"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ പ്രദേശത്തുണ്ടായിരുന്നത്. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.
ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ പ്രദേശത്തുണ്ടായിരുന്നത്. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.


മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_(%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82)'''കാശും'''] (ഒരു [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3'''അണ''']-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.
മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_(%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82)'''കാശും'''] (ഒരു [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3'''അണ''']-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) ആയിരുന്നു അന്നത്തെ വില നിലവാരം. മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.
</p>
</p>
[[പ്രമാണം:47234masjid.jpeg|350px|thumb|right|പതിമംഗലം അങ്ങാടിയിലെ മുസ്ലീം പള്ളി]]
[[പ്രമാണം:47234masjid.jpeg|350px|thumb|right|പതിമംഗലം അങ്ങാടിയിലെ മുസ്ലീം പള്ളി]]
<p style="text-align:justify">
<p style="text-align:justify">
ഒരുകാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കാലത്ത് വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. പിന്നീട് ഡി.പി.ഇ.പിയും എസ്.എസ്.എ യും വന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.
ഒരുകാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കാലത്ത് വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.
</p>
</p>
<p style="text-align:justify">
<p style="text-align:justify">
അരിക്ക് ക്ഷാമം നേരിട്ടപ്പോൾ അധ്യാപകർക്കും ഗവ. ഉദ്യോഗസ്ഥർക്കും പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് അപേക്ഷ തയ്യാറാക്കി കലക്ടറിൽ നിന്ന് പെർമിറ്റ് വാങ്ങി, അരി വാങ്ങി സ്‌കൂളിൽ എത്തിച്ച് അഞ്ചുകിലോ വീതം വീട്ടിൽ കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ 120 രൂപയുടെ റേഡിയോ തലശ്ശേരിയിൽ നിന്നും മാക്കൂട്ടം എ എം യു പി സ്കൂൾ അധ്യാപകനായ എൻ ഖാദർ മാസ്റ്ററും സഹപ്രവർത്തകൻ സുലൈമാൻ മാസ്റ്ററും ശമ്പള സർട്ടിഫിക്കറ്റ് കൊടുത്തു വാങ്ങിയതും ഇപ്പോളോർക്കുമ്പോൾ അവിശ്വസനീയമാണ്. അന്നത്തെ ശമ്പള സ്‌കെയിൽ 95-190 ആയിരുന്നു.  
അരിക്ക് ക്ഷാമം നേരിട്ടപ്പോൾ അധ്യാപകർക്കും ഗവ. ഉദ്യോഗസ്ഥർക്കും പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് അപേക്ഷ തയ്യാറാക്കി കലക്ടറിൽ നിന്ന് പെർമിറ്റ് വാങ്ങി, അരി വാങ്ങി സ്‌കൂളിൽ എത്തിച്ച് അഞ്ചുകിലോ വീതം വീട്ടിൽ കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ 120 രൂപയുടെ റേഡിയോ തലശ്ശേരിയിൽ നിന്നും മാക്കൂട്ടം എ എം യു പി സ്കൂൾ അധ്യാപകനായ എൻ ഖാദർ മാസ്റ്ററും സഹപ്രവർത്തകൻ സുലൈമാൻ മാസ്റ്ററും ശമ്പള സർട്ടിഫിക്കറ്റ് കൊടുത്തു വാങ്ങിയതും ഇപ്പോളോർക്കുമ്പോൾ അവിശ്വസനീയമാണ്. അന്നത്തെ ശമ്പള സ്‌കെയിൽ 95-190 ആയിരുന്നു.  
സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. പഴയകാല ഗുരുക്ക•ൻരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ. എം. എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്.
സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. എന്നാൽ പഴയകാല ഗുരുക്ക•ൻരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ. എം. എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്.


1975-76 കാലഘട്ടം. സ്‌കൂൾ യു. പി ആക്കി കിട്ടുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും മന്ത്രി മന്ദിരങ്ങളിലും റസ്റ്റ് ഹൗസുകളിലും കയറി ഇറങ്ങിയിരുന്നു.  അന്ന് അപ്‌ഗ്രേഡ് കമ്മറ്റിയിലുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
1975-76 കാലഘട്ടം. സ്‌കൂൾ യു. പി ആക്കി കിട്ടുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും മന്ത്രി മന്ദിരങ്ങളിലും റസ്റ്റ് ഹൗസുകളിലും കയറി ഇറങ്ങിയിരുന്നു.  അന്ന് അപ്‌ഗ്രേഡ് കമ്മറ്റിയിലുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
പ്രദേശത്തെ ഏതു പ്രശ്‌നങ്ങൽക്കും ജനങ്ങൾക്ക് അഭയകേന്ദ്രമായിരുന്ന കെ.സി ഉസൈൻ മുതലാളിക്ക് ഒരു നാടുവാഴിയുടെ പ്രതാപമായിരുന്നു. തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സിവി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്.
പ്രദേശത്തെ ഏതു പ്രശ്‌നങ്ങൽക്കും ജനങ്ങൾക്ക് അഭയകേന്ദ്രമായിരുന്ന കെ.സി ഉസൈൻ മുതലാളിക്ക് ഒരു നാടുവാഴിയുടെ പ്രതാപമായിരുന്നു. തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സിവി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്.


ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡും ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും.
ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡും ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും വന്നുചേർന്നു.
പൂനൂർ പുഴ ഇന്നും ഒഴുകുന്നു. റോഡുകളും പാലങ്ങളും വന്നതോടെ അപ്രത്യക്ഷമായ തോണികളെയും മരച്ചങ്ങാടങ്ങളെയും ഓർത്തുകൊണ്ട് സ്‌കൂളിൽ നിന്നും അക്ഷരാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടികയറിയ അനേകം പേരെ ഓർത്തുകൊണ്ട് സ്‌കൂളും.
പൂനൂർ പുഴ ഇന്നും ഒഴുകുന്നു. റോഡുകളും പാലങ്ങളും വന്നതോടെ അപ്രത്യക്ഷമായ തോണികളെയും മരച്ചങ്ങാടങ്ങളെയും ഓർത്തുകൊണ്ട് സ്‌കൂളിൽ നിന്നും അക്ഷരാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടികയറിയ അനേകം പേരെ ഓർത്തുകൊണ്ട് സ്‌കൂളും.
</p>
</p>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800722" എന്ന താളിൽനിന്ന് ശേഖരിച്ചത്