വറുതികാലം വന്നാലോ, വിത്തു വിതയ്ക്കാം; കൂട്ടരേ. വിത്തു വിതച്ചു നന നനച്ചു മുത്തുകൾ വിളയിക്കാൻ പോരൂ; പോരൂ കൂട്ടരേ സ്നേഹിക്ക ,പ്രകൃതിയാ - മമ്മയെയെന്നാലവ- ളാപത്തു കാലത്തും സമ്പത്തു കാലത്തും മാറോടണച്ചു കാത്തിടും നമ്മെയെല്ലാം. ദിനാചരണങ്ങളിലൊതു- ങ്ങിടാതിവ പാലിച്ചിടാമതന്ത്യംവരെയും