"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lf24049 (സംവാദം | സംഭാവനകൾ)
Lf24049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== മമ്മിയൂർ/എന്റെ ഗ്രാമം ===
കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളുടെ ഭാഗവും ഗുരുവായൂരിന് ചുറ്റുമുള്ള അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 'ഉമാ മഹേശ്വര' സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരമശിവനാണ് പ്രധാന പ്രതിഷ്ഠ - ഇടതുവശത്ത് പാർവതി ദേവിയുടെ രൂപം.കേരളത്തിലെ പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളുടെ ഭാഗവും ഗുരുവായൂരിന് ചുറ്റുമുള്ള അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 'ഉമാ മഹേശ്വര' സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരമശിവനാണ് പ്രധാന പ്രതിഷ്ഠ - ഇടതുവശത്ത് പാർവതി ദേവിയുടെ രൂപം.


ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. എന്നാൽ, ഇത് കാണിയ്ക്കാൻ കൃത്യമായ തെളിവുകളൊന്നുമില്ല. ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പരാമർശിയ്ക്കപ്പെടുന്ന ഗ്രന്ഥമായ ''കോകസന്ദേശം'' എന്ന കൃതിയിൽ, പക്ഷേ മമ്മിയൂർ ക്ഷേത്രത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഇത് പലതരത്തിലുള്ള സംശയങ്ങൾക്കിടയാക്കുന്നുണ്ട്. നിരവധി ശിവക്ഷേത്രങ്ങളെക്കുറിച്ച് പരാമർശമുള്ള കോകസന്ദേശത്തിൽ, എന്തുകൊണ്ട് മമ്മിയൂരിനെക്കുറിച്ച് ഒരക്ഷരം പോലും പരാമർശമില്ല എന്നത് ചോദ്യചിഹ്നമാണ്. പതിനാലാം നൂറ്റാണ്ടിലെഴുതിയ കോകസന്ദേശത്തിൽ പരാമർശമില്ലാത്ത ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യം ലഭിയ്ക്കുന്ന ചരിത്രസൂചന, പതിനഞ്ചാം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടപ്പുറപ്പാടുകളുമായി ബന്ധപ്പെട്ട രേഖകളാണ്. അന്ന് ഗുരുവായൂർ കൊച്ചി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന പുന്നത്തൂർ രാജവംശത്തിന്റെ കീഴിലായിരുന്നു. ഗുരുവായൂർ കൂടാതെ സമീപപ്രദേശങ്ങളായ കുന്നംകുളം, ചാവക്കാട്, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും ഭരിച്ചിരുന്ന തലപ്പിള്ളി രാജവംശത്തിന്റെ അഞ്ചുശാഖകളിലൊന്നായിരുന്നു ഇത്. സാമൂതിരിയുടെ പടപ്പുറപ്പാടിനെക്കുറിച്ച് അറിയാനിടയായ അന്നത്തെ പുന്നത്തൂർ തമ്പുരാൻ, ഉടനെ അന്നത്തെ സാമൂതിരിയുടെ മുമ്പിൽ സ്വയം അടിയറവുവയ്ക്കുകയും അദ്ദേഹത്തിന്റെ സാമന്തനാകുകയും ചെയ്തു. ഇതിന് പകരമായി ഗുരുവായൂർ ക്ഷേത്രത്തിന്റെയും മമ്മിയൂർ ക്ഷേത്രത്തിന്റെയും പുറക്കോയ്മാവകാശം സാമൂതിരിയ്ക്ക് വിട്ടുകൊടുക്കാനും തീരുമാനമായി. എന്നാൽ, മമ്മിയൂർ ക്ഷേത്രത്തിന്റെ അവകാശം സാമൂതിരി തന്റെ അനന്തരാവകാശിയായ ഏറാൾപ്പാടിന് കൊടുക്കുകയാണുണ്ടായത്. ഏറാൾപ്പാടിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നായിരുന്നു 1981 വരെ മമ്മിയൂർ ക്ഷേത്രം.






Geography:
* Mammiyur is located in the Chavakkad Municipality
* It is near the Guruvayoor Temple
=== • പ്രധാന പൊതു സ്ഥാപനങ്ങൾ ===
==== Chavakkad Court ====
The Chavakkad Panchayath was established in 1918. Later on 1 October 1978, the Panchayat was upgraded to the status of a Municipality with an area of 12.41 km<sup>2</sup> and is divided into 27 electoral wards. In 2010, the electoral wards were increased to 29. The municipality has a total population of 37,789 and a density of 3,045 per km<sup>2</sup>. Chavakkad is a Grade-III Municipality and the headquarters of the Chavakkad Taluk. Chavakkad houses the Judicial First Class Magistrate Court and Munsif Courts. It also has a Sub Jail.
Chavakkad DEO:
Chavakkad DEO office is located at chavakkad -ponnani road or beech road ,Chavakkad.
= ''ചാവക്കാട്'' =
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് '''ചാവക്കാട്''' .
=== ഭൂമിശാസ്ത്രം ===
ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10.53°N 76.05°E ആണ്. ചാവക്കാടിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14 മീറ്റർ ആണ് (45 അടി).
=== ചരിത്രം ===
''ശാപക്കാട്'' എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്രിസ്തീയ ദേവാലയം നിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് പേരിനു പിന്നിൽ പല കഥകളും ഇന്ന് നില നിൽക്കുന്നു. ഒരു മുനിയുടെ ശാപമായി ലഭിച്ചതാണ് ശാപക്കട് എന്നും, ശവം കുഴിച്ചിട്ടിരുന്ന സ്ഥലമായതിനാൽ ശവക്കാട് എന്നും അത് പിന്നീട് ലോപിച്ചു ചാവക്കാട് ആയതെന്നും പറയുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോയവർ ചാപ്പ പണിതിരുന്ന സ്ഥലമായതിനാൽ ചാപ്പക്കാട് എന്നും അത് ലോപിച്ചു ചാവക്കാട് ആയതെന്നും പറയപ്പെടുന്നു.
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.<sup>[''അവലംബം ആവശ്യമാണ്'']</sup> ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
പഴയ ചാവക്കാട് നഗരം ഇന്നത്തെ അങ്ങാടി താഴത്ത് ആയിരുന്നു എന്നാണു ചരിത്രം. അങ്ങാടി താഴം എന്ന ഭാഗത്തിനടുത്താണ് ചക്കംകണ്ടം എന്ന പ്രദേശം ഇതായിരുന്നു ശവം വെച്ചിരുന്ന ഭാഗം കാട് പിടിച്ചു കിടന്നിരുന്ന ഈ ഭാഗത്തെ അന്ന് ശവക്കാട് എന്നാണു വിളിച്ചിരുന്നത്. ടിപ്പുസുൽത്താന്റെ സൈനിക അക്രമണത്താൽ ധീരരക്തസാക്ഷിയായ ഹൈദ്രോസ് കുട്ടി മൂപ്പർ താമസിച്ചിരുന്നത് ഇന്നത്തെ പാലയൂർ പള്ളിയുടെ തെക്കു ഭാഗത്തായിരുന്നു. പാലകളുടെ നാടായിരുന്ന പാലയൂരിൽ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. ഈ ശിവക്ഷേത്രത്തിന്റെ ഭാഗത്തായിട്ടാണ് ഇന്ന് പാലയൂർ പള്ളി ഉയർന്നു നിൽക്കുന്നത്. .  പോർട്ടുഗീസ്  ഭാരതത്തിലേക്ക് വന്ന സമയമായിരുന്നു പാലയൂർ പള്ളിയുടെ ഉദയം. അത് കൊണ്ട് തന്നെ പാലയൂർ പള്ളിയുടെ നിർമ്മിതിക്ക് പിന്നിൽ പോർട്ടുഗീസ് ബുദ്ധി തള്ളിക്കളയാനാവില്ല.  കോഴിക്കോട് സാമൂതിരി തന്റെ കരംപിരിവുകാരനായ ഹൈദ്രോസ് കുട്ടി മൂപ്പർക്കായി പണികഴിപ്പിച്ച മുസ്ലിം പള്ളി ഇന്നും അങ്ങാടി താഴം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.
= • ശ്രദ്ധേയരായ വ്യക്തികൾ: =
മലയാള ചലച്ചിത്ര അഭിനേതാവും തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു കലാകാരനുമാണ്  '''ശിവജി ഗുരുവായൂർ.(ജനനം : 28 മെയ് 1961)'''  ലാൽജോസ് സംവിധാനം ചെയ്ത് 2007-ൽ റിലീസായ അറബിക്കഥ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.
== ജീവിതരേഖ ==
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ വേലൂർ എന്ന ഗ്രാമത്തിൽ മാധവൻ്റെയും കാർത്ത്യായനിയുടേയും മകനായി 1961 മെയ് 28ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബിരുദം നേടി. സ്കൂളിൽ പഠിക്കുമ്പോഴെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശിവജി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി എഴുതിയ ഒരു നാടകത്തിൽ പകരക്കാരനായി അരങ്ങിലെത്തി. ആദ്യമായി നാടകത്തിൽ ഒരു വേഷം ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം നാടക ട്രൂപ്പിൽ ചേർന്ന് നാടക നടനായി മാറുകയായിരുന്നു. തൃശൂർ ജ്വാലമുഖിയ്ക്ക് വേണ്ടി വാസൻ പുത്തൂർ സംവിധാനം ചെയ്ത് വാക പൂക്കുന്ന കാലം എന്ന നാടകത്തിൽ ഒരു വേഷമവതരിപ്പിച്ചാണ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്. കഥാ നായകനായും സ്വഭാവ നടനായും വില്ലനായും നാടകാഭിനയത്തിൽ തിളങ്ങിയ ശിവജിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നവരസനായകൻ എന്ന നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. 2007-ൽ സംവിധായകൻ ലാൽ ജോസിനെ പരിചയപ്പെട്ടതാണ് ശിവജിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൻ്റെ പുതിയ സിനിമയിലെ വില്ലൻ വേഷം ചെയ്യാമൊ എന്ന് ലാൽജോസ് ശിവജിയോട് ചോദിക്കുകയായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിലെ വില്ലനായി ആദ്യ വേഷമവതരിപ്പിച്ച് തുടങ്ങിയ ശിവജി ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തുടർന്നെങ്കിലും പിന്നീട് സ്വഭാവ നടൻ വേഷങ്ങളിലേയ്ക്ക് വഴിമാറി. മലയാളത്തിൽ ഇതുവരെ ഏകദേശം  250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗുരുവായൂരിൽ സ്ഥിരതാമസമാക്കിയതിനെ തുടർന്ന് ശിവജി ഗുരുവായൂർ എന്നറിയപ്പെടുന്നു.
= • ആരാധനാലയങ്ങൾ:മമ്മിയൂർ ശ്രീ  മഹാദേവ ക്ഷേത്രം, =
= പാലയൂർ പള്ളി  മമ്മിയൂർ =
[[പ്രമാണം:പാലയൂർ പള്ളി .jpg|ലഘുചിത്രം|പാലയൂർ പള്ളി  മമ്മിയൂർ ]]പാലയൂർ പള്ളി, കേരളം
കേരളത്തിലെ ക്രിസ്തുമതത്തിന്റെ തുടക്കം
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ സഭകളിൽ ഒന്നായ സുറിയാനി സഭയുടെ ഒരു പ്രധാന ആരാധനാലയമാണ് പാലയൂർ പള്ളി. കേരളത്തിലെ ക്രിസ്തുമതത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള നിരവധി പുരാണങ്ങളും ചരിത്ര രേഖകളും ഈ പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചരിത്രം
<nowiki>*</nowiki> തുടക്കം: പാലയൂർ പള്ളി എപ്പോൾ സ്ഥാപിതമായി എന്നത് കൃത്യമായി അറിയില്ലെങ്കിലും, പരമ്പരാഗതമായി ഇത് ആദ്യ നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ സ്ഥാപിതമായതായി പറയപ്പെടുന്നു.
<nowiki>*</nowiki> തോമസ് ശ്ലീഹായും പാലയൂർ: കേരളത്തിലെ ക്രിസ്തുമതത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന തോമസ് ശ്ലീഹാ ഇവിടെ വന്ന് പ്രസംഗിച്ചതായി വിശ്വസിക്കപ്പെടുന്നു.
<nowiki>*</nowiki> പുരാതന ഘടനകൾ: പള്ളിയുടെ ചുറ്റുപാടിൽ കാണപ്പെടുന്ന പുരാതന ഘടനകൾ ഈ പള്ളിയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു.
<nowiki>*</nowiki> പുനർനിർമ്മാണം: വിവിധ കാലഘട്ടങ്ങളിൽ പള്ളി നിരവധി തവണ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.
പ്രധാന ആകർഷണങ്ങൾ
<nowiki>*</nowiki> തോമസ് ശ്ലീഹായുടെ കല്ലറ: പരമ്പരാഗതമായി തോമസ് ശ്ലീഹായുടെ കല്ലറയായി വിശ്വസിക്കപ്പെടുന്ന ഒരു സ്ഥലം പള്ളിയുടെ അങ്കണത്തിലുണ്ട്.
<nowiki>*</nowiki> പുരാതന ചുമർചിത്രങ്ങൾ: പള്ളിയുടെ ഉൾഭാഗത്ത് പുരാതന കാലഘട്ടത്തിലെ ചുമർചിത്രങ്ങളുണ്ട്.
<nowiki>*</nowiki> പുരാതന ക്രോസ്: പള്ളിയുടെ മുൻവശത്ത് പുരാതന കാലഘട്ടത്തിലെ ഒരു ക്രോസ് സ്ഥാപിച്ചിരിക്കുന്നു.
<nowiki>*</nowiki> പള്ളിയുടെ പുറംകാഴ്ച: പള്ളിയുടെ പുറംകാഴ്ച പഴയ കേരളീയ വാസ്തുശില്പത്തിന്റെ മികച്ച ഉദാഹരണമാണ്.
<nowiki>*</nowiki> പള്ളിയുടെ ഉൾഭാഗം: പള്ളിയുടെ ഉൾഭാഗം പുരാതന ചുമർചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
<nowiki>*</nowiki> തോമസ് ശ്ലീഹായുടെ കല്ലറ: പരമ്പരാഗതമായി തോമസ് ശ്ലീഹായുടെ കല്ലറയായി വിശ്വസിക്കപ്പെടുന്ന സ്ഥലം.
പാലയൂർ പള്ളിയുടെ പ്രാധാന്യം
<nowiki>*</nowiki> ക്രിസ്ത്യൻ ചരിത്രം: കേരളത്തിലെ ക്രിസ്ത്യൻ ചരിത്രത്തിൽ പാലയൂർ പള്ളിക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.
<nowiki>*</nowiki> സാംസ്കാരിക പൈതൃകം: പള്ളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
<nowiki>*</nowiki> പര്യടനം: പാലയൂർ പള്ളി ഒരു പ്രധാന തീർഥാടന കേന്ദ്രമായി മാറിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പാലയൂർ പള്ളിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ പള്ളിയുടെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഒരു യാത്ര പോകാം.
Keywords: പാലയൂർ പള്ളി, കേരളം, സുറിയാനി സഭ, തോമസ് ശ്ലീഹാ, ക്രിസ്ത്യൻ ചരിത്രം
Note: ഈ വിവരങ്ങൾ ഒരു സാമാന്യമായ അവലോകനമാണ്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് വിശ്വസനീയമായ ഉറവിടങ്ങൾ പരിശോധിക്കുക.
{| class="wikitable"
|
|}
= • =
= വിദ്യാഭ്യാസ സ്ഥാപനങ്ങൾ =
ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ
തൃശൂർ ജില്ലയിൽ ചാവക്കാട്  ഉപജില്ലയിൽ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ'''
[[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/സംസ്ഥാന സ്കൂൾ കലോത്സവം|കലോത്സവസൃഷ്ടികൾ]]
== ചരിത്രം ==
1923ല് സംസ്ക്യത വിദ്യാപീഠമായിതുടങ്ങിയ ഈ സ്കൂള് 2500 കുട്ടികളുളള ശ്രീ കൃഷ്ണ എച്ച് എ സ്എസ് ആയി മാറിയത്.
== ഭൗതികസൗകര്യങ്ങൾ ==
4 ഏക്കര് സ്ഥലത്താണ് സ്കൂള്സ്ഥിതി ചെയ്യുന്നത്.എട്ട് കെട്ടിടങ്ങളിലായിസ്കൂള് പ്രവര്ത്തിക്കുന്നു.സ്കൂളിന് ഒരു ഓഡിറ്റോറിയവും ഒരു സ്റ്റേഡിയവും ഉണ്ട്. വിശാലമായ ക്ലാസ്സ് മുറികൾ  ഗ്രൗണ്ട്  മുറ്റം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/എസ് പി സി|എസ് പി സി]]
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി‍‍]]
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ലിററിൽകൈററ്സ്]]
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/നേർക്കാഴ്ച|നേർക്കാഴ്ച]]
* എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സംസ്ഥാന സ്കൂൾ കലോത്സവം|കലോത്സവസൃഷ്ടികൾ]]
== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.[[പ്രമാണം:മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം .jpg|ലഘുചിത്രം|മമ്മിയൂർ  ക്ഷേത്രം ]]
= • ചിത്രശാല =


=='''വേരുകൾ തേടി'''==
'''നമ്മുടെ ദേശം'''
'''നമ്മുടെ ദേശം'''
''തയ്യാറാക്കിയത്''
*''തയ്യാറാക്കിയത്''
എൽ. എഫ്. സി. ജി. എച്ച്. എസ്. എസ്
<font color=green>
*എൽ. എഫ്. സി. ജി. എച്ച്. എസ്. എസ്
മമ്മിയൂർ  
മമ്മിയൂർ  
 
<font color=red>
പ്രദേശത്തിന്റെ പേര്:മമ്മിയൂർ
*പ്രദേശത്തിന്റെ പേര്:മമ്മിയൂർ
മുൻസിപ്പാലിറ്റി:ചാവക്കാട്
*മുൻസിപ്പാലിറ്റി:ചാവക്കാട്
താലൂക്ക്:ചാവക്കാട്
*താലൂക്ക്:ചാവക്കാട്
ബ്ലോക്ക്:ചാവക്കാട്
*ബ്ലോക്ക്:ചാവക്കാട്
<font color=green>
*'''ഉള്ളടക്കം'''
*'''ഉള്ളടക്കം'''


 
<font color=red>
*സാമൂഹികം
*സാമൂഹികം
<font color=green>
*വിദ്യാഭ്യാസം  
*വിദ്യാഭ്യാസം  
*ഗതാതഗതം
*ഗതാതഗതം
വരി 24: വരി 153:
*വൃക്ഷങ്ങൾ
*വൃക്ഷങ്ങൾ
*ഭരണം
*ഭരണം
<font color=red>
*വാങ്മയം
*വാങ്മയം
<font color=green>
*നാടൻകഥകൾ
*നാടൻകഥകൾ
*നാടൻപാട്ടുകൾ
*നാടൻപാട്ടുകൾ
വരി 31: വരി 162:
*നാടൻശൈലികൾ
*നാടൻശൈലികൾ
*കടങ്കഥകൾ
*കടങ്കഥകൾ
<font color=red>
*ഭൗതികം
*ഭൗതികം
<font color=green>
*വൈദ്യം
*വൈദ്യം
*ആരോഗ്യം
*ആരോഗ്യം
വരി 38: വരി 171:
*വസ്ത്രങ്ങൾ
*വസ്ത്രങ്ങൾ
*ഗൃഹനിർമ്മാണം
*ഗൃഹനിർമ്മാണം
<font color=red>
*സാംസ്കാരികം
*സാംസ്കാരികം
<font color=green>
*ഉത്സവങ്ങൾ
*ഉത്സവങ്ങൾ
*ആഘോഷങ്ങൾ
*ആഘോഷങ്ങൾ
വരി 53: വരി 188:
*കാവുകൾ
*കാവുകൾ


==സാമൂഹികം==
==<font color=red>സാമൂഹികം==
<font color=red>'''വിദ്യാഭ്യാസം: '''
<font color=red>'''വിദ്യാഭ്യാസം: '''
<font color=green>
<font color=green>
വരി 65: വരി 200:
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ‍ നമ്മുടെ നാട്ടില്‌‍ അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേ‍ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം.
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ‍ നമ്മുടെ നാട്ടില്‌‍ അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേ‍ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം.


===തൊഴിൽ===
<font color=red>'''തൊഴിൽ: '''
<font color=green>


കൃഷിയായിരുന്നു പഴയകാല ജനങ്ങളുടെ തൊഴിൽ . കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു പണ്ടുള്ളവർ ജീവിച്ചിരുന്നത്. പണ്ട് കാലങ്ങളിൽ മാസകൂലിക്കുള്ളവർ വളരെ കുറവായിരുന്നു. ദിവസക്കൂലിക്കുളളവരായിരുന്നു അന്നുകൂടുതലും. പണ്ടുകാലങ്ങളിലുള്ളവർ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നവരായിരുന്നു. ഇന്നത്തെ അവസ്ഥയിൽ ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ടുള്ളതുപോലെ കൃഷിചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. എല്ലാവരും വിദ്യാഭ്യാസം കൈവരിച്ചവരാണ്. പലരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യാപാരികളുമാണ്. പണ്ടുകാലങ്ങളിൽ സ്ത്രീകളാണ് കൊയ്ത്തുനടത്തിയിരുന്നത്. ഇന്ന് തമിഴ്‌നാട്ടിൽ നിന്ന് തമിഴന്മാരെ നിർത്തി കൊയ്ത്തു നടത്തേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിന്റേത്. അഭ്യസ്തവിദ്യരായ അനേകം യുവതിയുവാക്കൾ തൊഴിലില്ലാതെ വേദനിക്കുകയാണ്.ജനസംഖ്യ കൂടുന്നതിനാൽ നെൽപാടങ്ങളെല്ലാം നികത്തി വലിയ കെട്ടിടങ്ങളും വ്യവസായശാലകളും വീടുകളും മറ്റും പണിയുകയാണ്.  
കൃഷിയായിരുന്നു പഴയകാല ജനങ്ങളുടെ തൊഴിൽ . കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു പണ്ടുള്ളവർ ജീവിച്ചിരുന്നത്. പണ്ട് കാലങ്ങളിൽ മാസകൂലിക്കുള്ളവർ വളരെ കുറവായിരുന്നു. ദിവസക്കൂലിക്കുളളവരായിരുന്നു അന്നുകൂടുതലും. പണ്ടുകാലങ്ങളിലുള്ളവർ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നവരായിരുന്നു. ഇന്നത്തെ അവസ്ഥയിൽ ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ടുള്ളതുപോലെ കൃഷിചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. എല്ലാവരും വിദ്യാഭ്യാസം കൈവരിച്ചവരാണ്. പലരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യാപാരികളുമാണ്. പണ്ടുകാലങ്ങളിൽ സ്ത്രീകളാണ് കൊയ്ത്തുനടത്തിയിരുന്നത്. ഇന്ന് തമിഴ്‌നാട്ടിൽ നിന്ന് തമിഴന്മാരെ നിർത്തി കൊയ്ത്തു നടത്തേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിന്റേത്. അഭ്യസ്തവിദ്യരായ അനേകം യുവതിയുവാക്കൾ തൊഴിലില്ലാതെ വേദനിക്കുകയാണ്.ജനസംഖ്യ കൂടുന്നതിനാൽ നെൽപാടങ്ങളെല്ലാം നികത്തി വലിയ കെട്ടിടങ്ങളും വ്യവസായശാലകളും വീടുകളും മറ്റും പണിയുകയാണ്.  
തൊഴിൽ സമരങ്ങൾമൂലം കേരളത്തിലിന്ന് വ്യവസായശാലകൾക്കുപോലും നിലനിൽപില്ലാതെയായിരിക്കുന്നു. പണ്ടുകാലത്തുള്ളവർ കൂലിയുടെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ചെന്നാൽ കസാരകൾ ഒഴിവായി കിടക്കുന്നതു കാണാം. ഇന്നത്തെ കാലത്ത് ആദായം എന്നത് പറയാനാവില്ല. എല്ലാവരും ശമ്പളക്കാരാണ്. പണ്ടുകാലങ്ങളിൽ തൊഴിലുടമയും തൊഴിലാളിയുമായി ഒരു നല്ല് മാനസികബന്ധമുണ്ടായിരുന്നു. ഇക്കാലത്ത് പണം മോഹിച്ച് ജോലി ചെയ്യുന്നവരായതുകൊണ്ട് ആ മാനസികബന്ധം മാഞ്ഞുപോയിരിക്കുന്നു.  
തൊഴിൽ സമരങ്ങൾമൂലം കേരളത്തിലിന്ന് വ്യവസായശാലകൾക്കുപോലും നില<font color=green>നിൽപില്ലാതെയായിരിക്കുന്നു. പണ്ടുകാലത്തുള്ളവർ കൂലിയുടെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ചെന്നാൽ കസാരകൾ ഒഴിവായി കിടക്കുന്നതു കാണാം. ഇന്നത്തെ കാലത്ത് ആദായം എന്നത് പറയാനാവില്ല. എല്ലാവരും ശമ്പളക്കാരാണ്. പണ്ടുകാലങ്ങളിൽ തൊഴിലുടമയും തൊഴിലാളിയുമായി ഒരു നല്ല് മാനസികബന്ധമുണ്ടായിരുന്നു. ഇക്കാലത്ത് പണം മോഹിച്ച് ജോലി ചെയ്യുന്നവരായതുകൊണ്ട് ആ മാനസികബന്ധം മാഞ്ഞുപോയിരിക്കുന്നു.
 
===കൃഷി===


<font color=red>'''കൃഷി: '''
<font color=green>
കേരളത്തിലെ ആദ്യ ഭൂമിയുടെ കൃത്യമായി പറഞ്ഞാൽ 57.82% കൃഷിഭൂമിയാണ്. കൂടാതെ 27.83% വനഭൂമിയും. അങ്ങനെ സംസ്ഥാനത്തിലെ മൊത്തം 85.65% ഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതിനർത്ഥം ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണെന്നല്ലേ. എന്നാൽ സ്ഥിതി അതല്ല കേരളം പൂർണമായും ഒരു ഉപഭോക്തൃസംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. കൃഷി ഇന്ന് ആദായകരമായ ഒരു ഉപജീവന മാർഗ്ഗമായി പലരും കാണുന്നില്ല.  
കേരളത്തിലെ ആദ്യ ഭൂമിയുടെ കൃത്യമായി പറഞ്ഞാൽ 57.82% കൃഷിഭൂമിയാണ്. കൂടാതെ 27.83% വനഭൂമിയും. അങ്ങനെ സംസ്ഥാനത്തിലെ മൊത്തം 85.65% ഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതിനർത്ഥം ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണെന്നല്ലേ. എന്നാൽ സ്ഥിതി അതല്ല കേരളം പൂർണമായും ഒരു ഉപഭോക്തൃസംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. കൃഷി ഇന്ന് ആദായകരമായ ഒരു ഉപജീവന മാർഗ്ഗമായി പലരും കാണുന്നില്ല.  
കേന്ദ്രീകൃത കാർ‍ഷിക പദ്ധതികൾ പരാജയപ്പെട്ട ചരിത്രമാണ് നമ്മുക്കുള്ളത്. എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളിലും ഏറെ  കൊട്ടിഘോഷിച്ച ഹരിതവിപ്ലവം തന്നെ ഇതിനുദാഹരണമാണ്. വൻകിട ജലസേചന പദ്ധതികളും യന്ത്രവല്കൃത സംരംഭങ്ങളും പൂർത്തിയാക്കികൊണ്ട് വൻമൂലധനം മുടക്കിയല്ലേ നാം ഈ വിപ്ലവത്തിന് ഒരുങ്ങിയത്. ഫലമോ, നിരാശാജനകം. കർഷകരുടെ നിഘണ്ടുവിൽ ഇന്നീ പദം തന്നെ ഇല്ലാതായിരിക്കുന്നു.  
കേന്ദ്രീകൃത കാർ‍ഷിക പദ്ധതികൾ പരാജയപ്പെട്ട ചരിത്രമാണ് നമ്മുക്കുള്ളത്. എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളിലും ഏറെ  കൊട്ടിഘോഷിച്ച ഹരിതവിപ്ലവം തന്നെ ഇതിനുദാഹരണമാണ്. വൻകിട ജലസേചന പദ്ധതികളും യന്ത്രവല്കൃത സംരംഭങ്ങളും പൂർത്തിയാക്കികൊണ്ട് വൻമൂലധനം മുടക്കിയല്ലേ നാം ഈ വിപ്ലവത്തിന് ഒരുങ്ങിയത്. ഫലമോ, നിരാശാജനകം. കർഷകരുടെ നിഘണ്ടുവിൽ ഇന്നീ പദം തന്നെ ഇല്ലാതായിരിക്കുന്നു.  
വരി 79: വരി 215:
കാർഷികോത്പനങ്ങൾക്ക് ന്യായമായ വില നൽകുക കാർഷികോപകരണങ്ങൾക്കടക്കം സബ്സിഡി ഏർപ്പെടുത്തുക, ഉത്പനങ്ങൾക്ക് ശരിയായ വില അർപ്പിക്കുക എന്നീ കാര്യങ്ങളിലൂടെ മാത്രമേ കാർഷികരംഗത്തേക്ക് കർഷകരെ തിരിച്ചുകൊണ്ടുവരാൻ പറ്റുകയുള്ളൂ. നമ്മുടെ കയറ്റു ഇറക്കുമതി നയം പുനർവിചിന്തനത്തിന് വിഷയമാകേണ്ടതാണ്. കർഷകർക്ക് ജീവിതഭദ്രത ഉറപ്പുവരുത്തുക പുതിയോരു കാർഷികാവബോധം നമ്മൾ സ്വയം ഉണ്ടാക്കുക. എന്നാൽ മാത്രമേ നമ്മുടെ കാർഷികരംഗം രക്ഷപ്പെടുകയുള്ളൂ.
കാർഷികോത്പനങ്ങൾക്ക് ന്യായമായ വില നൽകുക കാർഷികോപകരണങ്ങൾക്കടക്കം സബ്സിഡി ഏർപ്പെടുത്തുക, ഉത്പനങ്ങൾക്ക് ശരിയായ വില അർപ്പിക്കുക എന്നീ കാര്യങ്ങളിലൂടെ മാത്രമേ കാർഷികരംഗത്തേക്ക് കർഷകരെ തിരിച്ചുകൊണ്ടുവരാൻ പറ്റുകയുള്ളൂ. നമ്മുടെ കയറ്റു ഇറക്കുമതി നയം പുനർവിചിന്തനത്തിന് വിഷയമാകേണ്ടതാണ്. കർഷകർക്ക് ജീവിതഭദ്രത ഉറപ്പുവരുത്തുക പുതിയോരു കാർഷികാവബോധം നമ്മൾ സ്വയം ഉണ്ടാക്കുക. എന്നാൽ മാത്രമേ നമ്മുടെ കാർഷികരംഗം രക്ഷപ്പെടുകയുള്ളൂ.


===വൃക്ഷങ്ങൾ===
===<font color=red>വൃക്ഷങ്ങൾ===
 
====തെങ്ങ്====


====<font color=red>തെങ്ങ്====
<font color=green>
കേരളത്തിന്റെ കല്പവൃക്ഷം എന്ന് തെങ്ങിനെ വിശേ‍ഷിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഹരിതഭംഗി എന്ന് തെങ്ങിനെ പണ്ടത്തെ ആളുകൾ വിശേ‍ഷിപ്പിക്കാറുണ്ട്. തെങ്ങിന്റെ കഥയും അതീവ രസകരമാണ്.
കേരളത്തിന്റെ കല്പവൃക്ഷം എന്ന് തെങ്ങിനെ വിശേ‍ഷിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഹരിതഭംഗി എന്ന് തെങ്ങിനെ പണ്ടത്തെ ആളുകൾ വിശേ‍ഷിപ്പിക്കാറുണ്ട്. തെങ്ങിന്റെ കഥയും അതീവ രസകരമാണ്.
പണ്ട് സൂര്യവംശത്തിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്റെ കാലത്ത് നാട്ടിൽ ഭയങ്കരമായ ക്ഷാമമുണ്ടായി. സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടത്തിലായി. ഈ നേരത്താണ് വിശ്വാമിത്രൻ എന്ന മഹർ‍ഷിയുടെ വീട്ടുകാരെല്ലാം പട്ടിണിയാണെന്നറിഞ്ഞ ത്രിശങ്കു അവരെ സംരക്ഷിച്ചത്. ഇതിൽ സന്തുഷ്ടനായ മഹർഷി വേണ്ടതെന്താണെന്ന് ചോദിച്ചപ്പോൾ തനിക്ക് ഉടലോടെ സ്വർഗത്തിലെത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ദേവേന്ദ്രന് ഇതിഷ്ടമായില്ല. അങ്ങനെ ദേവേന്ദ്രൻ ത്രിശങ്കു ഒരു മരമാകട്ടെ എന്ന് ശപിച്ചു. ഇങ്ങനെയാണ് തെങ്ങ് രൂപപ്പെട്ടത്.  
പണ്ട് സൂര്യവംശത്തിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്റെ കാലത്ത് നാട്ടിൽ ഭയങ്കരമായ ക്ഷാമമുണ്ടായി. സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടത്തിലായി. ഈ നേരത്താണ് വിശ്വാമിത്രൻ എന്ന മഹർ‍ഷിയുടെ വീട്ടുകാരെല്ലാം പട്ടിണിയാണെന്നറിഞ്ഞ ത്രിശങ്കു അവരെ സംരക്ഷിച്ചത്. ഇതിൽ സന്തുഷ്ടനായ മഹർഷി വേണ്ടതെന്താണെന്ന് ചോദിച്ചപ്പോൾ തനിക്ക് ഉടലോടെ സ്വർഗത്തിലെത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ദേവേന്ദ്രന് ഇതിഷ്ടമായില്ല. അങ്ങനെ ദേവേന്ദ്രൻ ത്രിശങ്കു ഒരു മരമാകട്ടെ എന്ന് ശപിച്ചു. ഇങ്ങനെയാണ് തെങ്ങ് രൂപപ്പെട്ടത്.  
വരി 88: വരി 224:
തെങ്ങിൽ  നിന്നും പലവിധ ഉപയോഗങ്ങൾ നമ്മുക്കുണ്ട്.  
തെങ്ങിൽ  നിന്നും പലവിധ ഉപയോഗങ്ങൾ നമ്മുക്കുണ്ട്.  


====അരയാല്====
====<font color=red>അരയാല്====
 
<font color=green>
അരയാലിന്റെ ഇല എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് കാണാം.  വൃക്ഷങ്ങളഉടെ കവൽക്കാരനാണഅ അരയാല്. അതിനു പിന്നിൽ ഒരു കഥയുണ്ട്.  
അരയാലിന്റെ ഇല എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് കാണാം.  വൃക്ഷങ്ങളഉടെ കവൽക്കാരനാണഅ അരയാല്. അതിനു പിന്നിൽ ഒരു കഥയുണ്ട്.  
പണ്ടുപണ്ട് ദൈവം മനുഷ്യർക്കും മൃഗങ്ങൾക്കും രാജാവും മന്ത്രിയും ഉണ്ടായിരുന്നു. എന്നാൽ വൃക്ഷങ്ങൾക്ക് രാജാവോ മന്ത്രിയോ കാവല‍്‍ക്കാരനോ ഉണ്ടായിരുന്നില്ല. തങ്ങൾക്കും ഒരു സംരക്ഷണം വേണമെന്നു തോന്നിയ മരങ്ങൾ എല്ലാവരും ഒത്തുചേർന്ന് ദൈവത്തിനോട് പരാതി പറഞ്ഞു. ഈ സമയത്താണ് ഭീമസേനൻ അതുവഴി വന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ഭീമസേനൻ നിമിഷങ്ങൾക്കകം ശക്തരായ പുളി, അരയാല്, പേരാല് തുടങ്ങഇയ വൃക്ഷങ്ങളെ കണ്ടുപിടിച്ചു. പുളിയെ രാജാവായും പേരാലിനെ മന്ത്രിയായും നിയമ്മിച്ചു. അരയാലിനെ കാവൽക്കാരനാക്കി നിയമിച്ചു.  
പണ്ടുപണ്ട് ദൈവം മനുഷ്യർക്കും മൃഗങ്ങൾക്കും രാജാവും മന്ത്രിയും ഉണ്ടായിരുന്നു. എന്നാൽ വൃക്ഷങ്ങൾക്ക് രാജാവോ മന്ത്രിയോ കാവല‍്‍ക്കാരനോ ഉണ്ടായിരുന്നില്ല. തങ്ങൾക്കും ഒരു സംരക്ഷണം വേണമെന്നു തോന്നിയ മരങ്ങൾ എല്ലാവരും ഒത്തുചേർന്ന് ദൈവത്തിനോട് പരാതി പറഞ്ഞു. ഈ സമയത്താണ് ഭീമസേനൻ അതുവഴി വന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ഭീമസേനൻ നിമിഷങ്ങൾക്കകം ശക്തരായ പുളി, അരയാല്, പേരാല് തുടങ്ങഇയ വൃക്ഷങ്ങളെ കണ്ടുപിടിച്ചു. പുളിയെ രാജാവായും പേരാലിനെ മന്ത്രിയായും നിയമ്മിച്ചു. അരയാലിനെ കാവൽക്കാരനാക്കി നിയമിച്ചു.  
അമ്പലത്തിൽ കാണുന്ന അരയാലിൽ തൊട്ടിൽ താലി തുടങ്ങിയ അമൂല്യവസ്തുക്കൾ പ്രാർത്ഥിച്ചുകെട്ടിയാൽ ആ കാര്യം നടക്കുമെന്ന വിശ്വാലം തമിഴ്‌നാട്ടിലുണ്ട്. പണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയിരുന്നതും അരയാലിനു താഴെയാണ്.  
അമ്പലത്തിൽ കാണുന്ന അരയാലിൽ തൊട്ടിൽ താലി തുടങ്ങിയ അമൂല്യവസ്തുക്കൾ പ്രാർത്ഥിച്ചുകെട്ടിയാൽ ആ കാര്യം നടക്കുമെന്ന വിശ്വാലം തമിഴ്‌നാട്ടിലുണ്ട്. പണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയിരുന്നതും അരയാലിനു താഴെയാണ്.  


====ഇലവ്====
====<font color=red>ഇലവ്====
 
<font color=green>
വളരെ മുള്ളുകളുള്ള ഒരു മരമാണ് ഇലവുമരം.  
വളരെ മുള്ളുകളുള്ള ഒരു മരമാണ് ഇലവുമരം.  
ഒരിക്കൽ ഭീമസേനൻ കാണിച്ച് കുസൃതി മൂലമാണ് ഇലവുമരത്തിൽ മുള്ളുകളുണ്ടായത്. പഞ്ചപാണ്ഡവർ വനവാസത്തിന് പോയിരുന്നപ്പോൾ ആ കാലത്ത് ഒരു ദിവസം ഭീമൻ ഒരു ഇലവുമരം വെട്ടി അതിന്റെ തടി വീട്ടിനുള്ളിൽ കൊണ്ടുപോയി. എന്നിട്ട് ഒരു പായിൽ ഭംഗിയായി കിടത്തി ഭീമസേനൻ തന്റെ അനുജന്മാരോട് തനിക്ക് പനിയാണെന്നും ശുശ്രൂ‍ഷിക്കാനായി എത്തണമെന്നും പറയാൻ പറഞ്ഞുവിട്ടു. പാഞ്ചാലി ഓടി വന്ന് നോക്കുമ്പോഴതാ കിടക്കുന്നു തന്റെ ഭർത്താവ് എന്ന് പറഞ്ഞ് ശുശ്രൂ‍ഷിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനന് ചിരി അടക്കാനായില്ല. എന്നാലും ഇനി എന്തു നടക്കും എന്നറിയാൻ ഭീമൻ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്താ ആശ്വാസം തോന്നുന്നുണ്ടോ എന്ന് പാഞ്ചാലി ചോദിച്ചപ്പോൾ ഭീമസേനന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭീമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. തന്റെ ഭർത്താവായതുകൊണ്ട് പാഞ്ചാലി ക്ഷമിച്ചു. എന്നാൽ ഇതിനുകൂട്ടുനിന്ന ഇലവുമരം അവൾ വിട്ടില്ല. അവൾ ശപിച്ചതുകൊണ്ട് ഇലവുമരം നിറയെ മുള്ളുകളായി തീർന്നു.
ഒരിക്കൽ ഭീമസേനൻ കാണിച്ച് കുസൃതി മൂലമാണ് ഇലവുമരത്തിൽ മുള്ളുകളുണ്ടായത്. പഞ്ചപാണ്ഡവർ വനവാസത്തിന് പോയിരുന്നപ്പോൾ ആ കാലത്ത് ഒരു ദിവസം ഭീമൻ ഒരു ഇലവുമരം വെട്ടി അതിന്റെ തടി വീട്ടിനുള്ളിൽ കൊണ്ടുപോയി. എന്നിട്ട് ഒരു പായിൽ ഭംഗിയായി കിടത്തി ഭീമസേനൻ തന്റെ അനുജന്മാരോട് തനിക്ക് പനിയാണെന്നും ശുശ്രൂ‍ഷിക്കാനായി എത്തണമെന്നും പറയാൻ പറഞ്ഞുവിട്ടു. പാഞ്ചാലി ഓടി വന്ന് നോക്കുമ്പോഴതാ കിടക്കുന്നു തന്റെ ഭർത്താവ് എന്ന് പറഞ്ഞ് ശുശ്രൂ‍ഷിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനന് ചിരി അടക്കാനായില്ല. എന്നാലും ഇനി എന്തു നടക്കും എന്നറിയാൻ ഭീമൻ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്താ ആശ്വാസം തോന്നുന്നുണ്ടോ എന്ന് പാഞ്ചാലി ചോദിച്ചപ്പോൾ ഭീമസേനന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭീമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. തന്റെ ഭർത്താവായതുകൊണ്ട് പാഞ്ചാലി ക്ഷമിച്ചു. എന്നാൽ ഇതിനുകൂട്ടുനിന്ന ഇലവുമരം അവൾ വിട്ടില്ല. അവൾ ശപിച്ചതുകൊണ്ട് ഇലവുമരം നിറയെ മുള്ളുകളായി തീർന്നു.
===ഭരണം===
===<font color=red>ഭരണം===
 
<font color=green>
ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ 1-ന് നിലവിൽ വന്ന ഐക്യകേരളം, മുഴുവൻ മലയാളികളുടെയും ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് താലൂക്കുകളിലെ മലയാളികൾ മദ്രാസ് സംസ്ഥാനത്തോടു കൂട്ടിച്ചേർക്കപ്പെട്ടതിനാൽ ദുഃഖിതരായിരുന്നു. തിരുവിതാംകൂറിലെ പഴകിത്തുരുമ്പിച്ച ബ്യൂറോക്രസിയുടെ സഹജമായ പരിമിതി ഈ തൂലൂക്കുകളിലെ ബഹുഭൂരിപക്ഷം വരുന്ന തമിഴ് ഭാഷ സംസാരിക്കുന്ന നാടാർ-സമുദായത്തിന് പരാതിക്കും പ്രതിഷേധത്തിനും പശ്ചാത്തലമൊരുക്കിയപ്പോൾ , നേശമണിയെപ്പോലെയുള്ള നേതാക്കൾ ഈയവസരം പരമാവധി പ്രയോഡനപ്പെടുത്തുകയും തമിഴരിൽ വളർന്നുവന്ന അരക്ഷിതബോധത്തിനും വിഭഗിയതക്കും രാഷ്ട്രീയമായ ഒരടിത്തറ കെട്ടിയുണ്ടാക്കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തിലുളഅള സംസ്ഥാന രൂപവത്കണം ഒരു നയമായി സ്വീകരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയും കേന്ദ്ര ഗവൺമെന്റും ഈ വഴിക്കു നീങ്ങാൻ തുടങ്ങിയപ്പോൾ തമിഴരുടെ വിഭജനവാദത്തിന് കൂടുതൽ സാഗത്യം കൈവന്നു.  
ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ 1-ന് നിലവിൽ വന്ന ഐക്യകേരളം, മുഴുവൻ മലയാളികളുടെയും ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് താലൂക്കുകളിലെ മലയാളികൾ മദ്രാസ് സംസ്ഥാനത്തോടു കൂട്ടിച്ചേർക്കപ്പെട്ടതിനാൽ ദുഃഖിതരായിരുന്നു. തിരുവിതാംകൂറിലെ പഴകിത്തുരുമ്പിച്ച ബ്യൂറോക്രസിയുടെ സഹജമായ പരിമിതി ഈ തൂലൂക്കുകളിലെ ബഹുഭൂരിപക്ഷം വരുന്ന തമിഴ് ഭാഷ സംസാരിക്കുന്ന നാടാർ-സമുദായത്തിന് പരാതിക്കും പ്രതിഷേധത്തിനും പശ്ചാത്തലമൊരുക്കിയപ്പോൾ , നേശമണിയെപ്പോലെയുള്ള നേതാക്കൾ ഈയവസരം പരമാവധി പ്രയോഡനപ്പെടുത്തുകയും തമിഴരിൽ വളർന്നുവന്ന അരക്ഷിതബോധത്തിനും വിഭഗിയതക്കും രാഷ്ട്രീയമായ ഒരടിത്തറ കെട്ടിയുണ്ടാക്കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തിലുളഅള സംസ്ഥാന രൂപവത്കണം ഒരു നയമായി സ്വീകരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയും കേന്ദ്ര ഗവൺമെന്റും ഈ വഴിക്കു നീങ്ങാൻ തുടങ്ങിയപ്പോൾ തമിഴരുടെ വിഭജനവാദത്തിന് കൂടുതൽ സാഗത്യം കൈവന്നു.  
1957 ഏപ്രിൽ 5 ന് ആദ്യമായി അധികാരത്തിൽ വന്നത് ഇ. എം,എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. വെട്ടിമുറിച്ച തിരുവിതാംകൂറിനൊപ്പം കൊച്ചിയും മദ്രാസ് സംസ്ഥാനത്ത് നിന്ന് അടർത്തിയിടുത്ത മലബാറും തെക്കൻ കർണാടകയിലെ കാസർഗോഡ് താലൂക്കുകളും ചേർത്തു രൂപവത്കൃതമായ ആധുനിക കേരത്തിന്റെ ഐക്യകേരളത്തിന്റെ പ്രഥമ സാരഥ്യമെടുക്കാൻ ഇടയായത് ഒരു കമ്മ്യൂണിസ്റ്റ് ഭരണകബടത്തിനായിരുന്നു. സമ്മതിദാനാവകാശത്തിലൂടെയുള്ള ജനങ്ങലുടെ സൃഷ്ടിയായിരുന്നു ഇത്.  ലോകത്തെ മുഴുവൻ അഭുതപ്പെടുത്തി. 60 കമ്മ്യൂണിസ്സ എം.എൽ.എമാരും പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന അഞ്ച് സ്വതന്ത്രന്മാരും ചേർന്നുണ്ടാക്കിയ കേവല ഭൂരിപക്ഷം കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് രൂപം കൊടുത്തു. ആധുനിക കേരളത്തിന്റെ പുരോഗതിക്ക് തടസമായിരുന്നു. സംസ്ഥാനത്തെ ജന്മി, മുതലാളി, പുരോഹിതവർഗം, ആദർശങ്ങളുടെയും തത്വങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അടിയുറച്ച അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഭാഗങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഭീതിയുളവാക്കി. പാർട്ടിക്ക് അന്ന് സ്വതന്ത്രമായ പരിപാടിയും അത് നടപ്പാക്കാനുള്ള കരുത്തുമുണ്ടായിരുന്നതായിരുന്നു കാരണം. ഭരണം ഏറ്റെടുത്ത് അധികം താമസിയാതെ തന്നെ കുടിയൊഴനിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഗവൺമെന്റ് പുറപ്പെടുവിച്ചു. കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ എക്കാലവും പ്രശസ്തിയാർജിക്കുന്നതും അടിസ്ഥാനപരവുമായ ഒരു നിയമനിർമാണമാണ് വിദ്യാഭ്യാസമന്ത്രി-ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ. എന്നാൽ വിദ്യാഭ്യാസത്തേക്കാളും പ്രധാനം കൂട്ടുകിടപ്പുകാരെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം റവന്യൂ മന്ത്രിയായിരുന്ന കെ. ആർ ഗൗരിയുടെ കാർഷിക ബന്ധ നിയമം.  
1957 ഏപ്രിൽ 5 ന് ആദ്യമായി അധികാരത്തിൽ വന്നത് ഇ. എം,എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. വെട്ടിമുറിച്ച തിരുവിതാംകൂറിനൊപ്പം കൊച്ചിയും മദ്രാസ് സംസ്ഥാനത്ത് നിന്ന് അടർത്തിയിടുത്ത മലബാറും തെക്കൻ കർണാടകയിലെ കാസർഗോഡ് താലൂക്കുകളും ചേർത്തു രൂപവത്കൃതമായ ആധുനിക കേരത്തിന്റെ ഐക്യകേരളത്തിന്റെ പ്രഥമ സാരഥ്യമെടുക്കാൻ ഇടയായത് ഒരു കമ്മ്യൂണിസ്റ്റ് ഭരണകബടത്തിനായിരുന്നു. സമ്മതിദാനാവകാശത്തിലൂടെയുള്ള ജനങ്ങലുടെ സൃഷ്ടിയായിരുന്നു ഇത്.  ലോകത്തെ മുഴുവൻ അഭുതപ്പെടുത്തി. 60 കമ്മ്യൂണിസ്സ എം.എൽ.എമാരും പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന അഞ്ച് സ്വതന്ത്രന്മാരും ചേർന്നുണ്ടാക്കിയ കേവല ഭൂരിപക്ഷം കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് രൂപം കൊടുത്തു. ആധുനിക കേരളത്തിന്റെ പുരോഗതിക്ക് തടസമായിരുന്നു. സംസ്ഥാനത്തെ ജന്മി, മുതലാളി, പുരോഹിതവർഗം, ആദർശങ്ങളുടെയും തത്വങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അടിയുറച്ച അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഭാഗങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഭീതിയുളവാക്കി. പാർട്ടിക്ക് അന്ന് സ്വതന്ത്രമായ പരിപാടിയും അത് നടപ്പാക്കാനുള്ള കരുത്തുമുണ്ടായിരുന്നതായിരുന്നു കാരണം. ഭരണം ഏറ്റെടുത്ത് അധികം താമസിയാതെ തന്നെ കുടിയൊഴനിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഗവൺമെന്റ് പുറപ്പെടുവിച്ചു. കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ എക്കാലവും പ്രശസ്തിയാർജിക്കുന്നതും അടിസ്ഥാനപരവുമായ ഒരു നിയമനിർമാണമാണ് വിദ്യാഭ്യാസമന്ത്രി-ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ. എന്നാൽ വിദ്യാഭ്യാസത്തേക്കാളും പ്രധാനം കൂട്ടുകിടപ്പുകാരെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം റവന്യൂ മന്ത്രിയായിരുന്ന കെ. ആർ ഗൗരിയുടെ കാർഷിക ബന്ധ നിയമം.  
വരി 105: വരി 241:
ഇന്ന് മനുഷ്യകുത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. എവിടെയും കൊള്ളയും കൊലപാതകവും മാത്രം. മനുഷ്യമനസ്സുകളിൽ നിന്ന് ദായാവായ്പ് നശിച്ചിപോയിരിക്കുന്നു. കോടതികൾ ശിക്ഷയുടെ തോതനുസരിച്ച് ശിക്ഷ വീതിക്കുന്നു. വധശിക്ഷ കേരളത്തിൽ വളരെ കുറവാണ്. സാധാരണ ഒരു കൂട്ടക്കൊലെ കുറ്റത്തിന് ജീവപര്യന്തമാണ് വിധിക്കുന്നത്. പിഴയും കഠിനതടവും വിധിക്കാറുണ്ട്.  
ഇന്ന് മനുഷ്യകുത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. എവിടെയും കൊള്ളയും കൊലപാതകവും മാത്രം. മനുഷ്യമനസ്സുകളിൽ നിന്ന് ദായാവായ്പ് നശിച്ചിപോയിരിക്കുന്നു. കോടതികൾ ശിക്ഷയുടെ തോതനുസരിച്ച് ശിക്ഷ വീതിക്കുന്നു. വധശിക്ഷ കേരളത്തിൽ വളരെ കുറവാണ്. സാധാരണ ഒരു കൂട്ടക്കൊലെ കുറ്റത്തിന് ജീവപര്യന്തമാണ് വിധിക്കുന്നത്. പിഴയും കഠിനതടവും വിധിക്കാറുണ്ട്.  
ഏതെങ്കിലും ഒരാളെ നിയമാനുസൃതമല്ലാത്ത നിലയിൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കി‍ൽ തടങ്കലിൽ വെച്ചിട്ടുള്ള വ്യക്തിയുമായി ബന്ധപ്പെട്ടവർക്ക് തടങ്കലിൽ നിന്നും മോചനം നേടാൻവേണ്ടി സുപ്രീംകോടതിയെയോ ബന്ധപ്പെട്ട ഹൈക്കോടതിയെയോ സമീപിക്കുന്നുണ്ട്. അന്യായമായ തടങ്കലിൽ നിന്നു രക്ഷനേടാൻ ഭരണഘടന നൽകുന്ന ഈ അധികാരം ഇന്നു പരക്കെ ഉപയോഗിക്കുന്നുണ്ട്.
ഏതെങ്കിലും ഒരാളെ നിയമാനുസൃതമല്ലാത്ത നിലയിൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കി‍ൽ തടങ്കലിൽ വെച്ചിട്ടുള്ള വ്യക്തിയുമായി ബന്ധപ്പെട്ടവർക്ക് തടങ്കലിൽ നിന്നും മോചനം നേടാൻവേണ്ടി സുപ്രീംകോടതിയെയോ ബന്ധപ്പെട്ട ഹൈക്കോടതിയെയോ സമീപിക്കുന്നുണ്ട്. അന്യായമായ തടങ്കലിൽ നിന്നു രക്ഷനേടാൻ ഭരണഘടന നൽകുന്ന ഈ അധികാരം ഇന്നു പരക്കെ ഉപയോഗിക്കുന്നുണ്ട്.
==ഭൗതികം==
===വൈദ്യം===


==<font color=red>ഭൗതികം==
===<font color=red>വൈദ്യം===
<font color=green>
വൈദ്യം എന്നാൽ ചികിത്സ എന്നാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യലലാദികൾക്കും പല തരത്തിലുള്ള രോഗങ്ങൾ വരാറുണ്ട്. ഇതിൽ നിന്ന് മുക്തി നേടുന്നതിന് ഇന്ന് പലതരത്തിലുള്ള ചികിത്സാവിധികൾ നമ്മുടെ നാട്ടിൽ നടത്തിവരുന്നുണ്ട്. ഇവയിൽ പ്രധാനമായവ അലോപ്പതി, ഹോമിയോപ്പതി, ആയുർവ്വേദം, യുനാനി, അക്യൂപങ്ചർ എന്നിവയാണ്.
വൈദ്യം എന്നാൽ ചികിത്സ എന്നാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യലലാദികൾക്കും പല തരത്തിലുള്ള രോഗങ്ങൾ വരാറുണ്ട്. ഇതിൽ നിന്ന് മുക്തി നേടുന്നതിന് ഇന്ന് പലതരത്തിലുള്ള ചികിത്സാവിധികൾ നമ്മുടെ നാട്ടിൽ നടത്തിവരുന്നുണ്ട്. ഇവയിൽ പ്രധാനമായവ അലോപ്പതി, ഹോമിയോപ്പതി, ആയുർവ്വേദം, യുനാനി, അക്യൂപങ്ചർ എന്നിവയാണ്.
ഇതിൽ വളരെ അത്യന്താധുനികമായ ഗവേണനിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അലോപ്പതിയിലാണ് വളരെ പെട്ടന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം സമീപിക്കുക. വളരെ പെട്ടെന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം അലോപ്പതി നടത്തണം. ഭാരതീയ സംസ്കാരത്തിലൂടെ നമ്മുടെ മഹർഷീവര്യന്മാർ കല്പിച്ചുതന്നിട്ടുള്ള പാരമ്പര്യ ചികിത്സയാണ് ആയുർവ്വേദം. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സസ്യങ്ങളാൽ നിന്നും തയ്യാറാക്കുന്ന മരുന്നുകളാണ് നമ്മളുപയോഗിക്കുന്നത്.  
ഇതിൽ വളരെ അത്യന്താധുനികമായ ഗവേണനിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അലോപ്പതിയിലാണ് വളരെ പെട്ടന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം സമീപിക്കുക. വളരെ പെട്ടെന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം അലോപ്പതി നടത്തണം. ഭാരതീയ സംസ്കാരത്തിലൂടെ നമ്മുടെ മഹർഷീവര്യന്മാർ കല്പിച്ചുതന്നിട്ടുള്ള പാരമ്പര്യ ചികിത്സയാണ് ആയുർവ്വേദം. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സസ്യങ്ങളാൽ നിന്നും തയ്യാറാക്കുന്ന മരുന്നുകളാണ് നമ്മളുപയോഗിക്കുന്നത്.  
വരി 116: വരി 253:
പത്ഥ്യങ്ങൾ:-അസുഖത്തിനു ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ പൂർണ്ണഫലം ലഭിക്കണമെങ്കിൽ ചില പത്യനു‍ഷ്ഠാനങ്ങൾ നിർവ്വഹിക്കേണ്ടിവരും. ആയുർവ്വേദചികിത്സയിലാണ് ഇത് കൂടുതലുള്ളത്. കൃത്യമായ ഭക്ഷണക്രമം മരുന്നും ഭിഷഗ്വരന്മാരുടെ നിർദ്ദേശത്തോടെ കഴിച്ചാൽ മിക്കവാറും അസുഖങ്ങൾ മാറിക്കിട്ടും.  
പത്ഥ്യങ്ങൾ:-അസുഖത്തിനു ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ പൂർണ്ണഫലം ലഭിക്കണമെങ്കിൽ ചില പത്യനു‍ഷ്ഠാനങ്ങൾ നിർവ്വഹിക്കേണ്ടിവരും. ആയുർവ്വേദചികിത്സയിലാണ് ഇത് കൂടുതലുള്ളത്. കൃത്യമായ ഭക്ഷണക്രമം മരുന്നും ഭിഷഗ്വരന്മാരുടെ നിർദ്ദേശത്തോടെ കഴിച്ചാൽ മിക്കവാറും അസുഖങ്ങൾ മാറിക്കിട്ടും.  
ചിലവ്:-ഇന്നത്തെ ചികിത്സാവിധികളിലേറെയും ചിലവേറിയത് അലോപ്പതി ചികിത്സയ്ക്കും ആയുർവ്വേദ ചികിത്സയ്ക്കുമാണ്. ക്യാൻസർ, ഹൃദയശാസ്ത്രക്രിയ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സാചിലവ് വളരെയധികമാണ്.
ചിലവ്:-ഇന്നത്തെ ചികിത്സാവിധികളിലേറെയും ചിലവേറിയത് അലോപ്പതി ചികിത്സയ്ക്കും ആയുർവ്വേദ ചികിത്സയ്ക്കുമാണ്. ക്യാൻസർ, ഹൃദയശാസ്ത്രക്രിയ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സാചിലവ് വളരെയധികമാണ്.
====ആരോഗ്യം====
====<font color=red>ആരോഗ്യം====
<font color=green>
ആഹാരം കഴിക്കുന്നതു മാത്രമല്ല, കൈകാര്യം ചെയ്യുന്ന രീതിയും ശുചിത്വപൂർണമായാലേ നല്ല ആരോഗ്യം ഉണ്ടാവൂ. സാധനങ്ങൾ വാങ്ങുന്ന കടയുടെ കാര്യത്തിലും ഓർക്കാനുണ്ട്. വൃത്തിയായും കൃത്യമായും സാധനസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നയിടങ്ങളാണ് സുരക്ഷിതം. പച്ചയായി കഴിക്കാവുന്ന കാരറ്റിന്റേയും മറ്റും പുറത്തെ തൊലി ചുരണ്ടികളയുന്നതാണ് നല്ലത്. പച്ചക്കറികൾ മുറിച്ചതിനു ശേഷം കൂടുതൽ സമയം വെയ്ക്കരുത്യ
 
<font color=red>'''പഴയക്കാലത്ത് ആരോഗ്യപരിപാലനത്തിന് ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ'''
<font color=green>
പഴയകാലത്ത് ആളുകൾ മിതമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. പണ്ടുകാലത്ത് കഷിചെയ്യുമ്പോൾ കീടനാശിനികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പകരം നല്ല തോതിലുള്ള വളങ്ങളും ചാണകവും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അവർ നന്നായി ഭക്ഷണക്രമങ്ങൾ എല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണ്ടു കാലത്തുള്ളവർക്ക് അധികം അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.


ആഹാരം കഴിക്കുന്നതു മാത്രമല്ല, കൈകാര്യം ചെയ്യുന്ന രീതിയും ശുചിത്വപൂർണമായാലേ നല്ല ആരോഗ്യം ഉണ്ടാവൂ. സാധനങ്ങൾ വാങ്ങുന്ന കടയുടെ കാര്യത്തിലും ഓർക്കാനുണ്ട്. വൃത്തിയായും കൃത്യമായും സാധനസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നയിടങ്ങളാണ് സുരക്ഷിതം. പച്ചയായി കഴിക്കാവുന്ന കാരറ്റിന്റേയും മറ്റും പുറത്തെ തൊലി ചുരണ്ടികളയുന്നതാണ് നല്ലത്. പച്ചക്കറികൾ മുറിച്ചതിനു ശേഷം കൂടുതൽ സമയം വെയ്ക്കരുത്യ
====<font color=red>ഭക്ഷണക്രമം====
പഴയക്കാലത്ത് ആരോഗ്യപരിപാലനത്തിന് ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ
<font color=green>
പഴയകാലത്ത് ആളുകൾ മിതമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. പണ്ടുകാലത്ത് കഷിചെയ്യുമ്പോൾ കീടനാശിനികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പകരം നല്ല തോതിലുള്ള വളങ്ങളും ചാണകവും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അവർ നന്നായി ഭക്ഷണക്രമങ്ങൾ എല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണ്ടു കാലത്തുള്ളവർക്ക് അധികം അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
====ഭക്ഷണക്രമം====
മഴക്കാലത്ത് പ്രത്യേക ഭക്ഷണക്രമം ഉണ്ടായിരുന്നു. ഓരോ കാലാവസ്ഥയിലും അനുഷ്ടിക്കേണ്ട ഭക്ഷണക്രമം ജീവിതചര്യവും ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഋതുചരം എന്നാണിതറിയപ്പെടുന്നത്. ദഹനക്കേട് ഒഴിവാക്കാൻ മഴക്കാലത്ത് അനുഷ്ഠിക്കേണ്ട ഭക്ഷണക്രമം. ആയുർവേദം നിർദ്ദേശിക്കുന്നു. ആപ്പിൾ, പ്ലം, ഉണക്കമുന്തിരി, മാമ്പഴം, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ മഴക്കാലത്തിന് യോജിച്ചവയാണ്. മഴക്കാലത്ത് മരുന്നുകഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. കർക്കിടകത്തിൽ നല്ലത് വേഗം ദഹിക്കുന്ന ആഹാരമാണ്.  
മഴക്കാലത്ത് പ്രത്യേക ഭക്ഷണക്രമം ഉണ്ടായിരുന്നു. ഓരോ കാലാവസ്ഥയിലും അനുഷ്ടിക്കേണ്ട ഭക്ഷണക്രമം ജീവിതചര്യവും ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഋതുചരം എന്നാണിതറിയപ്പെടുന്നത്. ദഹനക്കേട് ഒഴിവാക്കാൻ മഴക്കാലത്ത് അനുഷ്ഠിക്കേണ്ട ഭക്ഷണക്രമം. ആയുർവേദം നിർദ്ദേശിക്കുന്നു. ആപ്പിൾ, പ്ലം, ഉണക്കമുന്തിരി, മാമ്പഴം, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ മഴക്കാലത്തിന് യോജിച്ചവയാണ്. മഴക്കാലത്ത് മരുന്നുകഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. കർക്കിടകത്തിൽ നല്ലത് വേഗം ദഹിക്കുന്ന ആഹാരമാണ്.  
ഗോതമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഗോതമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വരി 127: വരി 268:
മിതമായി കഴിക്കുക. അരവയർ ഭക്ഷണമാണ് ഉത്തമം.  
മിതമായി കഴിക്കുക. അരവയർ ഭക്ഷണമാണ് ഉത്തമം.  
മാംസാഹാരം കഴിക്കുന്നവർ അതിന്റെ അളവു കുറയ്ക്കുക.  
മാംസാഹാരം കഴിക്കുന്നവർ അതിന്റെ അളവു കുറയ്ക്കുക.  
=====സവിശേ‍‍ഷകാലങ്ങളിലെ പത്ഥ്യങ്ങൾ=====
=====<font color=red>സവിശേ‍‍ഷകാലങ്ങളിലെ പത്ഥ്യങ്ങൾ=====
<font color=green>
വാദത്തിന് പദ്യം- മത്സ്യവും മോരും വിരുദ്ധ ആഹാരങ്ങളാണ്. അതുപോലെ മത്സ്യത്തോടൊപ്പം പാൽ, തേൻ, ഉഴുന്ന്, മുളപ്പിച്ചധാന്യങ്ങൾ എന്നിവ കഴിക്കരുത്. തൈരും കോഴിയിറച്ചിയും ഒന്നിച്ച് ചേർത്ത് തയാറാക്കുന്ന വിഭവങ്ങളും നല്ലതല്ല. പാലിനൊപ്പം പുളിയുള്ള പദാർത്ഥങ്ങൾ, കൈതചക്ക മാമ്പഴം, നെല്ലിക്ക, നാരങ്ങ, ചക്കപ്പഴം എന്നിവ കഴിക്കരുത്. ചെമ്മീൻ, ആട്ടിറച്ചി എന്നീ മാംസ ആഹാരങ്ങളഅ‍ പാലിനോടൊപ്പം കഴിക്കാൻ പാടില്ല. ചൂടുളഅള ഭക്ഷണത്തോടൊപ്പം തേൻ കഴിക്കരുത്.  
വാദത്തിന് പദ്യം- മത്സ്യവും മോരും വിരുദ്ധ ആഹാരങ്ങളാണ്. അതുപോലെ മത്സ്യത്തോടൊപ്പം പാൽ, തേൻ, ഉഴുന്ന്, മുളപ്പിച്ചധാന്യങ്ങൾ എന്നിവ കഴിക്കരുത്. തൈരും കോഴിയിറച്ചിയും ഒന്നിച്ച് ചേർത്ത് തയാറാക്കുന്ന വിഭവങ്ങളും നല്ലതല്ല. പാലിനൊപ്പം പുളിയുള്ള പദാർത്ഥങ്ങൾ, കൈതചക്ക മാമ്പഴം, നെല്ലിക്ക, നാരങ്ങ, ചക്കപ്പഴം എന്നിവ കഴിക്കരുത്. ചെമ്മീൻ, ആട്ടിറച്ചി എന്നീ മാംസ ആഹാരങ്ങളഅ‍ പാലിനോടൊപ്പം കഴിക്കാൻ പാടില്ല. ചൂടുളഅള ഭക്ഷണത്തോടൊപ്പം തേൻ കഴിക്കരുത്.  
=====പാനീയങ്ങൾ=====
=====<font color=red>പാനീയങ്ങൾ=====
<font color=green>
പണ്ട് തിളപ്പിച്ചാറിയ വെള്ളമേ കുടിക്കൂ. ഒരു ഗ്ലാസ് വെള്ളത്തിൽ ചുക്ക്, കൊത്തമല്ലി എന്നിവ ചതച്ചത് ഒരു നുള്ള് ഇട്ടതും കുടിച്ചിരുന്നു. രക്തസമ്മർദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങൾ, രക്തശുദ്ധീകരണം എന്നിവയുടെ ചികിത്സയ്ക്ക് പതിമുഖം ഉപയോഗിച്ചിരുന്നു. ക്ഷയം, വയറിളക്കം, ത്വക്‌രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പതിമുഖത്തിന്റെ തടിയും, തൊലിയും ഉപയോഗിച്ചു വെച്ച കഷായം ഉപയോഗിച്ചിരുന്നു.. പണ്ടുകാലത്ത് മോരും വെള്ളം, കരിങ്കാലിവെള്ളം മറ്റ് വിവിധതരത്തിൽ ഉള്ള പാനീയങ്ങൾ കുടിച്ചിരുന്നു.
പണ്ട് തിളപ്പിച്ചാറിയ വെള്ളമേ കുടിക്കൂ. ഒരു ഗ്ലാസ് വെള്ളത്തിൽ ചുക്ക്, കൊത്തമല്ലി എന്നിവ ചതച്ചത് ഒരു നുള്ള് ഇട്ടതും കുടിച്ചിരുന്നു. രക്തസമ്മർദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങൾ, രക്തശുദ്ധീകരണം എന്നിവയുടെ ചികിത്സയ്ക്ക് പതിമുഖം ഉപയോഗിച്ചിരുന്നു. ക്ഷയം, വയറിളക്കം, ത്വക്‌രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പതിമുഖത്തിന്റെ തടിയും, തൊലിയും ഉപയോഗിച്ചു വെച്ച കഷായം ഉപയോഗിച്ചിരുന്നു.. പണ്ടുകാലത്ത് മോരും വെള്ളം, കരിങ്കാലിവെള്ളം മറ്റ് വിവിധതരത്തിൽ ഉള്ള പാനീയങ്ങൾ കുടിച്ചിരുന്നു.


===ഭക്ഷണം===
===<font color=red>ഭക്ഷണം===
<font color=green>
നാം എന്തെല്ലാം ജോലികളാണഅ ഓരോ ദിവസവും ചെയ്യുന്നത്? വിവിധ കളികളിൽ ഏർപ്പെടുന്നു, ഓടുന്നു, ചാടുന്നു, നടക്കുന്നു. ഇവയൊക്കെ ചെയ്യണമെങ്കിൽ ആവശ്യമായ ശക്തി കിട്ടണം. രോഗങ്ങൾ വരാതിരിക്കാനും വളർച്ചയ്ക്കും ആഹാരം ആവശ്യമാണഅ ആഹാരത്തിന്റെ ഗുണമാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി മണവും രുചിയും നിറവും ചേർത്ത ആഹാരം ആരോഗ്യത്തിന് അപകടം വരുത്തും. ശരീരത്തിന്റെ ശക്തിക്കും വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും വിവിധ ആഹാരവസ്തുക്കൾ ദിവസവും കഴിക്കണം. രോഗങ്ങൾ വരാതിരിക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണ​. വീട്ടുവളപ്പിൽ ഉണ്ടാകുന്ന ചക്കയും മാങ്ങയും മുരിങ്ങാക്കയും ചീരയും തകരയും നെല്ലിക്കയും പപ്പായും വാഴപ്പഴവുമൊക്കെ ഗുണമുള്ള ആഹാരവസ്തുക്കൾ തന്നെയാണ്.  
നാം എന്തെല്ലാം ജോലികളാണഅ ഓരോ ദിവസവും ചെയ്യുന്നത്? വിവിധ കളികളിൽ ഏർപ്പെടുന്നു, ഓടുന്നു, ചാടുന്നു, നടക്കുന്നു. ഇവയൊക്കെ ചെയ്യണമെങ്കിൽ ആവശ്യമായ ശക്തി കിട്ടണം. രോഗങ്ങൾ വരാതിരിക്കാനും വളർച്ചയ്ക്കും ആഹാരം ആവശ്യമാണഅ ആഹാരത്തിന്റെ ഗുണമാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി മണവും രുചിയും നിറവും ചേർത്ത ആഹാരം ആരോഗ്യത്തിന് അപകടം വരുത്തും. ശരീരത്തിന്റെ ശക്തിക്കും വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും വിവിധ ആഹാരവസ്തുക്കൾ ദിവസവും കഴിക്കണം. രോഗങ്ങൾ വരാതിരിക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണ​. വീട്ടുവളപ്പിൽ ഉണ്ടാകുന്ന ചക്കയും മാങ്ങയും മുരിങ്ങാക്കയും ചീരയും തകരയും നെല്ലിക്കയും പപ്പായും വാഴപ്പഴവുമൊക്കെ ഗുണമുള്ള ആഹാരവസ്തുക്കൾ തന്നെയാണ്.  
വരി 139: വരി 283:
സവിശേഷ ദിനങ്ങളിലെ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. അവിയലിന്റെ പിന്നിൽ ഒരു കഥയുണ്ട്. പഴയകാലത്ത് ഒരു പാചകക്കാരൻ സദ്യ ഒരുക്കുകയായിരുന്നു. ഓരോ കറിക്കും ഓരോ പച്ചക്കറികൾ ഉപയോഗിച്ച് ഒരുപാട് കഷ്ണങ്ങൾ ബാക്കി വന്നു. ഈ കഷ്ണങ്ങൾ എന്ത് ചെയ്യുമെന്ന് അറിയാതെ അയാൾ ചിന്തിച്ചു. അങ്ങനെ ഈ കഷ്ണങ്ങൾ ഉപയോഗിച്ചിട്ട അവിയൽ എന്നൊരു കറി രൂപം കൊടുത്തു. ഇതിന്റെ ചേരുവകൾ പച്ചക്കറികഷ്ണങ്ങൾ ഒരു പരന്ന പാത്രത്തിലിട്ട് മഞ്ഞൾ‌പൊടി, മുളകുപൊടി, ഉപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ആവിയിൽ കഷ്ണങ്ങൾ വേവിക്കുക. വേവിച്ച് ശേഷം തൈര് ചേർക്കുക. അതിനു ശേഷം തേങ്ങ ചിരകതിയതിൽ ചുവന്നുള്ളി, നല്ല ജീരകം, കുരുമുളക് എന്നിവ ചേർത്ത് ചതച്ചതിനു ശേഷം വെന്ത കഷ്ണത്തിലിട്ട് വേവിച്ച് യോജിപ്പിക്കുക. സ്വാദിഷ്ഠമായ അവിയൽ തയ്യാർ  
സവിശേഷ ദിനങ്ങളിലെ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. അവിയലിന്റെ പിന്നിൽ ഒരു കഥയുണ്ട്. പഴയകാലത്ത് ഒരു പാചകക്കാരൻ സദ്യ ഒരുക്കുകയായിരുന്നു. ഓരോ കറിക്കും ഓരോ പച്ചക്കറികൾ ഉപയോഗിച്ച് ഒരുപാട് കഷ്ണങ്ങൾ ബാക്കി വന്നു. ഈ കഷ്ണങ്ങൾ എന്ത് ചെയ്യുമെന്ന് അറിയാതെ അയാൾ ചിന്തിച്ചു. അങ്ങനെ ഈ കഷ്ണങ്ങൾ ഉപയോഗിച്ചിട്ട അവിയൽ എന്നൊരു കറി രൂപം കൊടുത്തു. ഇതിന്റെ ചേരുവകൾ പച്ചക്കറികഷ്ണങ്ങൾ ഒരു പരന്ന പാത്രത്തിലിട്ട് മഞ്ഞൾ‌പൊടി, മുളകുപൊടി, ഉപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ആവിയിൽ കഷ്ണങ്ങൾ വേവിക്കുക. വേവിച്ച് ശേഷം തൈര് ചേർക്കുക. അതിനു ശേഷം തേങ്ങ ചിരകതിയതിൽ ചുവന്നുള്ളി, നല്ല ജീരകം, കുരുമുളക് എന്നിവ ചേർത്ത് ചതച്ചതിനു ശേഷം വെന്ത കഷ്ണത്തിലിട്ട് വേവിച്ച് യോജിപ്പിക്കുക. സ്വാദിഷ്ഠമായ അവിയൽ തയ്യാർ  
സദ്യകളിലാണ് അവിയൽ കൂടുതലായി കണ്ടു വരുന്നത്. എല്ലാതരം പച്ചക്കറികളും അടങ്ങിയതിനാൽ സമ്പൂർണ ആരോഗ്യത്തിന് ഇത് ഒരു ഉത്തമ ഓഷധമാണ്.
സദ്യകളിലാണ് അവിയൽ കൂടുതലായി കണ്ടു വരുന്നത്. എല്ലാതരം പച്ചക്കറികളും അടങ്ങിയതിനാൽ സമ്പൂർണ ആരോഗ്യത്തിന് ഇത് ഒരു ഉത്തമ ഓഷധമാണ്.
===വസ്ത്രങ്ങൾ===
===<font color=red>വസ്ത്രങ്ങൾ===
<font color=green>


മനുഷ്യശരീരത്തെ സംരക്ഷിക്കുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാം ധരിക്കുന്ന വസ്ത്രങ്ങൾ. തണുപ്പിൽ നിന്നും ചൂടിൽ നിന്നുമെല്ലാം സംരക്ഷണം നേടാനുള്ള വസ്ത്രങ്ങൾ നിലവിലുണ്ട്. നമ്മുടെ പൂർവികർക്ക് വസ്തരത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു കൊണ്ട് അവർ‍ നഗ്നരായിരുന്നു. അതിനു ശേഷം അവർ മരങ്ങളുടെ തോലുകൊണ്ടും ഇലകൾ കൊണ്ടും മൃഗങ്ങളുടെ തോലുകൊണ്ടും തങ്ങളുടെ നഗ്നത മറയ്ക്കാൻ തുടങ്ങി. അതിൽ നിന്നുമാണ് ഇന്ന് നാം ധരിക്കുന്ന തരത്തിലുള്ള വസല്തരനിർമ്മാണ രീതി ഉത്ഭവിച്ച്ത്. ഓരോ വസ്ത്രത്തിനും അതിന്റേതായ രീതിയുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്ന ഒരു സമ്പേദായമാണ് നമ്മുടേത്. യുവതലമുറ നല്ലതേതെന്നും ചീത്തയേതാന്നും നോക്കാതെയും ചിന്തിക്കാതെയും അനുകരിക്കുന്ന ഒരു രീതിയാണ് ഈ കാലഘട്ടിൽ കണ്ട് വരുന്നത്. മുൻ കാലങ്ങളിൽ നമ്മുടെ പിതാമബന്മാർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇപ്പോഴത്തെ വസ്ത്രങ്ങൾ. വസ്ത്രങ്ങളും വസ്തരധാരണരീതികളും കേരളത്തിലും അതുപോലെതനനെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും വസ്ത്രനിർമ്മാണ കേന്ദ്രങ്ങൾ ഉണ്ട്. നൂനത സാങ്കേതിക വിദ്യകളുടെ മികവു മൂലം ഇപ്പോൾ നമുക്ക് ലക്ഷക്കണക്കിന് വസ്ത്രങ്ങൾ ഞൊടിയിൽ നിർമ്മിക്കാവുന്നതാണ്. പക്ഷേ പണ്ട് കൈത്തറിയിൽ നെയ്തിരുന്ന വസ്ത്രങ്ങൾ എണ്ണത്തിലും ഗുണനിലവാരത്തിലും വളരെ പിന്നിലായിരുന്നു. നെയ്ത്തുക്കാർക്ക് അധികം നിർമ്മിക്കാൻ പറ്റിയിരുന്നില്ല. ജന്മിമാരുടെ കാലത്ത് സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞവർക്കാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. മൃഗങ്ങളുടെ രോമങ്ങളിൽ നിന്നും പട്ടുനൂൽ പുഴുക്കളിൽ നിന്നും വിവിധ തരത്തിലുളഅള വസ്ത്രങ്ങൾ  ഉത്പാദിപ്പിയ്ക്കപ്പെട്ടിരുന്നു. പണ്ട് കാലത്ത് കുടിൽ വ്യവസായമായിട്ടാണ് വസ്തറങ്ങൾ നിർമ്മിച്ചിരുന്നത്. രാജ്യം അഭിവൃദ്ധിപ്പെട്ടതോടെ അതൊരു വലിയ വ്യവസായമായി തീർന്നു. വിവിധ തരത്തിലുള്ള വസ്ത്രനിർമ്മാണ കേന്ദ്രങ്ങളും അന്ന് ഉണ്ടായിരുന്നു. പണ്ടത്തെ വസ്ത്രത്തിനേക്കാൾ ഈടും ഉറപ്പും ഇല്ല ഇന്നത്തെ വസ്ത്രങ്ങൾ. ഇപ്പോൾ നമുക്ക് ഫാക്ടറികലിൽ മിനിറ്റുകൾക്കകം വസ്ത്രങ്ങൾ തയ്യാറാക്കാം. ഇന്ന് നാം വിപണിയിൽ കാണുന്ന ഒരു സമ്പ്രദായം എന്താണെന്നുവെച്ചാൽ ഓരോ വിശേഷദിവസങ്ങൾക്കും അവസരങങൾക്കും ചേരുന്ന രീതിയുള്ള വസ്ത്രങ്ങളാണ് കാണപ്പെടുന്നത്. ഉദാഹരണമായി ഓണത്തിന് വിവിധതരത്തിലുള്ള സെറ്റു സാരികൾ കാണാം. ഓണക്കാലത്ത് ഇത്തരം കസവ് തുണിത്തരങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ തനതായ വസ്തരം സ്ത്രീകൾക്ക് സാരിയും പുരുഷന്മാർക്ക് മുണ്ടുമാണ്. പക്ഷേ പല സംസ്ഥാനങങളുടേയും വിദേശങ്ങളുടെയും സ്വധീനത്തിന്റെ ഫലമായി പല തരം വസ്ത്രങ്ങൾ മലയാളികൾ ഇപ്പോൾ ഉപയോഗിക്കുന്നു.
മനുഷ്യശരീരത്തെ സംരക്ഷിക്കുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാം ധരിക്കുന്ന വസ്ത്രങ്ങൾ. തണുപ്പിൽ നിന്നും ചൂടിൽ നിന്നുമെല്ലാം സംരക്ഷണം നേടാനുള്ള വസ്ത്രങ്ങൾ നിലവിലുണ്ട്. നമ്മുടെ പൂർവികർക്ക് വസ്തരത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു കൊണ്ട് അവർ‍ നഗ്നരായിരുന്നു. അതിനു ശേഷം അവർ മരങ്ങളുടെ തോലുകൊണ്ടും ഇലകൾ കൊണ്ടും മൃഗങ്ങളുടെ തോലുകൊണ്ടും തങ്ങളുടെ നഗ്നത മറയ്ക്കാൻ തുടങ്ങി. അതിൽ നിന്നുമാണ് ഇന്ന് നാം ധരിക്കുന്ന തരത്തിലുള്ള വസല്തരനിർമ്മാണ രീതി ഉത്ഭവിച്ച്ത്. ഓരോ വസ്ത്രത്തിനും അതിന്റേതായ രീതിയുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്ന ഒരു സമ്പേദായമാണ് നമ്മുടേത്. യുവതലമുറ നല്ലതേതെന്നും ചീത്തയേതാന്നും നോക്കാതെയും ചിന്തിക്കാതെയും അനുകരിക്കുന്ന ഒരു രീതിയാണ് ഈ കാലഘട്ടിൽ കണ്ട് വരുന്നത്. മുൻ കാലങ്ങളിൽ നമ്മുടെ പിതാമബന്മാർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇപ്പോഴത്തെ വസ്ത്രങ്ങൾ. വസ്ത്രങ്ങളും വസ്തരധാരണരീതികളും കേരളത്തിലും അതുപോലെതനനെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും വസ്ത്രനിർമ്മാണ കേന്ദ്രങ്ങൾ ഉണ്ട്. നൂനത സാങ്കേതിക വിദ്യകളുടെ മികവു മൂലം ഇപ്പോൾ നമുക്ക് ലക്ഷക്കണക്കിന് വസ്ത്രങ്ങൾ ഞൊടിയിൽ നിർമ്മിക്കാവുന്നതാണ്. പക്ഷേ പണ്ട് കൈത്തറിയിൽ നെയ്തിരുന്ന വസ്ത്രങ്ങൾ എണ്ണത്തിലും ഗുണനിലവാരത്തിലും വളരെ പിന്നിലായിരുന്നു. നെയ്ത്തുക്കാർക്ക് അധികം നിർമ്മിക്കാൻ പറ്റിയിരുന്നില്ല. ജന്മിമാരുടെ കാലത്ത് സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞവർക്കാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. മൃഗങ്ങളുടെ രോമങ്ങളിൽ നിന്നും പട്ടുനൂൽ പുഴുക്കളിൽ നിന്നും വിവിധ തരത്തിലുളഅള വസ്ത്രങ്ങൾ  ഉത്പാദിപ്പിയ്ക്കപ്പെട്ടിരുന്നു. പണ്ട് കാലത്ത് കുടിൽ വ്യവസായമായിട്ടാണ് വസ്തറങ്ങൾ നിർമ്മിച്ചിരുന്നത്. രാജ്യം അഭിവൃദ്ധിപ്പെട്ടതോടെ അതൊരു വലിയ വ്യവസായമായി തീർന്നു. വിവിധ തരത്തിലുള്ള വസ്ത്രനിർമ്മാണ കേന്ദ്രങ്ങളും അന്ന് ഉണ്ടായിരുന്നു. പണ്ടത്തെ വസ്ത്രത്തിനേക്കാൾ ഈടും ഉറപ്പും ഇല്ല ഇന്നത്തെ വസ്ത്രങ്ങൾ. ഇപ്പോൾ നമുക്ക് ഫാക്ടറികലിൽ മിനിറ്റുകൾക്കകം വസ്ത്രങ്ങൾ തയ്യാറാക്കാം. ഇന്ന് നാം വിപണിയിൽ കാണുന്ന ഒരു സമ്പ്രദായം എന്താണെന്നുവെച്ചാൽ ഓരോ വിശേഷദിവസങ്ങൾക്കും അവസരങങൾക്കും ചേരുന്ന രീതിയുള്ള വസ്ത്രങ്ങളാണ് കാണപ്പെടുന്നത്. ഉദാഹരണമായി ഓണത്തിന് വിവിധതരത്തിലുള്ള സെറ്റു സാരികൾ കാണാം. ഓണക്കാലത്ത് ഇത്തരം കസവ് തുണിത്തരങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ തനതായ വസ്തരം സ്ത്രീകൾക്ക് സാരിയും പുരുഷന്മാർക്ക് മുണ്ടുമാണ്. പക്ഷേ പല സംസ്ഥാനങങളുടേയും വിദേശങ്ങളുടെയും സ്വധീനത്തിന്റെ ഫലമായി പല തരം വസ്ത്രങ്ങൾ മലയാളികൾ ഇപ്പോൾ ഉപയോഗിക്കുന്നു.


===ഗൃഹനിർമ്മാണം===
===<font color=red>ഗൃഹനിർമ്മാണം===
<font color=green>


*പഴയകാലരീതികൾ:-പഴയകാലരീതികൾ ഇന്ന് ഉള്ളതിനേക്കാൾ വ്യത്യസ്തമാണ്. ചടങ്ങുകൾ, വിശ്വാസങ്ങൾ എന്നിവ പലതും ചേർന്നിട്ടുള്ളതാണ് പഴയകാലഗൃഹനിർമ്മാണ രീതികൾ. ഓട്, ഇഷ്ടിക, മരം തുടങ്ങി, സാധാരണ ആ പ്രദേശത്ത് കിട്ടുന്ന വസ്തുക്കൾ കൊണ്ടാണഅ ഗൃഹം നിർമ്മിക്കുന്നത്. വലിയ സമ്പന്നർ വീടിനു അകത്ത് കൊത്തുപണികളും, ചിത്രപണികളും മറ്റും ചെയ്യും. പാവപ്പെട്ടവർ‌ ഓല, ഇഷ്ടിക എന്നീ വില കുറഞ്ഞ സാധനങ്ങൾ കൊണ്ടാണ് ഗൃഹം നിർമ്മിക്കുക. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥക്കും, പ്രകൃതിക്കും കാറ്റിനും ചേർന്നാണ് വീടുകൾ നിർമ്മിച്ചിരുന്നത്.  
*പഴയകാലരീതികൾ:-പഴയകാലരീതികൾ ഇന്ന് ഉള്ളതിനേക്കാൾ വ്യത്യസ്തമാണ്. ചടങ്ങുകൾ, വിശ്വാസങ്ങൾ എന്നിവ പലതും ചേർന്നിട്ടുള്ളതാണ് പഴയകാലഗൃഹനിർമ്മാണ രീതികൾ. ഓട്, ഇഷ്ടിക, മരം തുടങ്ങി, സാധാരണ ആ പ്രദേശത്ത് കിട്ടുന്ന വസ്തുക്കൾ കൊണ്ടാണഅ ഗൃഹം നിർമ്മിക്കുന്നത്. വലിയ സമ്പന്നർ വീടിനു അകത്ത് കൊത്തുപണികളും, ചിത്രപണികളും മറ്റും ചെയ്യും. പാവപ്പെട്ടവർ‌ ഓല, ഇഷ്ടിക എന്നീ വില കുറഞ്ഞ സാധനങ്ങൾ കൊണ്ടാണ് ഗൃഹം നിർമ്മിക്കുക. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥക്കും, പ്രകൃതിക്കും കാറ്റിനും ചേർന്നാണ് വീടുകൾ നിർമ്മിച്ചിരുന്നത്.  
വരി 155: വരി 301:
*സാമഗ്രികൾ ലഭ്യമാക്കാനുള്ള മാർഗ്ഗം:-പണ്ടു കാലത്ത് കാളവണ്ടി, കാവ്, ചുമട് എന്നീ രീതികളിൽ സാധനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ ഇപ്പോൾ ലോറി വഴിയാണ് കൊണ്ടുവരുന്നത്.  
*സാമഗ്രികൾ ലഭ്യമാക്കാനുള്ള മാർഗ്ഗം:-പണ്ടു കാലത്ത് കാളവണ്ടി, കാവ്, ചുമട് എന്നീ രീതികളിൽ സാധനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ ഇപ്പോൾ ലോറി വഴിയാണ് കൊണ്ടുവരുന്നത്.  
*തൊഴിലിന്റെ ദൈർഘ്യം:-ഒരു നിശ്ചിത സമയത്തിനുള്ളിലാണഅ പണിക്കാർ വീടു നിർമ്മാണം തീർക്കുന്നത്. സമയത്തിന്റെ അളവ് തെറ്റിക്കാതിരിക്കാൻ വേണ്ടി പണിക്കാർ കഠിനജോലി ചെയ്യുന്നു. മഴയും മറ്റും നോക്കിയാണ് സമയം നിശ്ചയിക്കാറുണ്ട്. പണ്ടത്തെയും ഇന്നത്തെയും ഗൃഹനിർമ്മാണ സമയം വ്യത്യാസമുണ്ട്.
*തൊഴിലിന്റെ ദൈർഘ്യം:-ഒരു നിശ്ചിത സമയത്തിനുള്ളിലാണഅ പണിക്കാർ വീടു നിർമ്മാണം തീർക്കുന്നത്. സമയത്തിന്റെ അളവ് തെറ്റിക്കാതിരിക്കാൻ വേണ്ടി പണിക്കാർ കഠിനജോലി ചെയ്യുന്നു. മഴയും മറ്റും നോക്കിയാണ് സമയം നിശ്ചയിക്കാറുണ്ട്. പണ്ടത്തെയും ഇന്നത്തെയും ഗൃഹനിർമ്മാണ സമയം വ്യത്യാസമുണ്ട്.
==സാംസ്കാരികം==


===ഉത്സവങ്ങൾ===
==<font color=red>സാംസ്കാരികം==
 
===<font color=red>ഉത്സവങ്ങൾ===
<font color=green>


പ്രാചീനകാലം മുതൽതന്നെ നാം ഉത്സവങ്ങൾ കൊണ്ടാടിയിരുന്നു. അന്നൊക്കെ കൃ‍ഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഉത്സവങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുവായൂർ ഉത്സവം, ഗുരുവായൂർ ഏകാദശി, തൃശ്ശൂർ പൂരം എന്നിവ അവയിൽ ചിലതാണ്.  
പ്രാചീനകാലം മുതൽതന്നെ നാം ഉത്സവങ്ങൾ കൊണ്ടാടിയിരുന്നു. അന്നൊക്കെ കൃ‍ഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഉത്സവങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുവായൂർ ഉത്സവം, ഗുരുവായൂർ ഏകാദശി, തൃശ്ശൂർ പൂരം എന്നിവ അവയിൽ ചിലതാണ്.  
വരി 168: വരി 316:
ഉത്സവങ്ങൾ കലാപരമായും സാംസ്കാരികപരമായും പേരുകേട്ടവയാണ്. മനുഷ്യമനസ്സിനു മറക്കാനാവാത്ത ഓർമ്മക്കുട നൽകികൊണ്ട് അവ കടന്നു പോകുന്നു. വീണ്ടും വരുവാനായി...
ഉത്സവങ്ങൾ കലാപരമായും സാംസ്കാരികപരമായും പേരുകേട്ടവയാണ്. മനുഷ്യമനസ്സിനു മറക്കാനാവാത്ത ഓർമ്മക്കുട നൽകികൊണ്ട് അവ കടന്നു പോകുന്നു. വീണ്ടും വരുവാനായി...


===ആഘോഷങ്ങൾ===
===<font color=red>ആഘോഷങ്ങൾ===
<font color=green>


മനുഷ്യജീവിതത്തിലെ ഓരോ ഘടങ്ങൾക്കും ആഘോഷങ്ങളുണ്ട്. സാധാരണ ജീവിതത്തിലെ ഓരോ വ്യത്യസ്തമായ ഓരോ ചടങ്ങുകളും മനുഷ്യൻ ആഘോഷപൂർവ്വം കൊണ്ടാടുന്നു. ആത്മീയമായ ചടങ്ങുകളും  ആഘോഷമായി കൊണ്ടാടുന്നു. പെരുന്നാൾ, പൂരങ്ങൾ, നേർച്ചകളഅ‍ എന്നിവയെല്ലാം ഓരോമതക്കാരും നടത്തുന്ന ആഘോഷങ്ങലാണ്. ഓരോ മതക്കാരും തങ്ങളുടെ ആഘോഷങ്ങൾ വിലപ്പെട്ടതായി കാണുന്നു.
മനുഷ്യജീവിതത്തിലെ ഓരോ ഘടങ്ങൾക്കും ആഘോഷങ്ങളുണ്ട്. സാധാരണ ജീവിതത്തിലെ ഓരോ വ്യത്യസ്തമായ ഓരോ ചടങ്ങുകളും മനുഷ്യൻ ആഘോഷപൂർവ്വം കൊണ്ടാടുന്നു. ആത്മീയമായ ചടങ്ങുകളും  ആഘോഷമായി കൊണ്ടാടുന്നു. പെരുന്നാൾ, പൂരങ്ങൾ, നേർച്ചകളഅ‍ എന്നിവയെല്ലാം ഓരോമതക്കാരും നടത്തുന്ന ആഘോഷങ്ങലാണ്. ഓരോ മതക്കാരും തങ്ങളുടെ ആഘോഷങ്ങൾ വിലപ്പെട്ടതായി കാണുന്നു.
വരി 195: വരി 344:
അതിന്റെ ഭാഗമായിട്ടാണ് മണത്തല നേർച്ച നടത്താറുള്ളത്. എല്ലാ ആനകളെയും നിർത്തികൊണ്ട് താബൂത്ത് കാഴ്ച നടത്തുന്നു.ആനപുറത്ത് ചക്കരക്കുടം വെച്ചു അവരുടെ പള്ളിയിലേക്ക് പോകും. ഓരോ ചക്കരക്കുടവും ഓരോരുത്തരുടെ വഴിപാടായിരിക്കും. ഇത് ചെണ്ടമേളം കൊട്ടിയിട്ടാണ് എഴുന്നള്ളിക്കുന്നത്. മുസ്ലീം ജനങ്ങൾ വർഷത്തിലൊരിക്കൽ നേർച്ച നടത്തുന്നു.ആഘോഷപൂർണമായാണ് അവർ അത് നടത്തുന്നത്. പലവിധത്തിലുള്ളരച്ചവടസാധനങ്ങൾ നേർച്ച് പറമ്പിൽ കാണാം. ഹിന്ദുക്കൾ നേർച്ചയ്ക്കു പകരം പറയുന്ന പരാണ് വഴിപാട് ചില പള്ളികളിൽ നേർച്ചദിവസം നടത്താറുണ്ട്. അന്ന് എല്ലാ വീടുകളിലേക്കും ചോറുണ്ടാക്കി കൊടുക്കുകയാണഅ ചെയ്യാറുള്ളത്. മണത്തല നേർച്ച പ്രധാനമായി 3 ദിവസം നീണ്ടുനിൽക്കും. പകൽ 12 മണിയോടെ കൊടിയേറ്റം നടക്കണം. പടക്കമെല്ലാം പൊട്ടിച്ച് നേർച്ച ഒരു ആഘോഷമാക്കി തീർക്കുന്നു.
അതിന്റെ ഭാഗമായിട്ടാണ് മണത്തല നേർച്ച നടത്താറുള്ളത്. എല്ലാ ആനകളെയും നിർത്തികൊണ്ട് താബൂത്ത് കാഴ്ച നടത്തുന്നു.ആനപുറത്ത് ചക്കരക്കുടം വെച്ചു അവരുടെ പള്ളിയിലേക്ക് പോകും. ഓരോ ചക്കരക്കുടവും ഓരോരുത്തരുടെ വഴിപാടായിരിക്കും. ഇത് ചെണ്ടമേളം കൊട്ടിയിട്ടാണ് എഴുന്നള്ളിക്കുന്നത്. മുസ്ലീം ജനങ്ങൾ വർഷത്തിലൊരിക്കൽ നേർച്ച നടത്തുന്നു.ആഘോഷപൂർണമായാണ് അവർ അത് നടത്തുന്നത്. പലവിധത്തിലുള്ളരച്ചവടസാധനങ്ങൾ നേർച്ച് പറമ്പിൽ കാണാം. ഹിന്ദുക്കൾ നേർച്ചയ്ക്കു പകരം പറയുന്ന പരാണ് വഴിപാട് ചില പള്ളികളിൽ നേർച്ചദിവസം നടത്താറുണ്ട്. അന്ന് എല്ലാ വീടുകളിലേക്കും ചോറുണ്ടാക്കി കൊടുക്കുകയാണഅ ചെയ്യാറുള്ളത്. മണത്തല നേർച്ച പ്രധാനമായി 3 ദിവസം നീണ്ടുനിൽക്കും. പകൽ 12 മണിയോടെ കൊടിയേറ്റം നടക്കണം. പടക്കമെല്ലാം പൊട്ടിച്ച് നേർച്ച ഒരു ആഘോഷമാക്കി തീർക്കുന്നു.


===ആചാരങ്ങൾ===
===<font color=red>ആചാരങ്ങൾ===
<font color=green>
ഓരോ മതവിശ്വാസികളേയും ഓരോതരം ആചാരങ്ങളാണ്. ഇസ്ലാം മതം അനുസരിച്ച് അവരുടെ കുട്ടികളെ മദ്രസയിൽ പഠിക്കാൻ വിടുന്നു. അത് നിർബ്ബന്ധമുള്ള കാര്യമാണ്. കൂടാതെ 5 നേരം നിസ്കരിക്കണം. ക്രിസ്ത്യാനികൾ ഞായറാഴ്ച്ചകളഇൽ പള്ളിയിൽ പോകുന്നു. രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കും. ഹിന്ദുക്കളുടെ ആചാരപ്രചാരം സന്ധ്യാസമയത്ത് പ്രാർത്ഥനയും വിളക്ക് കൊളുത്തലും ഏതൊരു വീട്ടിലും കാണപ്പെടുന്നതാണ്. അത് എലലാവരും ആ ദിവസം നല്ലതു വരുത്തുന്നു.  
ഓരോ മതവിശ്വാസികളേയും ഓരോതരം ആചാരങ്ങളാണ്. ഇസ്ലാം മതം അനുസരിച്ച് അവരുടെ കുട്ടികളെ മദ്രസയിൽ പഠിക്കാൻ വിടുന്നു. അത് നിർബ്ബന്ധമുള്ള കാര്യമാണ്. കൂടാതെ 5 നേരം നിസ്കരിക്കണം. ക്രിസ്ത്യാനികൾ ഞായറാഴ്ച്ചകളഇൽ പള്ളിയിൽ പോകുന്നു. രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കും. ഹിന്ദുക്കളുടെ ആചാരപ്രചാരം സന്ധ്യാസമയത്ത് പ്രാർത്ഥനയും വിളക്ക് കൊളുത്തലും ഏതൊരു വീട്ടിലും കാണപ്പെടുന്നതാണ്. അത് എലലാവരും ആ ദിവസം നല്ലതു വരുത്തുന്നു.  
പലതരത്തിലുള്ള ആചാരങ്ങളുണ്ട്. അതിൽ ഒന്നാണ് ഗണപതിഹോമം. കാർന്നോരുടെ ശല്യങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാൻ നടത്തുന്ന പൂജയാണിത്. ഈപൂജയിലൂടെ വീടിന് ഐശ്വര്യം ഉണ്ടാകുന്നു. മാത്രമല്ല ദൈവ വിശ്വാസത്തിൽ വേണം നമ്മളീ പൂജ നടത്താൻ. എല്ലാവരും ചെയ്യാറുള്ള  പൂജയാണിത്. പലതരം മേഖലകളിലും ഇവ നടത്തിവരുന്നു.  
പലതരത്തിലുള്ള ആചാരങ്ങളുണ്ട്. അതിൽ ഒന്നാണ് ഗണപതിഹോമം. കാർന്നോരുടെ ശല്യങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാൻ നടത്തുന്ന പൂജയാണിത്. ഈപൂജയിലൂടെ വീടിന് ഐശ്വര്യം ഉണ്ടാകുന്നു. മാത്രമല്ല ദൈവ വിശ്വാസത്തിൽ വേണം നമ്മളീ പൂജ നടത്താൻ. എല്ലാവരും ചെയ്യാറുള്ള  പൂജയാണിത്. പലതരം മേഖലകളിലും ഇവ നടത്തിവരുന്നു.  
വരി 213: വരി 363:
കാളന്തൂർ, പിഷാരിക്കാവ്, കളിയാമ്പള്ളി എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ ഇന്നും അവശേഷിക്കുന്നു. ഇവയാണഅ ഏററവും പഴക്കം ചെന്നതും. ഗോവർദ്ധനം കുടയായി പിടിച്ചുനിൽക്കുന്ന കണ്ണൻ, ഗിരിജാകല്യാണം എന്നിവയാണ് മട്ടാഞ്ചേരി കൊട്ടാരത്തിലെ കീഴ്ചുമരിലെ പ്രധാന ചുമർചിത്രങ്ങൾ. കേരളത്തിലെ വലിപ്പമുള്ള ചുമർചിത്രങ്ങളിൽ ഒന്നാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം.  കേരളീയ ചിത്രകലയുടെ ആദ്യത്തെ മാതൃകകൾ കന്യാകുമാരിയിലെ തിരുനന്ദിക്കരയിലുള്ള ചുമർ ചിത്രങ്ങളാണ്. ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ നടരാജന്റെ ചിത്രം ദ്രാവിഡചിത്രകലയ്ക്കുള്ള പ്രാചീനമായ ഏക ഉദാഹരണമാണ്. കേരളീയ ചിത്രകലയുടെ വൈശിഷ്ട്യം കൊണ്ട് സമ്മേളിച്ചതാണ് ചേപ്പാട്ടുള്ള ജാക്കബൈറ്റ് സീരിയൽ ദേവാലയത്തിലെ ചുമർ ചിത്രങ്ങൾ.
കാളന്തൂർ, പിഷാരിക്കാവ്, കളിയാമ്പള്ളി എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ ഇന്നും അവശേഷിക്കുന്നു. ഇവയാണഅ ഏററവും പഴക്കം ചെന്നതും. ഗോവർദ്ധനം കുടയായി പിടിച്ചുനിൽക്കുന്ന കണ്ണൻ, ഗിരിജാകല്യാണം എന്നിവയാണ് മട്ടാഞ്ചേരി കൊട്ടാരത്തിലെ കീഴ്ചുമരിലെ പ്രധാന ചുമർചിത്രങ്ങൾ. കേരളത്തിലെ വലിപ്പമുള്ള ചുമർചിത്രങ്ങളിൽ ഒന്നാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം.  കേരളീയ ചിത്രകലയുടെ ആദ്യത്തെ മാതൃകകൾ കന്യാകുമാരിയിലെ തിരുനന്ദിക്കരയിലുള്ള ചുമർ ചിത്രങ്ങളാണ്. ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ നടരാജന്റെ ചിത്രം ദ്രാവിഡചിത്രകലയ്ക്കുള്ള പ്രാചീനമായ ഏക ഉദാഹരണമാണ്. കേരളീയ ചിത്രകലയുടെ വൈശിഷ്ട്യം കൊണ്ട് സമ്മേളിച്ചതാണ് ചേപ്പാട്ടുള്ള ജാക്കബൈറ്റ് സീരിയൽ ദേവാലയത്തിലെ ചുമർ ചിത്രങ്ങൾ.
ചിത്രമെഴുത്ത് പലതരത്തിലുണ്ട്. കളമെഴുത്ത് അതിൽപ്പെട്ട് ഒന്നാണ്. വഴിപാടുകളിൽ അതി പ്രധാനമാണ് കളമെഴുത്തും പാട്ടും. കളമെഴുത്ത് ഹിന്ദുക്കളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ്. പാമ്പിനാളത്തിനും ദേവിയെ ആവാഹിക്കുവാനും പിന്നീട് പൂജനടത്താനും വേണ്ടിയാണ് കളമെഴുത്ത്. പാന്പിനാളത്തിന് ദോഷമകറ്റാനും പാമ്പിനെ പ്രീതിപ്പെടുത്താനും കളമെഴുത്ത് പ്രയോഗിക്കുന്നു. അമ്പലങ്ങളിലും ദേവിയെ ആവാഹിക്കുവാൻ കളമെഴുത്ത് സഹായിക്കുന്നു. ഈ കർമ്മത്തിന് കുരുത്തോല, കവുങ്ങിൻതൂൺ(കരി, അരി, മഞ്ഞൾ, പുകയില എന്നിവയുടെ പൊടിയും) ചുണ്ണാമ്പ് എന്നിവ ഉപയോഗിക്കുന്നു. ചിലപ്പോൾ ചിത്രമെഴുത്ത് തുമ്പിതുള്ളി മാച്ചുകളയാറുണ്ട്.  
ചിത്രമെഴുത്ത് പലതരത്തിലുണ്ട്. കളമെഴുത്ത് അതിൽപ്പെട്ട് ഒന്നാണ്. വഴിപാടുകളിൽ അതി പ്രധാനമാണ് കളമെഴുത്തും പാട്ടും. കളമെഴുത്ത് ഹിന്ദുക്കളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ്. പാമ്പിനാളത്തിനും ദേവിയെ ആവാഹിക്കുവാനും പിന്നീട് പൂജനടത്താനും വേണ്ടിയാണ് കളമെഴുത്ത്. പാന്പിനാളത്തിന് ദോഷമകറ്റാനും പാമ്പിനെ പ്രീതിപ്പെടുത്താനും കളമെഴുത്ത് പ്രയോഗിക്കുന്നു. അമ്പലങ്ങളിലും ദേവിയെ ആവാഹിക്കുവാൻ കളമെഴുത്ത് സഹായിക്കുന്നു. ഈ കർമ്മത്തിന് കുരുത്തോല, കവുങ്ങിൻതൂൺ(കരി, അരി, മഞ്ഞൾ, പുകയില എന്നിവയുടെ പൊടിയും) ചുണ്ണാമ്പ് എന്നിവ ഉപയോഗിക്കുന്നു. ചിലപ്പോൾ ചിത്രമെഴുത്ത് തുമ്പിതുള്ളി മാച്ചുകളയാറുണ്ട്.  
===ഐതിഹ്യം===
===<font color=red>ഐതിഹ്യം===
<font color=green>


*തിരുവോണം:-സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം പകരുന്ന വസന്തോൽസവമാണ് ഓണം. കള്ളവും ചതിയും എള്ളോളമില്ലാത്ത ഓണം ഓർമ്മയും പ്രതീക്ഷയുമാണ്. ദ്രാവിഡരുടെ പ്രാചീനാചാരങ്ങളിൽ പലതും ദക്ഷിണേന്തയുടെ മറ്രു ഭാഗങ്ങളിൽ രൂപാന്തരപ്പെടുകയോ ക്ഷയിക്കുകയോ തീരെ അപ്രത്യക്ഷമാവുകയോ ചെയ്തപ്പോൾ കേരളത്തിൽ അവ പറയത്തക്ക മാറ്റങ്ങളൊന്നും കൂടാതെ നിനനിന്നു പോരുന്നുണ്ട്. ഈ പഴമയുടെ പൈതൃകം നമ്മുടെ ദേശീയോത്സവങ്ങളായ ഓണം, തതിരുവാതിര, വിഷു എന്നിവയിലും സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയും.  
*തിരുവോണം:-സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം പകരുന്ന വസന്തോൽസവമാണ് ഓണം. കള്ളവും ചതിയും എള്ളോളമില്ലാത്ത ഓണം ഓർമ്മയും പ്രതീക്ഷയുമാണ്. ദ്രാവിഡരുടെ പ്രാചീനാചാരങ്ങളിൽ പലതും ദക്ഷിണേന്തയുടെ മറ്രു ഭാഗങ്ങളിൽ രൂപാന്തരപ്പെടുകയോ ക്ഷയിക്കുകയോ തീരെ അപ്രത്യക്ഷമാവുകയോ ചെയ്തപ്പോൾ കേരളത്തിൽ അവ പറയത്തക്ക മാറ്റങ്ങളൊന്നും കൂടാതെ നിനനിന്നു പോരുന്നുണ്ട്. ഈ പഴമയുടെ പൈതൃകം നമ്മുടെ ദേശീയോത്സവങ്ങളായ ഓണം, തതിരുവാതിര, വിഷു എന്നിവയിലും സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയും.  
വരി 219: വരി 370:




===കാവുകൾ===
===<font color=red>കാവുകൾ===
<font color=green>
സ്വപ്നങ്ങലുടെഅധവാസം പണ്ടുപണ്ടേ ഭൂമിയിലുണ്ടായ നാൾ മുതൽ ചില സർപ്പങ്ങൾ ഉപദ്രവകാരികളായിത്തീർന്നു. മനുഷ്യർ മാത്രല്ല, ജീവികളെയൊക്കെ കടിച്ചു തുടങ്ങി. അപ്പോൾ മഹർഷികൾ സജ്ജനങ്ങളോടൊത്ത് കശ്യപമഹർഷിയെ ചെന്നുകണ്ടു. കാര്യങ്ങൾ അറിയിച്ചു. ഇതറിഞ്ഞ കശ്യപന് വിഷമം തോന്നി. എല്ലാവരുടെയും പിതാവായ ബ്രഹ്മദേവനെ വിവരമറിയിച്ചു. അദ്ദേഹം കശ്യപന് വിഷഹാരിമാത്രം ഉപദേശിച്ചു. ഈ മന്ത്രം മുഖേന സർപ്പവിഷമേറ്റവരെ വിമുക്തരാക്കാം എന്നതാണ് ഗുണം. അദ്ദേഹം പറഞ്ഞു. സർപ്പൃങ്ങളെല്ലാം ഭൂമിയിൽ വസിച്ചുകൊള്ളട്ടെ. അവയ്ക്ക് വാസസ്ഥാനമായി മലകളും മരങ്ങളും കാവുകളും ഉപയോഗിപ്പെടുത്തണം. ജനങ്ങൾ അവരെ ഭക്തിപൂർവ്വം ആരാധിച്ചാൽ അവർ ദോഷം ചെയ്യുകയില്ല. എല്ലാവരും സമാധാനമായിപ്പോയി.
സ്വപ്നങ്ങലുടെഅധവാസം പണ്ടുപണ്ടേ ഭൂമിയിലുണ്ടായ നാൾ മുതൽ ചില സർപ്പങ്ങൾ ഉപദ്രവകാരികളായിത്തീർന്നു. മനുഷ്യർ മാത്രല്ല, ജീവികളെയൊക്കെ കടിച്ചു തുടങ്ങി. അപ്പോൾ മഹർഷികൾ സജ്ജനങ്ങളോടൊത്ത് കശ്യപമഹർഷിയെ ചെന്നുകണ്ടു. കാര്യങ്ങൾ അറിയിച്ചു. ഇതറിഞ്ഞ കശ്യപന് വിഷമം തോന്നി. എല്ലാവരുടെയും പിതാവായ ബ്രഹ്മദേവനെ വിവരമറിയിച്ചു. അദ്ദേഹം കശ്യപന് വിഷഹാരിമാത്രം ഉപദേശിച്ചു. ഈ മന്ത്രം മുഖേന സർപ്പവിഷമേറ്റവരെ വിമുക്തരാക്കാം എന്നതാണ് ഗുണം. അദ്ദേഹം പറഞ്ഞു. സർപ്പൃങ്ങളെല്ലാം ഭൂമിയിൽ വസിച്ചുകൊള്ളട്ടെ. അവയ്ക്ക് വാസസ്ഥാനമായി മലകളും മരങ്ങളും കാവുകളും ഉപയോഗിപ്പെടുത്തണം. ജനങ്ങൾ അവരെ ഭക്തിപൂർവ്വം ആരാധിച്ചാൽ അവർ ദോഷം ചെയ്യുകയില്ല. എല്ലാവരും സമാധാനമായിപ്പോയി.
വരി 227: വരി 379:




=='''നന്ദി'''==
==<font color=red>'''നന്ദി'''==
<font color=green>
പ്രാദേശിക അറിവുകളെ കുറിച്ചുള്ള ധാരണ നേടുന്നതിനും ശേഖരിക്കുന്നതിനും അതിലൂടെ സ്വന്തം സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് പ്രാദേശിക കൂട്ടിയ്മ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഞങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു
പ്രാദേശിക അറിവുകളെ കുറിച്ചുള്ള ധാരണ നേടുന്നതിനും ശേഖരിക്കുന്നതിനും അതിലൂടെ സ്വന്തം സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് പ്രാദേശിക കൂട്ടിയ്മ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഞങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു