കാട്ടിൽ വളരുമൊരാന.
കറുകറുത്തൊരു കാട്ടാന.
കാടുകുലുക്കി അലറിയൊരു നാൾ.
കാട്ടാളന്റെ കെണിയില നയ്യോ -
കാലും വഴുതിവീണല്ലോ
വനത്തിലെ വാരിക്കുഴിയിൽ
മാനം നോക്കി വിങ്ങിക്കരഞ്ഞവൻ:
വന്നപ്പോഴാ കാട്ടാളർ ആനയെ കെട്ടിച്ചങ്ങലിയൻ.
ഇടവും വലവും പഠിപ്പിച്ചവനെ നാട്ടിലിറക്കി പൂരത്തിനൊരുക്കി