കൂടുകൂട്ടാനായെന്റെ കൂടുതേടിയണഞ്ഞൊരു കുഞ്ഞാറ്റക്കിളി .... കാറ്റിനോടു കഥ മെനഞ്ഞും കടലിനോടു കഥ പറഞ്ഞും കാടായ കാടെല്ലാം മേടായമേടെല്ലാം കണ്ണാരം പൊത്തിക്കളിച്ചു.... മഞ്ഞു പൊഴിയും വസന്തത്തിൽ വിരിയുമായി രം പൂവാടികൾ; പനിനീർ ദളം പോലെ മൃദുവായ ചുണ്ടുകൾ ', കിനാവുകൾ ചേക്കേറിയ ഹൃദയാകാശത്തിൽ പ്രതീക്ഷയാം നിലാവെളിച്ചത്തിൽ. കാട്ടിയ വഴിയേ ഞാനെന്റെ ജീവിതത്തോണി തുഴയുന്നു
അൽ ജാദ്