"എം ജി എം എച്ച് എസ് എസ് മാനന്തവാടി/കഥകൾ ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ഒരു പകല്‍കൂടി അസ്തമയസൂര്യന്‍ എരി…)
 
No edit summary
വരി 1: വരി 1:
            ഒരു പകല്‍കൂടി
                                                  '''  ഒരു പകല്‍കൂടി'''
                              
                              
                                അസ്തമയസൂര്യന്‍ എരിഞ്ഞുണങ്ങന്നു ആര്‍ത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങള്‍ക്ക് മങ്ങലേക്കുന്നു.ബലിക്കാക്കകള്‍ കൂടു തേടി പറക്കുമ്പോള്‍ അയാള്‍ തന്റെ  
     
അസ്തമയസൂര്യന്‍ എരിഞ്ഞുണങ്ങന്നു ആര്‍ത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങള്‍ക്ക്  
മങ്ങലേക്കുന്നു.
ബലിക്കാക്കകള്‍ കൂടു തേടി പറക്കുമ്പോള്‍ അയാള്‍ തന്റെ  
ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ്  ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങള്‍ മിഴി  
ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ്  ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങള്‍ മിഴി  
തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാള്‍
തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാള്‍
വരി 7: വരി 10:
ഏകാന്തമായ മനസ്സിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അയാള്‍ ഉരുവിട്ടു.......
ഏകാന്തമായ മനസ്സിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അയാള്‍ ഉരുവിട്ടു.......
മാധവനിങ്ങനെയാണ്  എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ !
മാധവനിങ്ങനെയാണ്  എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ !
    ജീവിതം തനിക്ക് നല്‍കിയിട്ടുള്ളത് വ്യാഥികള്‍ മാത്രമാണ്, ആദ്യം
ജീവിതം തനിക്ക് നല്‍കിയിട്ടുള്ളത് വ്യാഥികള്‍ മാത്രമാണ്, ആദ്യം
അച്ഛനമ്മമാര്‍.പാവങ്ങള്‍ !  അവര്‍ ഒന്നും തന്നില്‍ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വേണ്ടതിലധികം താന്‍ കൊടുത്തികുന്നു!.
അച്ഛനമ്മമാര്‍.പാവങ്ങള്‍ !  അവര്‍ ഒന്നും തന്നില്‍ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വേണ്ടതിലധികം താന്‍ കൊടുത്തികുന്നു!.
റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവര്‍ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം
റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവര്‍ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം

09:42, 6 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

                                                   ഒരു പകല്‍കൂടി
                           
      

അസ്തമയസൂര്യന്‍ എരിഞ്ഞുണങ്ങന്നു ആര്‍ത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങള്‍ക്ക് മങ്ങലേക്കുന്നു. ബലിക്കാക്കകള്‍ കൂടു തേടി പറക്കുമ്പോള്‍ അയാള്‍ തന്റെ ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങള്‍ മിഴി തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കാന്‍ ശ്രമിച്ചു. ഇതൊക്കെ ഇത്രയേ ഉള്ളൂ ! ഏകാന്തമായ മനസ്സിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അയാള്‍ ഉരുവിട്ടു....... മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! ജീവിതം തനിക്ക് നല്‍കിയിട്ടുള്ളത് വ്യാഥികള്‍ മാത്രമാണ്, ആദ്യം അച്ഛനമ്മമാര്‍.പാവങ്ങള്‍ ! അവര്‍ ഒന്നും തന്നില്‍ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വേണ്ടതിലധികം താന്‍ കൊടുത്തികുന്നു!. റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവര്‍ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം മാത്രം!.മരണശേഷം തറവാട്ടുസ്വത്തുക്കള്‍ സഹോദരന്മാര്‍ കൊണ്ടുപോയി.അനാഥനായത് താന്‍ മാത്രം. നാടു വിട്ടതുകൊണ്ട് ഗുണമുണ്ടായി.അലച്ചിലിന്റ ഗദ്ഗദം അറയാന്‍ പറ്റി . തറവാട് ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല..രാമേശ്വരത്ത് നിന്നകലെയാണല്ലോ ആ ഗ്രാമം.വിളിക്കാനും പറ്റില്ല,അവിടെ ആ സാമഗ്രിയുണ്ടോ എന്നാര്‍ക്കറയാം!.രാമേശ്വരത്ത് അമ്പങ്ങളുള്ളത് കൊണ്ടു മാത്രം ഉച്ചയൂണിനും അന്തിയുറക്കത്തിനും ഇതിവരെ വിഘ്നങ്ങളുണ്ടായിട്ടില്ല.ഹോട്ടല്‍ പണിയില്‍ കിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയില്ല. വന്നിട്ടിപ്പോള്‍ രണ്ടു വര്‍ഷമാണെന്നു തോന്നുന്നു.എപ്പോഴാണ് വന്നത് ! ആവോ !!