല്‍- വില്യം ലോഗന്‍, *നാടിനെ അറിയാന്‍-എഡി. രാജേന്ദ്രന്‍ അഷ്ടമുടി)<br />(അപൂര്‍ണം)
</font>(കടപ്പാട്:  *മലബാര്‍ മാന്വല്‍- വില്യം ലോഗന്‍, *നാടിനെ അറിയാന്‍-എഡി. രാജേന്ദ്രന്‍ അഷ്ടമുടി)<br />(അപൂര്‍ണം)
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95384" എന്ന താളിൽനിന്ന് ശേഖരിച്ചത്