"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
== ഐക്യനാണയസംഘം ==
== ഐക്യനാണയസംഘം ==
[[പ്രമാണം:47326 sslp 11112.jpg|ഇടത്ത്‌|ലഘുചിത്രം|ഐക്യനാണയ സംഘം- (ഇപ്പോൾ) കോപ്പറേറ്റീവ് ബാങ്ക് |പകരം=]]
[[പ്രമാണം:47326 sslp 11112.jpg|ഇടത്ത്‌|ലഘുചിത്രം|ഐക്യനാണയ സംഘം- (ഇപ്പോൾ) കോപ്പറേറ്റീവ് ബാങ്ക് |പകരം=]]
1951 -52 കാലഘട്ടത്തിൽ കർഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കാപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു
1951 -52 കാലഘട്ടത്തിൽ കർഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു


== ലേബർ മാർക്കറ്റ് ==
== ലേബർ മാർക്കറ്റ് ==
കാടുകളിൽ വസിച്ചിരുന്ന ഗോത്രവർഗക്കാരും സമീപ പ്രദേശങ്ങളിൽനിന്നും എത്തിയ നിർധനരും ആയിരുന്നു കൂടരഞ്ഞിയിലെ ആദ്യകാല കർഷക തൊഴിലാളികൾ. ഞായറാഴ്ചദിവസം കൃഷിസ്ഥാലം കൂടുതലുള്ളവർ കൂടരഞ്ഞി അങ്ങാടിയിൽ വന്ന് ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആവശ്യമുള്ള തൊഴിലാളികളെ മുൻ‌കൂർ കൂലിപറഞ്ഞു ചുരുങ്ങിയത് ഒരാഴ്ചത്തേക്ക് ജോലി ഓഫർ ചെയ്തു കൂട്ടികൊണ്ടുപോവുക എന്ന പതിവ് അക്കാലത്തു ശക്തി പ്രാപിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൂടരഞ്ഞിയിലെ ഞായറാഴ്ചകളിൽ ലേബർ മാർക്കറ്റ് ദൂരെ സ്ടലങ്ങളിൽ വരെ പ്രസിദ്ധമായി.  
കാടുകളിൽ വസിച്ചിരുന്ന ഗോത്രവർഗക്കാരും സമീപ പ്രദേശങ്ങളിൽനിന്നും എത്തിയ നിർധനരും ആയിരുന്നു കൂടരഞ്ഞിയിലെ ആദ്യകാല കർഷക തൊഴിലാളികൾ. ഞായറാഴ്ചദിവസം കൃഷിസ്ഥലം കൂടുതലുള്ളവർ കൂടരഞ്ഞി അങ്ങാടിയിൽ വന്ന് ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആവശ്യമുള്ള തൊഴിലാളികളെ മുൻ‌കൂർ കൂലിപറഞ്ഞു ചുരുങ്ങിയത് ഒരാഴ്ചത്തേക്ക് ജോലി ഓഫർ ചെയ്തു കൂട്ടികൊണ്ടുപോവുക എന്ന പതിവ് അക്കാലത്തു ശക്തി പ്രാപിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൂടരഞ്ഞിയിലെ ഞായറാഴ്ചകളിൽ ലേബർ മാർക്കറ്റ് ദൂരെ സ്ടലങ്ങളിൽ വരെ പ്രസിദ്ധമായി.  


== കാളപൂട്ട് മത്സരം ==
== കാളപൂട്ട് മത്സരം ==
വരി 17: വരി 17:


== വിലമുറി ==
== വിലമുറി ==
ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്.  
ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്.  


== വാറ്റുപുര ==
== വാറ്റുപുര ==
വരി 25: വരി 25:




ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.
ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.


............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
വരി 37: വരി 37:
   
   
== കാട്ടുമൃഗങ്ങളും മനുഷ്യജീവിതവും ==
== കാട്ടുമൃഗങ്ങളും മനുഷ്യജീവിതവും ==
ആനയായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കഴിക്കോടിന്‌ പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ കാടുവെട്ടിത്തെളിലിക്കുന്നതിനിടയിൽ ഒരുദിവസം വളരെ വലിപ്പമുള്ള ഒരു മുളംകുറ്റിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി കൊണ്ടുവന്ന അറിയും സാധനങ്ങളും കുരങ്ങന്മാർ നശിപ്പിച്ചതും കൃഷിക്കാർ ആ ദിവസം പട്ടിണിയായതും മറ്റൊരു കഥ.   
ആനയായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കോഴിക്കോടിന്‌ പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ കാടുവെട്ടിത്തെളിലിക്കുന്നതിനിടയിൽ ഒരുദിവസം വളരെ വലിപ്പമുള്ള ഒരു മുളംകുറ്റിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി കൊണ്ടുവന്ന അരിയും സാധനങ്ങളും കുരങ്ങന്മാർ നശിപ്പിച്ചതും കൃഷിക്കാർ ആ ദിവസം പട്ടിണിയായതും മറ്റൊരു കഥ.   


== തോണിക്കടവ്‌ ==
== തോണിക്കടവ്‌ ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733377" എന്ന താളിൽനിന്ന് ശേഖരിച്ചത്