"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== നാടോടിവിജ്ഞാനകോശം ==
== നാടോടിവിജ്ഞാനകോശം ==
'''പ്രശ്നം:'''- വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അന്യം നിന്നുപോകുന്ന നമ്മുടെ നാടോടി- ആദിവാസി- ക്ലാസിക്കൽ കലാരൂപങ്ങൾ മതിയായ പ്രോത്സാഹനം ലഭിക്കാത്ത നമ്മുടെ പ്രഗൽഭരായ കലാകാരന്മാർ. ഈ കലകളുടേയും കലാകാരന്മാരുടെയും സംരക്ഷണത്തിന് കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവമാണ് ഒരു നാടോടി വിജ്ഞാനകോശം എന്നൊരു പ്രോജക്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അതോടോപ്പം നാട്ടറിവുകളും പ്രദേശത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളും ശേഖരിക്കാൻ തീരുമാനിച്ചു.  ആസുത്രണം:- നാടൻ കലാരൂപങ്ങളെപ്പറ്റി പരാമർശിച്ചിട്ടുള്ള ലേഖനങ്ങൾ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങൾ പ്രോജക്ട് ഡയറിയിൽ രേഖപ്പെടുത്തി. വിവരശേഖരണത്തിന് പത്തു ദിവസമെടുത്തു. പ്രോജക്ട് ഡയറിയിലെ വിവരങ്ങൾ ഉൾ‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി.
പ്രശ്നം:- വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അന്യം നിന്നുപോകുന്ന നമ്മുടെ നാടോടി- ആദിവാസി- ക്ലാസിക്കൽ കലാരൂപങ്ങൾ മതിയായ പ്രോത്സാഹനം ലഭിക്കാത്ത നമ്മുടെ പ്രഗൽഭരായ കലാകാരന്മാർ. ഈ കലകളുടേയും കലാകാരന്മാരുടെയും സംരക്ഷണത്തിന് കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവമാണ് ഒരു നാടോടി വിജ്ഞാനകോശം എന്നൊരു പ്രോജക്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അതോടോപ്പം നാട്ടറിവുകളും പ്രദേശത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളും ശേഖരിക്കാൻ തീരുമാനിച്ചു.  ആസുത്രണം:- നാടൻ കലാരൂപങ്ങളെപ്പറ്റി പരാമർശിച്ചിട്ടുള്ള ലേഖനങ്ങൾ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങൾ പ്രോജക്ട് ഡയറിയിൽ രേഖപ്പെടുത്തി. വിവരശേഖരണത്തിന് പത്തു ദിവസമെടുത്തു. പ്രോജക്ട് ഡയറിയിലെ വിവരങ്ങൾ ഉൾ‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി.


== പ്രോജക്ട് റിപ്പോർട്ട് ==
== പ്രോജക്ട് റിപ്പോർട്ട് ==
'''വിഷയം''':- നാടോടിവിജ്ഞാനകോശം.
'''വിഷയം:'''- നാടോടിവിജ്ഞാനകോശം.


'''ആമുഖം :'''- ഓഗസ്റ്റ് 21 ഫോൿലോർ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓർമ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.
'''ആമുഖം :'''- ഓഗസ്റ്റ് 21 ഫോൿലോർ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓർമ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.


പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു. പഠനോദ്ദേശ്യങ്ങൾ *സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തനതായ കലകളെ തിരിച്ചറിയൽ.  *പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കൽ  *ഭാഷയിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയൽ *പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയൽ *നാട്ടറിവുകളെ തിരിച്ചറിയൽ *തനതുകലകളിലെ പ്രാക്തനജനതയുടെ ജീവിതശൈലിയുംസംസ്കാരവും തിരിച്ചറിയൽ  *ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോൿലോർ പാരമ്പര്യ ജനശാസ്ത്രം നാടൻസാഹിത്യവുമാണെന്ന് കണ്ടെത്തൻ
'''പരികല്പന:'''- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു. പഠനോദ്ദേശ്യങ്ങൾ *സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തനതായ കലകളെ തിരിച്ചറിയൽ.  *പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കൽ  *ഭാഷയിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയൽ *പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയൽ *നാട്ടറിവുകളെ തിരിച്ചറിയൽ *തനതുകലകളിലെ പ്രാക്തനജനതയുടെ ജീവിതശൈലിയുംസംസ്കാരവും തിരിച്ചറിയൽ  *ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോൿലോർ പാരമ്പര്യ ജനശാസ്ത്രം നാടൻസാഹിത്യവുമാണെന്ന് കണ്ടെത്തൻ


പഠനരീതി
'''പഠനരീതി'''


നാടൻ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങൾ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
നാടൻ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങൾ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
വരി 18: വരി 18:
‌  
‌  


തനതായ ഭാഷാ പ്രയോഗങ്ങൾ   
'''തനതായ ഭാഷാ പ്രയോഗങ്ങൾ'''  


ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്. ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്. ഉദാ : അൻപത് - അമ്പത് - അയ്‍മ്പത്  എനിക്ക്  - എനക്ക് - ഞമ്മക്ക് കുഴയുന്നു - കുയയുന്നു- കുളയുന്നു  കോഴി - കോയി - കോളി തലയണ - തലവണ - തലേണ മൺവെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി മഷി - മസി - മശി മഴ - മയ - മള വാഴ - വായ - വാള
ആറുനാട്ടിൽ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങൾ‌ കല്പിക്കാറുണ്ട്. വാമൊഴിയിൽ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിൽ സംസാരിക്കാം. അതിൽ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്. ഒരേ പദം തന്നെ പലപ്രദേശങ്ങളീൽ പലതരത്തിൽ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളിൽ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്. ഉദാ : അൻപത് - അമ്പത് - അയ്‍മ്പത്  എനിക്ക്  - എനക്ക് - ഞമ്മക്ക് കുഴയുന്നു - കുയയുന്നു- കുളയുന്നു  കോഴി - കോയി - കോളി തലയണ - തലവണ - തലേണ മൺവെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി മഷി - മസി - മശി മഴ - മയ - മള വാഴ - വായ - വാള


പ്രദേശിക ഭേദമനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ
'''പ്രദേശിക ഭേദമനുസരിച്ച് വാക്കുകൾക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങൾ'''


അച്ഛൻ  - അപ്പൻ  - ബാപ്പ ചൂല്      - തൊറപ്പ് - മാച്ചി പഴതാര - പടുതാര - പഴുകാലി പിറുത്തിച്ചക്ക - കടച്ചക്ക - കൈതച്ചക്ക പൂവൻകോഴി - പൂങ്കോഴി - ചാത്തൻകോഴി ഒരേ വാക്കുതന്നെ പല സ്ഥലങ്ങളിൽ വ്യത്യസ്ത അർഥത്തിൽ പ്രയോഗിക്കാറുണ്ട്. ഉദാ :- തോട്ടി  - ഉയരമുള്ള കോല്, കക്കൂസ് കവുകുന്ന ആൾ കിടാവ് - കൊച്ചുകുട്ടി, പശുക്കുട്ടി‌ ഒരേ അർഥത്തിൽ പല ക്രിയാ രൂപങ്ങൾ ഉണ്ട്. കർത്താവിന്റെ ജാതി , പദവി ,സ്വഭാവം തുടങ്ങിയവയ്ക്ക് വിധോയമായി ക്രിയകൽ തെരഞ്ഞെടുത്ത് പ്രയോഗിക്കാം.  ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.
അച്ഛൻ  - അപ്പൻ  - ബാപ്പ ചൂല്      - തൊറപ്പ് - മാച്ചി പഴതാര - പടുതാര - പഴുകാലി പിറുത്തിച്ചക്ക - കടച്ചക്ക - കൈതച്ചക്ക പൂവൻകോഴി - പൂങ്കോഴി - ചാത്തൻകോഴി ഒരേ വാക്കുതന്നെ പല സ്ഥലങ്ങളിൽ വ്യത്യസ്ത അർഥത്തിൽ പ്രയോഗിക്കാറുണ്ട്. ഉദാ :- തോട്ടി  - ഉയരമുള്ള കോല്, കക്കൂസ് കവുകുന്ന ആൾ കിടാവ് - കൊച്ചുകുട്ടി, പശുക്കുട്ടി‌ ഒരേ അർഥത്തിൽ പല ക്രിയാ രൂപങ്ങൾ ഉണ്ട്. കർത്താവിന്റെ ജാതി , പദവി ,സ്വഭാവം തുടങ്ങിയവയ്ക്ക് വിധോയമായി ക്രിയകൽ തെരഞ്ഞെടുത്ത് പ്രയോഗിക്കാം.  ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകൾ‌ക്കെല്ലാം ഒരേ അർഥമാണുള്ളത്.


വടക്കേ മലബാർ പ്രയോഗങ്ങൾ അയ്യം വിളിയും ബൈരം കോടുക്കലും
'''വടക്കേ മലബാർ പ്രയോഗങ്ങൾ'''
 
'''അയ്യം വിളിയും ബൈരം കോടുക്കലും'''


വടക്കേ മലബാറിൽ വടകരയ്ക്കും അതിന്റെ സമീപപ്രദേശങ്ങളായ മുക്കാളി, നാദാപുരം, ഭാഗങ്ങ‌ളിലും കുഞ്ഞൻ അയ്യം വിളിക്കുന്നു അല്ലെങ്കിൽ ബൈരം കൊടുക്കുന്നു  എന്നു പറഞ്ഞാൽ കുട്ടി കരയുന്നു എന്നാണർഥം. കുറച്ചുകൂടി വടക്കോട്ട് തളിപ്പറമ്പ് ഭാഗത്ത് കുഞ്ഞി കാളുന്നു എന്ന പറയും. സ്വതവേ തന്നെ വ എന്ന ഉച്ചാരണത്തിന്റെ സ്ഥാനത്ത് ബ എന്നത് കർണാടക സംസ്ഥാനാതിർത്തിയുമായുല്ള സാമീപ്യം കൊണ്ടാണെന്ന് തോന്നുന്നു.
വടക്കേ മലബാറിൽ വടകരയ്ക്കും അതിന്റെ സമീപപ്രദേശങ്ങളായ മുക്കാളി, നാദാപുരം, ഭാഗങ്ങ‌ളിലും കുഞ്ഞൻ അയ്യം വിളിക്കുന്നു അല്ലെങ്കിൽ ബൈരം കൊടുക്കുന്നു  എന്നു പറഞ്ഞാൽ കുട്ടി കരയുന്നു എന്നാണർഥം. കുറച്ചുകൂടി വടക്കോട്ട് തളിപ്പറമ്പ് ഭാഗത്ത് കുഞ്ഞി കാളുന്നു എന്ന പറയും. സ്വതവേ തന്നെ വ എന്ന ഉച്ചാരണത്തിന്റെ സ്ഥാനത്ത് ബ എന്നത് കർണാടക സംസ്ഥാനാതിർത്തിയുമായുല്ള സാമീപ്യം കൊണ്ടാണെന്ന് തോന്നുന്നു.


കീയലും കാരലും
'''കീയലും കാരലും'''


ബസ്സിൽ നിന്ന് കീഞ്ഞു അല്ലെങ്കിൽ ബസ്സിലേക്ക് കാരി എന്നാൽ ഇറങ്ങി അല്ലെങ്കിൽ കയറി എന്നാണർഥം. ഇഞ്ഞി എന്ന നീ ഇഞ്ഞി ഇങ്ങ് വാഗ് എന്നു പറഞ്ഞാൽ നീ ഇവിടെ വാ എന്നാണർഥം. വാഗ് എന്നതിന്റെ ഗ് ശരിക്ക് പറയുകയാണെങ്കിൽ അതൊരു സ്വരഭാഷയാണ് ; വ്യഞ്ജനമല്ല. മന്തിരിയ എന്ന പുൽപ്പായ ഒരു കാലത്ത് കസാലകൾ അപൂർവമായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലെ ഭവനങ്ങളിൽ അതിഥി വന്നാൽ ഇഞ്ഞി ആ മന്തിരിയ ഇങ്ങെടുക്ക എന്ന് ഗൃങനാഥൻ അകത്തേക്ക് വിളിച്ചുപറയും. അന്ധാളിച്ച് നിൽക്കുന്ന അതിഥിയുടെ അടുത്തേക്ക് വീട്ടിനകത്തുല്ള ആരെങ്കിലും പുൽപ്പായയുമായി പ്രത്യക്ഷപ്പെടും. മുസ്ലീം ഭവനങ്ങളിൽ ചിലപ്പോൾ മന്തിരിയ കൊണ്ടുവരുന്ന സ്ത്രീ വീടറായിരിക്കും. വീടർ എന്നാൽ വീട്ടുകാരിത്തി അഥവാ ഗൃഹനാഥയാണ്.
ബസ്സിൽ നിന്ന് കീഞ്ഞു അല്ലെങ്കിൽ ബസ്സിലേക്ക് കാരി എന്നാൽ ഇറങ്ങി അല്ലെങ്കിൽ കയറി എന്നാണർഥം. ഇഞ്ഞി എന്ന നീ ഇഞ്ഞി ഇങ്ങ് വാഗ് എന്നു പറഞ്ഞാൽ നീ ഇവിടെ വാ എന്നാണർഥം. വാഗ് എന്നതിന്റെ ഗ് ശരിക്ക് പറയുകയാണെങ്കിൽ അതൊരു സ്വരഭാഷയാണ് ; വ്യഞ്ജനമല്ല. മന്തിരിയ എന്ന പുൽപ്പായ ഒരു കാലത്ത് കസാലകൾ അപൂർവമായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലെ ഭവനങ്ങളിൽ അതിഥി വന്നാൽ ഇഞ്ഞി ആ മന്തിരിയ ഇങ്ങെടുക്ക എന്ന് ഗൃങനാഥൻ അകത്തേക്ക് വിളിച്ചുപറയും. അന്ധാളിച്ച് നിൽക്കുന്ന അതിഥിയുടെ അടുത്തേക്ക് വീട്ടിനകത്തുല്ള ആരെങ്കിലും പുൽപ്പായയുമായി പ്രത്യക്ഷപ്പെടും. മുസ്ലീം ഭവനങ്ങളിൽ ചിലപ്പോൾ മന്തിരിയ കൊണ്ടുവരുന്ന സ്ത്രീ വീടറായിരിക്കും. വീടർ എന്നാൽ വീട്ടുകാരിത്തി അഥവാ ഗൃഹനാഥയാണ്.


കെരട് അഥവാ കിണർ
'''കെരട് അഥവാ കിണർ'''


വീട്ടിന്റെ മുന്നിൽ ഒരു കെരടുണ്ടെന്നാൽ കിണർ എന്നർഥം.
വീട്ടിന്റെ മുന്നിൽ ഒരു കെരടുണ്ടെന്നാൽ കിണർ എന്നർഥം.


ഓളി എന്ന ബഹുമാനം
'''ഓളി എന്ന ബഹുമാനം'''


എന്താ ഓളി പേര്? എന്ന് ചോദിച്ചാൽ ബഹുമാനത്തോടെ പേര് ചോദിക്കുന്നു എന്നർഥം.                                                നാട്ടറിവുകൾ നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.      വിത്തുഗുണം പത്തുഗുണം    വിത്താഴം ചെന്നാൽ പത്തായം നിറയും    വേലി തന്നെ വിളവുതിന്നുക    വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും    കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം    ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു    ഇരുന്നുണ്ടവൻ രുചിയറിയില്ല    കരിമ്പിനു കമ്പുദോഷം    കർക്കിടമാസത്തിൽ പത്തുണക്കം    വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം                      തുടങ്ങിയ കൃഷിച്ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗം തന്നെയാണ്.      കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല      ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്      ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാൻ മധുരക്കട്ട.      ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണയെടുത്തു      ചെറു കുരു, കുരു കുരു ചാരനിറക്കാരൻ ചാറിൽ ചേർക്കാൻ കെങ്കേമൻ    എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
എന്താ ഓളി പേര്? എന്ന് ചോദിച്ചാൽ ബഹുമാനത്തോടെ പേര് ചോദിക്കുന്നു എന്നർഥം.                                                നാട്ടറിവുകൾ നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.      വിത്തുഗുണം പത്തുഗുണം    വിത്താഴം ചെന്നാൽ പത്തായം നിറയും    വേലി തന്നെ വിളവുതിന്നുക    വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും    കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം    ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു    ഇരുന്നുണ്ടവൻ രുചിയറിയില്ല    കരിമ്പിനു കമ്പുദോഷം    കർക്കിടമാസത്തിൽ പത്തുണക്കം    വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം                      തുടങ്ങിയ കൃഷിച്ചൊല്ലുകൾ നാട്ടറിവിന്റെ ഭാഗം തന്നെയാണ്.      കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല      ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്      ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാൻ മധുരക്കട്ട.      ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണയെടുത്തു      ചെറു കുരു, കുരു കുരു ചാരനിറക്കാരൻ ചാറിൽ ചേർക്കാൻ കെങ്കേമൻ    എല്ലില്ലാ പക്ഷിക്ക് വാലിന്മേൽ പല്ല്.
വരി 45: വരി 47:
അധ്വാനത്തിന്റെ നിമിഷങ്ങൾ ആഹ്ലാദകരമാക്കാനാണ് പ്രാചീനമനുഷ്യർ കലയ്ക്ക് ജന്മം നല്കിയത്. ഒരു പ്രദേശത്തിന്റെ അഥവാ ജനവിഭാഗത്തിന്റെ സന്തോഷവും  സന്താപവും അത്ഭുതവും എല്ലാം നാടൻ കലകളിലൂടെ വെളിട്ടം കതണ്ടിരുന്നു. കഠിനമാട അധ്വാനത്തിനുശേഷം മനസ്സ് തുറന്ന് ആനന്ദിക്കാനുള്ള അവസരമാണ് ആദ്യകാലങ്ങളിൽ നാടൻ കലകൾ പ്രദാനം ചെയ്തിരുന്നത്. മനുഷ്യൻ പ്രപഞ്ച ശക്തികളെ ഉപാസിക്കാൻ വേണ്ടി നൃത്തവും ഗാനവും താളവും സമഞ്ജനമായി സമ്മേളിച്ചുകൊണ്ട് പുതിയ പുതിയ കലാരൂപങ്ങൾക്ക്  ജന്മം നൽകിയപ്പോൾ അനുഷ്ഠാനകലകൾ ഉരുത്തിരിഞ്ഞു. അങ്ങനെ വിനോദത്തിനു വേണ്ടയും  ഈശ്വരാരാധനയ്ക്കുവേണ്ടിയും  നാടൻ കലകൾ പ്രയോജനപ്രദമായി. ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ നാടൻകലകളിലുണ്ട്. നാടൻകലകളിൽ നിന്ന് പലഅംഗങ്ങളും ശാസ്ത്രീയകലകൾ സ്വീകരിച്ചിട്ടുണ്ട്. നാട്ടിൻ പുറങ്ങളിലെ ജനജീവിതത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതും, പരമ്പരാഗതമായി കൈകൈര്യ ചെയ്യുന്നതുമായകലകൾ, നാടോടിച്ചൊല്ലുകൾ, പാട്ടുകൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, കോലങ്ങൾ, കളങ്ങൾ, ദൃശ്യ വിനോദങ്ങൾ ഇവയെല്ലാം നാടൻകലകളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. ഇന്ത്യയിൽ  എല്ലാ സംസ്ഥാനങ്ങളിലും നാടൻകലകളുടെ സജീവസാന്നിധ്യമുണ്ട്.
അധ്വാനത്തിന്റെ നിമിഷങ്ങൾ ആഹ്ലാദകരമാക്കാനാണ് പ്രാചീനമനുഷ്യർ കലയ്ക്ക് ജന്മം നല്കിയത്. ഒരു പ്രദേശത്തിന്റെ അഥവാ ജനവിഭാഗത്തിന്റെ സന്തോഷവും  സന്താപവും അത്ഭുതവും എല്ലാം നാടൻ കലകളിലൂടെ വെളിട്ടം കതണ്ടിരുന്നു. കഠിനമാട അധ്വാനത്തിനുശേഷം മനസ്സ് തുറന്ന് ആനന്ദിക്കാനുള്ള അവസരമാണ് ആദ്യകാലങ്ങളിൽ നാടൻ കലകൾ പ്രദാനം ചെയ്തിരുന്നത്. മനുഷ്യൻ പ്രപഞ്ച ശക്തികളെ ഉപാസിക്കാൻ വേണ്ടി നൃത്തവും ഗാനവും താളവും സമഞ്ജനമായി സമ്മേളിച്ചുകൊണ്ട് പുതിയ പുതിയ കലാരൂപങ്ങൾക്ക്  ജന്മം നൽകിയപ്പോൾ അനുഷ്ഠാനകലകൾ ഉരുത്തിരിഞ്ഞു. അങ്ങനെ വിനോദത്തിനു വേണ്ടയും  ഈശ്വരാരാധനയ്ക്കുവേണ്ടിയും  നാടൻ കലകൾ പ്രയോജനപ്രദമായി. ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ നാടൻകലകളിലുണ്ട്. നാടൻകലകളിൽ നിന്ന് പലഅംഗങ്ങളും ശാസ്ത്രീയകലകൾ സ്വീകരിച്ചിട്ടുണ്ട്. നാട്ടിൻ പുറങ്ങളിലെ ജനജീവിതത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതും, പരമ്പരാഗതമായി കൈകൈര്യ ചെയ്യുന്നതുമായകലകൾ, നാടോടിച്ചൊല്ലുകൾ, പാട്ടുകൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, കോലങ്ങൾ, കളങ്ങൾ, ദൃശ്യ വിനോദങ്ങൾ ഇവയെല്ലാം നാടൻകലകളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. ഇന്ത്യയിൽ  എല്ലാ സംസ്ഥാനങ്ങളിലും നാടൻകലകളുടെ സജീവസാന്നിധ്യമുണ്ട്.


നിഗമനങ്ങൾ
'''നിഗമനങ്ങൾ'''


നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.          നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്.          സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്.          ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്.        നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം.        പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു.        ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്.          നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.
നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.          നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്.          സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്.          ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്.        നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം.        പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു.        ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്.          നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.


ആധാരഗ്രന്ഥങ്ങൾ
== ആധാരഗ്രന്ഥങ്ങൾ ==
         നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി
         നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി
         നാടോടിയരങ്ങ്            - ജി. ഭാർഗ്ഗവൻപിള്ള
         നാടോടിയരങ്ങ്            - ജി. ഭാർഗ്ഗവൻപിള്ള
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709666" എന്ന താളിൽനിന്ന് ശേഖരിച്ചത്