"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 185: വരി 185:
     ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
     ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ


    ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
ചക്കരവാക്കു കൊണ്ട് വയറുനിറയില്ല


    കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ


    കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
ചാഞ്ഞ മരത്തിൽ ഓടിക്കയറാം


    ചാത്തപ്പനെത്ത് മഅശറ
ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം


    ചിന്ത ചിത വിരിക്കും
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും


    ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
ജാത്യാലുള്ളത് തൂത്താൽ പോകില്ല


    ചെർമ്മം വയനാട്ടീ പോയ പോലെ
തൻ വീട്ടിൽ താൻ രാജാവ്


    തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും


    തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി


    നഞ്ചെന്നിനാ നന്നാഴി
തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം


    തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം
തോൽവി വിജയത്തിന്റെ നാന്ദി


    നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്


    പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല
നഖം നനയാതെ നത്തെടുക്കുക


    പള്ളീ പോയി പറഞ്ഞാമതി
നല്ല കുതിര നടന്ന് പെടുക്കും


    പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
നിറകുടം തുളുമ്പുകയില്ല


    ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
നീതിമാൻ പനപോലെ തഴയ്ക്കും


    പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
നുണയ്ക്ക് കാലില്ല


    മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
പയ്യെത്തിന്നാൽ പനയും തിന്നാം


    മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
പലർചേർന്നാൽ പലവിധം


    മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
പഴകും തോറും പാലും പുളിക്കും


    മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി


    മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ
പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട


    സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും


    മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
മൗനം പാതി സമ്മതം
 
മടി കുടി കെടുത്തും
 
മരത്തിന് കായ ഭാരമോ
 
മരിക്കാറായ മന്നനെ അധികാരവും മറക്കും
 
മല എലിയേ പെറ്റു
 
മുഖം മനസ്സിന്റെ കണ്ണാടി
 
മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
 
മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
 
മുമ്പേ ചിരിക്കും പിമ്പേ അറക്കും
 
യുവത്വം ഉന്മത്വം
 
രണ്ടു വഞ്ചിയിൽ കാലിടരുത്
 
വറചട്ടീന്ന് തീയിലോട്ട്
 
വായ ചക്കര, കൈ കൊക്കര
 
വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല
 
വിഡ്ഢിക്ക് വളരാൻ വളം വേണോ
 
വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ
 
വെപ്പിന്റെ ഗുണം തീറ്റയിലറിയാം
 
ശ്രമം കൊണ്ട് ശ്രീരാമനാകാം
 
വയറാണ്, ചോറാണ് ദൈവ
 
തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?
 
അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
 
അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
 
വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
 
ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
 
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
 
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
 
കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
 
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
 
കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
 
കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
 
ചാത്തപ്പനെത്ത് മഅശറ
 
ചിന്ത ചിത വിരിക്കും
 
ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
 
തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
 
തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങ്ങിനെ കണ്ടാൽ പേടി
 
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം
 
നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
 
പള്ളീ പോയി പറഞ്ഞാമതി
 
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
 
ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
 
പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
 
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
 
മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
 
മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
 
മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ
 
സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
 
മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745868" എന്ന താളിൽനിന്ന് ശേഖരിച്ചത്