കവിതാ ശീലുകൾ
ഒന്പപതാം ക്ലാസ്സിലെ കേരളപാടാവലിയിലെ ശ്രീ.ഇടശ്ശേരി ഗോവിന്ദന്നായരുടെ “ അങ്ങേ വീട്ടിലേക്ക്” എന്ന പദ്യ ഭാഗത്തെ ആസ്പദമാക്കി എഴുതിയത്.
നൊമ്പരം
ആദ്യത്തെ കണ്മണി:-
പെണ്ണെന്നറിഞ്ഞു ഞാന്‍
ആദ്യമായ് സുര്യനെ കണ്ടതുപോലെ
എന്നുള്ളം തെളിഞ്ഞു
സുകൃതം ചെയ്തവനെനന്നു
സ്വയം അഹങ്കരിച്ചതിനാല്‍
സുക്രുതത്തിന്‍ ദുഖം
അനുഭവിച്ചു ഞാന്‍
അക്ഷരം ചൊല്ലി പഠിപ്പിച്ചു
കഴിഞ്ഞ നാള്‍
ആദ്യമായ് എഴുതിയവള്‍
അച്ഛനെന്നാ
നൊമ്പരകുഴിയില്‍
വിഴാതവളെ ഞാന്‍
സന്തോഷവതിയായ്
വളര്ത്തി വന്നു
പൂമുഖത്തവളിരിക്കുമ്പോള്‍
കണ്ടത് പൂര്ണു ചന്ദ്രനുദിച്ചപോലെ
എന്നിട്ടും നീ അറിഞ്ഞില്ല എന്റപ
ദുഖ സന്തോഷങ്ങളെ
നിന്‍ കാന്തനും സുഹൃത്തുക്കളും
എന്നെ പരിഹസിച്ചപ്പോള്‍
മെഴുകുരുകുന്നപോല്‍
ഞാന്‍ നിന്നുരുകി
നിന്‍ കണ്ണീരു വീണ മണ്ണാണെ
സത്യം ചവിട്ടില്ലീ പടി ഞാനൊരിക്കലും
പോകുന്നു ഞാനീ
നൊമ്പര തിങ്ങും മനവുമായ്
ഐവാന്ന്ു പി. തോമസ് ( Class10)