| പഴഞ്ചൊല്ലുകൾ
|
|
|
| ..............................................................................................................................................................................................................................................................................................................................................................
|
| വിത്താഴം ചെന്നാൽ പത്തായം നിറയും
|
കർക്കിടമാസത്തിൽ പത്തുണക്കം
|
| വേലി തന്നെ വിളവുതിന്നുക
|
സദ്യക്കു മുൻപിൽ പടക്കു പിൻപിൽ
|
| വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും
|
കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
|
|
| ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറ നെല്ല് പന്നി തിന്നു
|
ഇരുന്നുണ്ടവൻ രുചിയറിയില്ല.
|
| കരിമ്പിനു കമ്പുദോഷം
|
കർക്കിടമാസത്തിൽ പത്തുണക്കം
|
| വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
|
അൽപലാഭം വെറും ചേതം
|
| 'അഴകുള്ള ചക്കയിൽ ചുളയില്ല
|
ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ചേതം ഇലക്കുതന്നെ
|
| 'ഇന്നു ഞാൻ നാളെ നീ
|
കതിരിൽ വളം വെച്ചിട്ട് കാര്യമില്ല
|
| കണ്ടത്തിൽ പണിക്ക് വരമ്പത്തു കൂലി
|
കാട്ടിൽ മുത്തിൻ വിലയില്ല
|
| ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം'
|
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടംതിന്നണം
|
| പല തുള്ളി പെരു വെള്ളം
|
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
|
| 'മിണ്ടാപ്പൂച്ച കലമുടയ്കും
|
മുള്ളുകൊണ്ട് മുള്ളടുക്കുന്നു
|
| വിതച്ചതെ കൊയ്യൂ
|
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
|
| വിള പുറത്തിട്ട് വേലികെട്ടരുത്
|
സദ്യക്കു മുൻപിൽ പടക്കു പിൻപിൽ
|