"യാഥാർത്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അന്തമില്ലാതെ നീളുന്നപാതയില് യാഥാര്ത്ഥ്യം …' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
അന്തമില്ലാതെ | അന്തമില്ലാതെ നീളുന്നപാതയിൽ | ||
'''യാഥാർത്ഥ്യം''' തേടി ഞാനലഞ്ഞു | |||
കരിപുരട്ടുന്ന | കരിപുരട്ടുന്ന പേടിസ്വപ്നങ്ങളിൽ | ||
പരതിനോക്കിഞാനീ- | പരതിനോക്കിഞാനീ- | ||
വിധൂരനായൊരി | വിധൂരനായൊരി യാഥാർത്ഥ്യത്തെ പിന്നെയും | ||
മർത്യബന്ധത്തിൻ ചങ്ങലക്കെട്ടുകൾ | |||
അറ്റുപോം | അറ്റുപോം നിമിഷങ്ങളിൽ സ്വയം | ||
നഷ്ടബോധമാം മാറാല നെയ്തുവോ? | നഷ്ടബോധമാം മാറാല നെയ്തുവോ? | ||
പോയകാലത്തെ | പോയകാലത്തെ നോക്കിചിരിക്കുവാൻ | ||
ലോക | ലോക വീഥിയിൽ ഏകയാകുബൊഴും | ||
കപടനിശ്യാസങ്ങൾ എൻകൂടെയുണ്ടെപൊഴും | |||
കാറ്റിനോടും കിളികളോടും പുഴകളോടും | കാറ്റിനോടും കിളികളോടും പുഴകളോടും | ||
മേഘങ്ങളോടും | മേഘങ്ങളോടും അപ്പൂപ്പൻ താടിയോടുംചോദിച്ചു | ||
ഒരുതുമ്പും കിട്ടിയില് | ഒരുതുമ്പും കിട്ടിയില് | ||
| വരി 29: | വരി 29: | ||
മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും | മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും | ||
പരതിഞാൻ, ഒരു തുമ്പും കിട്ടിയില്ല. | |||
സ്വാർത്ഥതയുടെ മുഖങ്ങൾ എന്നെ- | |||
നോക്കി പരിഹസിച്ചു | നോക്കി പരിഹസിച്ചു | ||
എവിടെ ആ | എവിടെ ആ യഥാർഥ സത്യം? | ||
മകമീരാതിയില വിസകികേമല | മകമീരാതിയില വിസകികേമല | ||
| വരി 47: | വരി 47: | ||
എന കിനാവിെന നീലിചരാതിയില | എന കിനാവിെന നീലിചരാതിയില | ||
വെണ്ണിലാവായലിഞ്ഞു | വെണ്ണിലാവായലിഞ്ഞു ചേർന്നിടുവാൻ | ||
പുകഞ്ഞതീരുന്നൊരീ | പുകഞ്ഞതീരുന്നൊരീ മൺവിളക്കിൻ | ||
തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും | തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും | ||
ശൂന്യമായതോ മരത്തിന്റെ | ശൂന്യമായതോ മരത്തിന്റെ ചില്ലയിൽ | ||
സത്യമോർക്കാതെ കൂടൊരുക്കുന്നവൻ | |||
മൃത്യൂവെകാണ്ടമാനമാടുവാൻ | |||
തയാറാകിയത് | തയാറാകിയത് | ||
ശരണ്യ ശിവരാം | ശരണ്യ ശിവരാം | ||
<!--visbot verified-chils-> | |||
11:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
അന്തമില്ലാതെ നീളുന്നപാതയിൽ
യാഥാർത്ഥ്യം തേടി ഞാനലഞ്ഞു
കരിപുരട്ടുന്ന പേടിസ്വപ്നങ്ങളിൽ
പരതിനോക്കിഞാനീ-
വിധൂരനായൊരി യാഥാർത്ഥ്യത്തെ പിന്നെയും
മർത്യബന്ധത്തിൻ ചങ്ങലക്കെട്ടുകൾ
അറ്റുപോം നിമിഷങ്ങളിൽ സ്വയം
നഷ്ടബോധമാം മാറാല നെയ്തുവോ?
പോയകാലത്തെ നോക്കിചിരിക്കുവാൻ
ലോക വീഥിയിൽ ഏകയാകുബൊഴും
കപടനിശ്യാസങ്ങൾ എൻകൂടെയുണ്ടെപൊഴും
കാറ്റിനോടും കിളികളോടും പുഴകളോടും
മേഘങ്ങളോടും അപ്പൂപ്പൻ താടിയോടുംചോദിച്ചു
ഒരുതുമ്പും കിട്ടിയില്
മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും
പരതിഞാൻ, ഒരു തുമ്പും കിട്ടിയില്ല.
സ്വാർത്ഥതയുടെ മുഖങ്ങൾ എന്നെ-
നോക്കി പരിഹസിച്ചു
എവിടെ ആ യഥാർഥ സത്യം?
മകമീരാതിയില വിസകികേമല
കണഞാന ആ യാഥാതയെത
ഭത രാതിയില ഭതനായ് വനവന
കടകടന ഈ അന: കാരതിലം
എന കിനാവിെന നീലിചരാതിയില
വെണ്ണിലാവായലിഞ്ഞു ചേർന്നിടുവാൻ
പുകഞ്ഞതീരുന്നൊരീ മൺവിളക്കിൻ
തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും
ശൂന്യമായതോ മരത്തിന്റെ ചില്ലയിൽ
സത്യമോർക്കാതെ കൂടൊരുക്കുന്നവൻ
മൃത്യൂവെകാണ്ടമാനമാടുവാൻ
തയാറാകിയത്
ശരണ്യ ശിവരാം