"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
<big>വലിയ എഴുത്ത്</big>{{BoxTop1
| തലക്കെട്ട്=ഒരു കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരു കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വീടിനടുത്ത് ആൾക്കൂട്ടം .ഖാദർ ഒന്നു നടുങ്ങി.
<p>
<p>
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി.
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി.
</p>
</p>
<p>
<p>
അയാൾ  കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്.
അയാൾ  കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്. തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്.
</p>
</p>
<p>
<p>
വരി 15: വരി 16:
അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു.
അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു.
</p>
</p>
<p
<p>
ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക്  ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ.....
ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക്  ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ.....


ഇയ്യ് കണ്ണ് തറക്ക്.
ഇയ്യ് കണ്ണ് തൊറക്ക്.
 
</p>
<p>
അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.
അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.
</p>
</p>
<p
<p>
ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.
ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.
</p>
</p>
<p
<p>
അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല.
അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. അവരെയൊന്നു സമാധാനിപ്പിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല.
</p>
</p>
<p
<p>
അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.
അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.
</p>
</p>
<p
<p>
പുറത്ത് കൂടിയവരിൽ ഒരാൾ ണറ്റൊരാളോട് പറഞ്ഞു .-^ഇന്നലെ രാത്രി പനിച്ചിട്ട് കുട്ടിനെ ആശുപത്രീല്  കൊണ്ടുപോയതാ... കൊഴപ്പമൊന്നും ഉണ്ടാർന്നില്ലാത്രേ....
</p>
<p>
സമയം രണ്ട് രണ്ടരായപ്പോ കുട്ടിക്ക് ശ്വാസം കിട്ടാതായീന്ന്.
</p>
<p>
‍ഡോക്ടറും നേഴ്സുമൊക്കെ വന്നിട്ട് എന്തൊക്കോ ചെയ്തൂത്രേ. പക്ഷേ കുട്ടീനെ രക്ഷിക്കാനായില്ല. ന്യുമോണിയ ആണത്രേ.........^
</p>
<p>
അടുത്തയാൾ മറുപടി പറഞ്ഞു:  "പാവം ,ആകെ ഉണ്ടായിരുന്നൊന്നാ ആ പോയത്. ഖാദറും  സുഹറേം ഇതെങ്ങനെ സഹിക്കാനാ..........
</p>
<p>
വിധി ....അല്ലാതെന്താ പറയാ........"
 
 
{{BoxBottom1
| പേര്= സിയാന
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ് എസ് എം വി എച്ച് എസ് എടക്കഴിയൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24076
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Subhashthrissur| തരം=കഥ}}

19:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വലിയ എഴുത്ത്

ഒരു കൊറോണക്കാലം

വീടിനടുത്ത് ആൾക്കൂട്ടം .ഖാദർ ഒന്നു നടുങ്ങി.

അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി.

അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്. തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്.

അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി.

അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു.

ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക് ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ..... ഇയ്യ് കണ്ണ് തൊറക്ക്.

അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു.

ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി.

അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. അവരെയൊന്നു സമാധാനിപ്പിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല.

അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ.

പുറത്ത് കൂടിയവരിൽ ഒരാൾ ണറ്റൊരാളോട് പറഞ്ഞു .-^ഇന്നലെ രാത്രി പനിച്ചിട്ട് കുട്ടിനെ ആശുപത്രീല് കൊണ്ടുപോയതാ... കൊഴപ്പമൊന്നും ഉണ്ടാർന്നില്ലാത്രേ....

സമയം രണ്ട് രണ്ടരായപ്പോ കുട്ടിക്ക് ശ്വാസം കിട്ടാതായീന്ന്.

‍ഡോക്ടറും നേഴ്സുമൊക്കെ വന്നിട്ട് എന്തൊക്കോ ചെയ്തൂത്രേ. പക്ഷേ കുട്ടീനെ രക്ഷിക്കാനായില്ല. ന്യുമോണിയ ആണത്രേ.........^

അടുത്തയാൾ മറുപടി പറഞ്ഞു: "പാവം ,ആകെ ഉണ്ടായിരുന്നൊന്നാ ആ പോയത്. ഖാദറും സുഹറേം ഇതെങ്ങനെ സഹിക്കാനാ..........

വിധി ....അല്ലാതെന്താ പറയാ........"

സിയാന
10 എസ് എസ് എം വി എച്ച് എസ് എടക്കഴിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ