എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കവിതകൾ (മൂലരൂപം കാണുക)
11:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('<nowiki>:</nowiki> കാത്തിരിപ്പിന്റെ അന്ത്യം അന്ത്യ ശ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
<nowiki>:</nowiki> കാത്തിരിപ്പിന്റെ അന്ത്യം | <nowiki>:</nowiki> '''കാത്തിരിപ്പിന്റെ അന്ത്യം''' | ||
അന്ത്യ ശ്വാസത്തിൻ നെറുകയിൽ | '''അന്ത്യ ശ്വാസത്തിൻ നെറുകയിൽ''' | ||
ആരും ഉറ്റു നോക്കാത്ത കിടക്കയിൽ | '''ആരും ഉറ്റു നോക്കാത്ത കിടക്കയിൽ''' | ||
വരണ്ട ചുണ്ടുകൾ തേടുന്നു | '''വരണ്ട ചുണ്ടുകൾ തേടുന്നു''' | ||
ഇളം ചുണ്ടുകളിൽ പൂത്തിരുന്ന എൻ | '''ഇളം ചുണ്ടുകളിൽ പൂത്തിരുന്ന എൻ''' | ||
പൊന്നോമന പുത്രന്റെ പൊൻ മുത്തം | '''പൊന്നോമന പുത്രന്റെ പൊൻ മുത്തം''' | ||
പത്ത് മാസം എൻ ഉദരത്തിൽ | '''പത്ത് മാസം എൻ ഉദരത്തിൽ''' | ||
കാണാത്ത മുഖവും ഉടലുമായി | '''കാണാത്ത മുഖവും ഉടലുമായി''' | ||
ഞാൻ നൊന്തു വളർത്തിയ പൊൻമകൻ | '''ഞാൻ നൊന്തു വളർത്തിയ പൊൻമകൻ''' | ||
പത്ത് യുഗത്തിന്റെ വാത്സല്യം | '''പത്ത് യുഗത്തിന്റെ വാത്സല്യം''' | ||
നൽകി ഈ അമ്മ പൊൻ മകനേ | '''നൽകി ഈ അമ്മ പൊൻ മകനേ''' | ||
കിണുങ്ങിയും മന്ദഹസിച്ചും | '''കിണുങ്ങിയും മന്ദഹസിച്ചും''' | ||
നീ അറിയാത്ത ഭാഷയിൽ | '''നീ അറിയാത്ത ഭാഷയിൽ''' | ||
ചുണ്ടുകൾ നീക്കിയനേരം തറമായി | '''ചുണ്ടുകൾ നീക്കിയനേരം തറമായി''' | ||
പറഞ്ഞു ഞാൻ നീയെന്നെ അമ്മേ എന്ന | '''പറഞ്ഞു ഞാൻ നീയെന്നെ അമ്മേ എന്ന''' | ||
രണ്ടക്ഷരം വിളിച്ചുവെന്ന് | '''രണ്ടക്ഷരം വിളിച്ചുവെന്ന്''' | ||
കാൽപ്പാദം പതറാതെ നടത്താൻ | '''കാൽപ്പാദം പതറാതെ നടത്താൻ''' | ||
പിച്ചവെച്ച നീ നടക്കുന്നത് ഉറ്റുനോക്കാൻ | '''പിച്ചവെച്ച നീ നടക്കുന്നത് ഉറ്റുനോക്കാൻ''' | ||
എത്രമാത്രം ഞാൻ കൊതിച്ചിരുന്നെന്ന് | '''എത്രമാത്രം ഞാൻ കൊതിച്ചിരുന്നെന്ന്''' | ||
അറിയാൻ കടലിന്റെ ആഴം അളക്കുക മകനേ | '''അറിയാൻ കടലിന്റെ ആഴം അളക്കുക മകനേ''' | ||
വാർദ്ധക്യ ത്തിന്റെ തോണിയിൽ | '''വാർദ്ധക്യ ത്തിന്റെ തോണിയിൽ''' | ||
ഞാൻ കയറുമ്പോൾ എന്റെ ഷിതിയിലെ നിധി | '''ഞാൻ കയറുമ്പോൾ എന്റെ ഷിതിയിലെ നിധി''' | ||
നീ മാത്രം | '''നീ മാത്രം''' | ||
ഈ കൽ മുറികൾക്കുള്ളിൽ നീ | '''ഈ കൽ മുറികൾക്കുള്ളിൽ നീ''' | ||
എന്നെ തനിച്ചാക്കി മറഞ്ഞപ്പോൾ | '''എന്നെ തനിച്ചാക്കി മറഞ്ഞപ്പോൾ''' | ||
കാർനിഴൽ നീന്തുന്ന മിഴികളാൽ | '''കാർനിഴൽ നീന്തുന്ന മിഴികളാൽ''' | ||
ഞാൻ നിന്റെ നിഴലിനെ മാത്രം നോക്കി നിന്നു | '''ഞാൻ നിന്റെ നിഴലിനെ മാത്രം നോക്കി നിന്നു''' | ||
തനിച്ചാക്കി പോയിടല്ലേ എന്ന് വിതുമ്പി കരയാൻ | '''തനിച്ചാക്കി പോയിടല്ലേ എന്ന് വിതുമ്പി കരയാൻ''' | ||
ഓർത്തെങ്കിലും പൊങ്ങിയില്ല | '''ഓർത്തെങ്കിലും പൊങ്ങിയില്ല''' | ||
അക്ഷരങ്ങൾ വാക്കുകൾ നാവിൻതുമ്പിൽ നിന്നും | '''അക്ഷരങ്ങൾ വാക്കുകൾ നാവിൻതുമ്പിൽ നിന്നും''' | ||
കുമിളകൾ പൊട്ടി തീരുന്ന പോലെ | '''കുമിളകൾ പൊട്ടി തീരുന്ന പോലെ''' | ||
മൃത്യുവിനെ ഞാൻ നോക്കി കാണുന്നു | '''മൃത്യുവിനെ ഞാൻ നോക്കി കാണുന്നു''' | ||
ഈ മുകളത്തിൽ അവസാനം | '''ഈ മുകളത്തിൽ അവസാനം''' | ||
ആഗ്രഹം നീ നടത്തു മകനേ | '''ആഗ്രഹം നീ നടത്തു മകനേ''' | ||
പൊന്നുമ്മ തന്ന് നീ ഭൂമിക്ക് നൽകും | '''പൊന്നുമ്മ തന്ന് നീ ഭൂമിക്ക് നൽകും''' | ||
'''അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "നീ എന്നാ ഒന്നും മിണ്ടാത്തെ "? " "അമ്മയൊന്നും പറയേണ്ട, അമ്മയ്ക്കും ഞാനൊരു ഭാരമല്ലേ " ?"നീ ഇതെന്തൊക്കെയാ പറയണെ....? അച്ഛൻ അവിടെ ഉണ്ട് ട്ടോ " "കേക്കട്ടെ". "മോളെ... മെല്ലെ പറ". "എന്താ മ്മേ...... എനിക്കു വേണ്ടി ഈ വീട്ടിൽ സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. അവളുടെ തൊണ്ട ഇടറി.അപ്പോഴും അവളിൽ ഒരു കത്തുന്ന തീജ്വാല ഉണ്ടായിരുന്നു.''' | |||
'''"എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട് അതൊന്നും ആരും മനസ്സിലാക്കിയിട്ടില്ല. ഒന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു: "എനിക്കൊരു ചേട്ടനുണ്ടായിരുന്നല്ലോ? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.''' | |||
'''"എന്താ അമ്മേ, പെൺകുട്ടികൾക്ക് മാത്രാണോ, എക്സ്പേറി ഡേറ്റ് നിർണ്ണയിച്ചിരിക്കുന്നത്.പതിനെട്ടു വയസുള്ള ഒരാൺകുട്ടിയിൽ കാണാത്ത എന്ത് പക്വതയാണ് പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയായ എന്നിൽ നിങ്ങൾ കണ്ടത്?''' | |||
'''" അച്ഛാ എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട് ,ആഗ്രഹങ്ങളുണ്ട്.ഞാൻ എന്തായി തീരണമെന്ന പ്രതീക്ഷയുമുണ്ട്.ഇതൊക്കെ അച്ഛനെന്നോട് ചോദിച്ചിട്ടുണ്ടോ?" പതിനെട്ടു വയസായപ്പോഴെയ്ക്കും അച്ഛന് ഞാൻ ഒരു ഭാര്യയോ? അയാൾ അവളെ തുറിച്ചു നോക്കി, ചോദിച്ചു. " ഇതെന്തൊക്കെയാ നീ പറയുന്നേ "?''' | |||
'''" അത് തന്നെ.......! എനിക്കീ വിവാഹത്തിന് സമ്മതമല്ല.. ഇതൊന്നും ഇപ്പോ വേണ്ടച്ഛാ.... "''' | |||
'''"അതെങ്ങനെ ശരിയാവും, ഞാൻ അവർക്ക് വാക്കു കൊടുത്തു പോയി. "''' | |||
'''അവൾ പറഞ്ഞു "ഞാൻ പറഞ്ഞോ അച്ഛാ അവർക്ക് വാക്ക് കൊടുക്കാൻ? എന്നോടച്ഛൻ ചോദിച്ചോ "?''' | |||
'''ഇവരുടെ സംഭാഷണം കേട്ട അമ്മ അടുക്കളയിൽ നിന്നു വന്നതും അച്ഛൻ്റെ വലം കൈ മിത്രയുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു അയാളുടെ മുഖം ജ്വലിച്ചു.''' | |||
'''"ധിക്കാരം പറയാതെ അകത്തു കേറിപ്പോടി "! അടി കൊണ്ട് അവളുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു,മുടി പടർന്ന് മുഖത്തേയ്ക്ക് പതിച്ചു.''' | |||
'''വാതിലിൽ ആരോ മുട്ടി അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നുണർന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു അമ്മയായിരുന്നു അത്അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "നീ എന്നാ ഒന്നും മിണ്ടാത്തെ "? " "അമ്മയൊന്നും പറയേണ്ട, അമ്മയ്ക്കും ഞാനൊരു ഭാരമല്ലേ " ?"നീ ഇതെന്തൊക്കെയാ പറയണെ....? അച്ഛൻ അവിടെ ഉണ്ട് ട്ടോ " "കേക്കട്ടെ". "മോളെ... മെല്ലെ പറ". "എന്താ മ്മേ...... എനിക്കു വേണ്ടി ഈ വീട്ടിൽ സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. അവളുടെ തൊണ്ട ഇടറി.അപ്പോഴും അവളിൽ ഒരു കത്തുന്ന തീജ്വാല ഉണ്ടായിരുന്നു.''' | |||
'''"എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട് അതൊന്നും ആരും മനസ്സിലാക്കിയിട്ടില്ല. ഒന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു: "എനിക്കൊരു ചേട്ടനുണ്ടായിരുന്നല്ലോ? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.? അവന് പതിനെട്ട് വയസ് ആയപ്പോൾ, ഇതുപോലെ വിവാഹത്തിന് നിർബന്ധിച്ചോ, ആരെങ്കിലും? അവരൊന്നും മിണ്ടിയില്ല.''' | |||
'''"എന്താ അമ്മേ, പെൺകുട്ടികൾക്ക് മാത്രാണോ, എക്സ്പേറി ഡേറ്റ് നിർണ്ണയിച്ചിരിക്കുന്നത്.പതിനെട്ടു വയസുള്ള ഒരാൺകുട്ടിയിൽ കാണാത്ത എന്ത് പക്വതയാണ് പതിനെട്ടു വയസുള്ള ഒരു പെൺകുട്ടിയായ എന്നിൽ നിങ്ങൾ കണ്ടത്?''' | |||
'''" അച്ഛാ എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട് ,ആഗ്രഹങ്ങളുണ്ട്.ഞാൻ എന്തായി തീരണമെന്ന പ്രതീക്ഷയുമുണ്ട്.ഇതൊക്കെ അച്ഛനെന്നോട് ചോദിച്ചിട്ടുണ്ടോ?" പതിനെട്ടു വയസായപ്പോഴെയ്ക്കും അച്ഛന് ഞാൻ ഒരു ഭാര്യയോ? അയാൾ അവളെ തുറിച്ചു നോക്കി, ചോദിച്ചു. " ഇതെന്തൊക്കെയാ നീ പറയുന്നേ "?''' | |||
'''അത് തന്നെ.......! എനിക്കീ വിവാഹത്തിന് സമ്മതമല്ല.. ഇതൊന്നും ഇപ്പോ വേണ്ടച്ഛാ.... "''' | |||
'''"അതെങ്ങനെ ശരിയാവും, ഞാൻ അവർക്ക് വാക്കു കൊടുത്തു പോയി. "''' | |||
'''അവൾ പറഞ്ഞു "ഞാൻ പറഞ്ഞോ അച്ഛാ അവർക്ക് വാക്ക് കൊടുക്കാൻ? എന്നോടച്ഛൻ ചോദിച്ചോ "?''' | |||
'''ഇവരുടെ സംഭാഷണം കേട്ട അമ്മ അടുക്കളയിൽ നിന്നു വന്നതും അച്ഛൻ്റെ വലം കൈ മിത്രയുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു അയാളുടെ മുഖം ജ്വലിച്ചു.''' | |||
'''"ധിക്കാരം പറയാതെ അകത്തു കേറിപ്പോടി "! അടി കൊണ്ട് അവളുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു,മുടി പടർന്ന് മുഖത്തേയ്ക്ക് പതിച്ചു.''' | |||
'''വാതിലിൽ ആരോ മുട്ടി അവൾ പെട്ടെന്ന് ചിന്തകളിൽ നിന്നുണർന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു അമ്മയായിരുന്നു അത്.''' | |||
'''"നീ പേടിപ്പിച്ച് കളഞ്ഞല്ലോ മോളെ "''' | |||
'''"എനിക്ക് എൻ്റെ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്. അതെനിക്ക് നേടിയെടുക്കാൻ നിങ്ങളുടെ പ്രോത്സാഹനമാണ് വേണ്ട''' | |||
'''ത് " അവൾ വീണ്ടും നിർത്തി. അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. "എനിക്കീ വിവാഹത്തിന് താല്പര്യമില്ലെന്ന് അച്ഛനോടൊന്ന് പറയണേ" അവൾ കെഞ്ചി.''' | |||
'''കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ കവിളിൽ നിന്നും തുടച്ചു നീക്കി.''' | |||
'''"എനിക്കിപ്പോ ഇത് വേണ്ടാ " അമ്മ അവളെ തലോടി, അവളുടെ കൈ പിടിച്ച് അച്ഛനരുകിലേയ്ക്ക് പോകാനൊരുങ്ങി. അവർ തിരിഞ്ഞു നടന്നപ്പോൾ, അച്ഛനവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ വിറക്കുന്ന കൈകൾ കൊണ്ട് ,തൻ്റെ കണ്ണട അഴിച്ചു തലകുനിച്ചു നിന്നു. നിലത്തു കൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു നടന്നു.''' | |||
'''അയാൾ ഒന്നും മിണ്ടിയില്ല. ശില പോലെ നിന്നു. കുറച്ചു കഴിഞ്ഞ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, ആർക്കോ ഡയൽ ചെയ്തു.''' | |||
'''"ഹലോ " .... .....''' | |||
'''"ഞങ്ങൾക്കീ വിവാഹത്തിന് താല്പര്യമില്ല ".മറു വശത്തു നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് .അയാൾ ഫോൺ കട്ട് ചെയ്തു. മിത്രയുടെ അടുത്തേയ്ക്ക് നടന്നു.''' | |||
'''അവളുടെ മുടിയിൽ തലോടി. ഒന്നും ചിന്തിക്കാതെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആ ചൂടിലേയ്ക്ക് അവൾ ചാഞ്ഞു നിന്നു. അവളുടെ കണ്ണീർ നനവാൽ അയാളുടെ ഷർട്ട് കുതിർന്നു . ഷർട്ട് കുതിർന്നു .''' | |||
'''അയാൾ അവളെ ഇറുക്കി പുണർന്നു. "ക്ഷമിക്ക് മോളെ, ഞങ്ങൾക്ക് നിൻ്റെ മനസ് കാണാൻ പറ്റിയില്ല".''' | |||
'''അവളൊന്ന് പുഞ്ചിരിച്ചു. "അല്ല ,പറ എന്താ നിൻ്റെ ലക്ഷ്യം". അവൾ ആ മുഖത്തേയ്ക്ക് തല ഉയർത്തി നോക്കി.ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണം ജ്വലിക്കുന്നത് അവൾ അറിഞ്ഞു.''' | |||
'''"എനിക്കൊരു ഐ.എ.എസ് ഓഫീസറാകണം അച്ഛാ " .''' | |||
'''അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.''' | |||
'''മാതാപിതാക്കളുടെ പ്രോത്സാഹനവും അവരിലെ പ്രതീക്ഷയും അഗ്നിമിത്രയ്ക്ക് താങ്ങായി.''' | |||
'''പെൺകുട്ടികളെ അവരുടെ സ്വപനങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിറകെ വിടാതെ എല്ലാം ചവറ്റുകൊട്ടയിൽ എറിയാൻ തുനിഞ്ഞ അച്ഛനും അമ്മയും അഗ്നിമിത്രയുടെ തീക്കനലു പോലുള്ള വാക്കുകൾ വേണമായിരുന്നു മാറി ചിന്തിക്കാൻ .ഇതുപോലെ ഇനിയും അഗ്നിമിത്രമാർ ഉണ്ടായെന്നു വരാം.ഉറച്ച തീരുമാനങ്ങൾ പെൺമക്കളുടേതാവണം.''' | |||
'''ദിയാ പ്രതീപ്''' | |||
'''ക്ലാസ് 10 B.''' | |||