"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
== മുള്ളക്കുറുമരുടെ കഥകളി ==
== മുള്ളക്കുറുമരുടെ കഥകളി ==
Author:  
Author:  
കെ. കെ. ബിജു .
[[കെ. കെ. ബിജു|കെ. കെ. ബിജു]]


വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
വരി 38: വരി 38:
ചത്തുകഴിഞ്ഞാൽ നരി ഒരു പുണ്യവസ്തുവാകും. നരിയെ തൊടാൻ വേണ്ടി എല്ലാവരും മത്സരിക്കും. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നരിയെ തൊടുകയും മുഖത്തെ രോമങ്ങൾ പിഴുതെടുത്ത് അലങ്കാരവസ്തുവായി വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും.
ചത്തുകഴിഞ്ഞാൽ നരി ഒരു പുണ്യവസ്തുവാകും. നരിയെ തൊടാൻ വേണ്ടി എല്ലാവരും മത്സരിക്കും. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നരിയെ തൊടുകയും മുഖത്തെ രോമങ്ങൾ പിഴുതെടുത്ത് അലങ്കാരവസ്തുവായി വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും.
നരി നായാട്ട് കഴിഞ്ഞാൽ വിഭവസമൃദ്ധമായ സദ്യയാണ്. ഇത് സദ്യയിൽ പങ്കെടുക്കുന്നവരിൽ നിന്ന് പിരിവെടുത്ത് ചെട്ടിമാരാണ് നടത്തുക (റാവു ബഹദൂർ സി. ഗോപാലൻ നായർ). ഇങ്ങനെയാണ് നരിക്കുത്ത് നടത്തുന്നത്. നരിയെ വലകെട്ടി വളച്ചശേഷം പിറ്റേ ദിവസമാണ് കൊല്ലുന്നത്. നരിക്ക് കാവൽ നില്ക്കുന്ന രാത്രിയിലാണ് അഞ്ചടി പാടി കളിക്കുന്നത്. ഈ കളിക്കുപയോഗിക്കുന്ന പാട്ടുകളുടെ താളിയോലകൾ അമ്പലവയൽ നെല്ലാറ കുമാരൻ (72 വയസ്സ്) ഭദ്രമായി സൂക്ഷിച്ചുപോരുന്നു. തൻറെ പിതാവിൻറെ കൈവശമുണ്ടായിരുന്നതാണ് ഈ ഗ്രന്ഥങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടിലധികം പഴകം ഈ ഗ്രന്ഥക്കെട്ടുകൾക്കുണ്ട്
നരി നായാട്ട് കഴിഞ്ഞാൽ വിഭവസമൃദ്ധമായ സദ്യയാണ്. ഇത് സദ്യയിൽ പങ്കെടുക്കുന്നവരിൽ നിന്ന് പിരിവെടുത്ത് ചെട്ടിമാരാണ് നടത്തുക (റാവു ബഹദൂർ സി. ഗോപാലൻ നായർ). ഇങ്ങനെയാണ് നരിക്കുത്ത് നടത്തുന്നത്. നരിയെ വലകെട്ടി വളച്ചശേഷം പിറ്റേ ദിവസമാണ് കൊല്ലുന്നത്. നരിക്ക് കാവൽ നില്ക്കുന്ന രാത്രിയിലാണ് അഞ്ചടി പാടി കളിക്കുന്നത്. ഈ കളിക്കുപയോഗിക്കുന്ന പാട്ടുകളുടെ താളിയോലകൾ അമ്പലവയൽ നെല്ലാറ കുമാരൻ (72 വയസ്സ്) ഭദ്രമായി സൂക്ഷിച്ചുപോരുന്നു. തൻറെ പിതാവിൻറെ കൈവശമുണ്ടായിരുന്നതാണ് ഈ ഗ്രന്ഥങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടിലധികം പഴകം ഈ ഗ്രന്ഥക്കെട്ടുകൾക്കുണ്ട്
== കുറിച്യ പദകോശം ==
== ഗോത്രാചാരങ്ങൾ ==
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ്''' കുറിച്യർ.''' ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ '''അരിക്കല്ല്''' എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്.   
വയനാട്ടിലെ വിവിധ ഗോത്രജനതയുടെ തനത് ആചാരങ്ങളാണ് ഈ പേജിലുള്ളത്. പരിഷ്കൃത സമൂഹത്തിന് കണ്ടുപരിചയമില്ലാത്തതും ഗോത്രജനത പലപരിഷ്കാരങ്ങൾക്കു വിധേയമായപ്പോഴും തിരുത്തപ്പെടാതെ കാലാനുസൃതമല്ലാത്ത പല ആചാരങ്ങളും ഇപ്പോഴും പിന്തുടരുന്നുന്നുണ്ട് അത്തരം ആചാരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 
=== ഗുഡ ===
[[പ്രമാണം:15047-G3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:10547 g2.jpeg|ലഘുചിത്രം]]
ആദിവാസി ജനവിഭാഗമായ കാട്ടുനായ്ക്കരുടെ([[ജേനു കുറുമർ]], [[തേൻകുറുമർ]]) ഗോത്രാചാരമായ തിരണ്ടു കല്യാണത്തിനു മുമ്പായി പെൺകുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് ഗുഡ.  പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ ഗുഡ നിർമ്മിച്ച് അതിനുള്ളിലേക്കു മാറ്റി പാർപ്പിക്കുന്നു. കൂട്ടിനായി മറ്റൊരു ചെറിയ കുട്ടിയെക്കൂടി ഇതിനുള്ളിലാക്കുന്നു. തിരണ്ടുകല്യാണത്തിൻറെ ചടങ്ങുകൾ നടത്തുന്നതുവരെ പെൺകുട്ടികൾ ഇതിനുള്ളിൽ കഴിയണം. ആറടി ഉയരത്തിൽ ഒന്നരമീറ്റരോളം വ്യാസത്തിൽ നിർമ്മിക്കുന്ന ചെറു കൂടാരമാണ് ഗുഡവൃത്തസ്തൂപികയുടെ ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ നിലത്തു കുത്തിയുറപ്പിച്ച മുളന്തണ്ടുകളുടെ മുകളറ്റം കൂട്ടിക്കെട്ടിയാണ് സ്തൂപികയുടെ ആകൃതിയിലാക്കുന്നത്. കുറുകെ വാരി കെട്ടി കാട്ടിലകൾകൊണ്ട് പൊതിയുന്നു. പൊതുവെ കൂവയിലയോ ദർഭയോ ആണ് ഇതിനുപയോഗിക്കുന്നത്. മഴയോ, വെയിലോ ഉള്ളിലേക്കു കടക്കാത്തവിധം സുരക്ഷിതമായാണ് മേയുന്നത്. 
മനയുടെ മുറ്റത്ത്  (കാട്ടുനായ്ക്കരുടെ വീടുകൾക്കു പറയുന്ന പേരാണ് മന) നിർമ്മിച്ച ഗുഡയിലാണ് ആർത്തവകാലം കഴിയുന്നതുവരെ പെൺകുട്ടികൾ താമസിക്കേണ്ടത്. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഒരു ഭാഗത്ത് ചെറിയ വാതിൽപോലെ  ഒരു അടപ്പുണ്ട്. ഇത് പൂർണ്ണ സമയവും അടച്ചിട്ടിരിക്കും. ഇതല്ലാതെ വായു സഞ്ചാരത്തിന് വേറെ ക്രമീകരണങ്ങളൊന്നും ഇതിലില്ല.
ഏഴുദിവസം കഴിഞ്ഞാൽ പെൺകുട്ടികളെ ഗുഡയിൽനിന്നു പുറത്തിറക്കി മഞ്ഞൾ തേച്ചു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു. അമ്മായിമാരാണ് ഈ ചടങ്ങിന് നേതൃത്വം നൽകുന്നത്. അമ്മയുടെ അമ്മയ്ക്കാണ് ആദ്യം ചൂടുവെള്ളം ഒഴിക്കാൻ അവകാശം. തുടർന്ന് ബന്ധുക്കളെല്ലാവരും വെള്ളം ഒഴിക്കുന്നു. കുട്ടിയെ കുളിപ്പിച്ചു അണിയിച്ചൊരുക്കി വീട്ടിൽ പ്രവേശിപ്പിക്കുന്നു. വരാന്തയിലിരുത്തി പെൺകുട്ടിക്കും കൂട്ടുകാരിക്കും ഭക്ഷണം നൽകുന്നു. പെൺകുട്ടിയെ വീടിനകത്തേക്കു പ്രവേശിപ്പിക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. കുളിപ്പിക്കലാണ് പ്രധാന ചടങ്ങ്.
എല്ലാ പെൺകുട്ടികളേയും കൃത്യം ഏഴാംദിവസം ഗുഡയിൽനിന്നിറക്കി തിരണ്ടുകല്യാണം  നടത്തണമെന്നില്ല. കാരണം ഈ ചടങ്ങ് നടത്തുന്നതിനാവശ്യമായപണം രക്ഷിതാക്കൾ സമ്പാദിക്കുന്നതുവരെ പെൺകുട്ടി ഗുഡയിൽ താമസിക്കണം. 15 ദിവസമോ ഒരുമാസമോ ചിലപ്പോൾ അതിലധികം കാലമോ ഗുഡയിൽ കഴിയേണ്ടി വന്നേക്കാം. രക്ഷിതാക്കൾക്ക് എപ്പോഴാണോ പണമുണ്ടാവുക അപ്പോഴാണ് ചടങ്ങ് നടത്തുക.
വെളിച്ചമില്ലാതെ, ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ പുറംലോകം കാണാതെ പെൺകുട്ടികൾ ഗുഡയ്ക്കുള്ളിൽ കഴിയേണ്ടി വരുന്നു. ഇതവരുടെ മാനസികവും ശാരീരികവുമായ  ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പഴയകാലത്തുനിന്നും വ്യത്യസ്തമായി ഇന്നത്തെ പെൺകുട്ടികൾ സ്കൂളിൽ പോകുന്നവരാണ്. ഈ ചടങ്ങ് എത്രത്തോളം നീളുന്നുവോ അത്രയും കാലം അവരുടെ പഠനവും മുടങ്ങുന്നു. പഠനം നിറുത്തുന്നതിനുപോലും ഈയൊരാചാരം കാരണമാകുന്നുവെന്ന് കരുതണം.
കഴിഞ്ഞമാസം കുട്ടികളെ തേടി കൂടല്ലൂർ കോളനിയിൽ പോയപ്പോഴാണ് ഗുഡ ആദ്യമായി നേരിൽ കണ്ടത്. പരമ്പരാഗത രീതിയിലായിരുന്നില്ല ഇതിൻറെ നിർമ്മാണം. പ്ലാസ്റ്റിക്ചാക്ക് കീറി അതുകൊണ്ടാണ് മേഞ്ഞിട്ടുള്ളത്. മഴക്കാലമായതിനാൽ മുറ്റത്ത് വെള്ളം വീഴാതിരിക്കാൻ വീടിനോട് ബന്ധിച്ച് ഒരു പ്ലാസ്റ്റിക് ടാർപ്പോളിൻ കെട്ടിയിട്ടുണ്ട്. ഇതിൻറെ കീഴെയാണ് ഗുഡ  ഒരുക്കിയിട്ടുള്ളത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഒരു പെൺകുട്ടിയാണ് ഗുഡയിൽ ഉണ്ടായിരുന്നത്. അവൾക്കു കൂട്ടായി അതിനുള്ളിൽ ബന്ധുക്കളായ രണ്ടു ചെറിയ പെൺകുട്ടികളും ഉണ്ടായിരുന്നു. എട്ടു ദിവസമായി അവൾ ഗുഡയിലാണ് കഴിയുന്നത്.  15 ദിവസമായാൽ ചടങ്ങുനടത്തുമെന്നാണ് അവളുടെ അമ്മ പറഞ്ഞത്. അതിനുമുമ്പേ കോളനിയിൽ കോവിഡ് ബാധിച്ചു. അച്ഛനും അമ്മയും രാത്രിയിൽ വീടിന്റെ തിണ്ണയിലാണ് ഉറങ്ങുന്നത്. വനാതിർത്തിയിലാണ് ഈ കോളനി. ആനയും മറ്റു കാട്ടുമൃഗങ്ങളൊക്കെ സ്ഥിരമായി വിഹരിക്കുന്ന ഒരു മേഖലയാണിത്. എത്രനാൾ ഈ കുട്ടി ഏകാന്തവാസം അനുഭവിച്ചിട്ടുണ്ടാകുമെന്ന് അറിയില്ല. ഒരുമാസമോ അതിലധികമോ നീണ്ടുപോയിട്ടുണ്ടാകാം.  
കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യാസം അവസാനിക്കുന്നതിനും ഈ ആചാരം കാരണമാകുന്നതായി കരുതേണ്ടിയിരിക്കുന്നു. ഗുഡയിൽ കഴിയുന്ന കാലത്തോളം സ്കൂളിൽ വരാത്ത കുട്ടികളെ ലോങ് ആബ്സൻറ്എന്ന കാരണത്താൽ രജിസ്റ്ററിൽനിന്ന് നീക്കിയിട്ടുണ്ടാകും. (ഇപ്പോൾ ഡിവിഷൻഫാൾ ഭയന്ന് ഗോത്രവിദ്യാർത്ഥികളെ രജിസ്റ്ററിൽനിന്ന് നീക്കാറില്ല, പലരും രജിസ്റ്ററിൽ മാത്രമാണുള്ളതും)  പതുക്കെ ഡ്രോപ്പൗട്ട് എന്ന ഗണത്തിലേക്ക് ഇവരുടെ പേരുകളും ചേർക്കപ്പെടുന്നു. സ്വാഭാവികമായ ഒരു പ്രക്രിയ എന്നതിനപ്പുറം ഗോത്രാചാരങ്ങൾ പെൺകുട്ടികളുടെ വിദ്യഭ്യാസത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി അറിയില്ല.  ആർത്തവം ആരംഭിച്ചതിൻറെ ഫലമായി ഗുഡയിൽ കഴിയുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആരും പറയാറില്ല, എന്നല്ല ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആചാരം പാലിക്കാൻ നിർബന്ധിതരായിത്തീരുന്ന ഈ കുട്ടികൾ 15 ദിവസം മുതൽ ഒരുമാസമോ അതിലധികമോ കാലം ശുദ്ധവായു ശ്വസിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഇരുട്ടറയിയിൽ താമസിക്കേണ്ടി വരുന്നത്. ഇനിയും ഗോത്രജനതയ്ക്കിടയിൽ നടന്നിട്ടില്ലാത്ത നവോദ്ഥാന പ്രവർത്തനം  എന്നാരംഭിക്കും എന്നതാണ് പ്രധാനം.
വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.
[[പ്രമാണം:15047-g4.jpeg|ലഘുചിത്രം]]


<poem>
=== വിധവകളെ കയ്യൊഴിക്കൽ ===
അക്ക - ഏട്ടത്തി
മുള്ളക്കുറുമർമാത്രം അനുഷഷ്ഠിച്ചു പോരുന്ന സവിശേഷമായ ഒരാചാരത്തെക്കുറിച്ചാണ് ശാരദ (55 വയസ്സ്) പറഞ്ഞത്. കുറുമൻ മരിച്ചാൽ കുറുമാട്ടിയും മക്കളുംകൂടി കുറുമൻറെ കുടി ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നു. മരണാനന്തരം പുലയടിയന്തിരം നടത്തുന്ന ദിവസമാണ് വിധവയെ കൈയൊഴിയുന്ന ചടങ്ങ്  നടത്തുന്നത്.  അടിയന്തിരത്തിൻറെ കർമ്മങ്ങൾ കഴിഞ്ഞാൽ ദൈവംകാണൽ നടത്തുന്നു.  ഇതിനുശേഷമാണ് പരേതൻറെ ഭാര്യയും മക്കളുംകൂടി ഭർത്താവിൻറെ വീട്ടിൽനിന്നിറങ്ങുന്ന ചടങ്ങ്. ചടങ്ങിൻറെ ഭാഗമായി മൂത്തമകൻറെ കയ്യിൽ  അമ്പും വില്ലും കൊടുക്കും. വിധവയുടെ കൈയിൽ മുറവും കലവുമൊക്കെയാണ് ഉണ്ടാവുക.  ഭർത്താവിൻറെ വീടുപേക്ഷിച്ചു സ്വന്തം കുടിയിലേക്ക് അവർ പോകുന്നു. ഈ ചടങ്ങു നടത്തുന്ന സമയം വിധവയായ സ്ത്രീയുടെ സഹോദരൻ വന്നിട്ടുണ്ടാകും. അയാളാണ് സഹോദരിയേയും കുട്ടികളേയും  സ്വന്തം കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത.് അമ്മാവനൊപ്പം അമ്മയുടെ കുടിയിലേക്കു പോകുന്ന ആൺമക്കളെ വേണമെങ്കിൽ കുറുമൻറെ കുടിയിലുള്ളവർക്ക് പിടിച്ചു വയ്ക്കാം. കാർന്നോർന്മാർക്ക് താല്പര്യമാണെങ്കിൽ ദൈവംകാണുന്നയാൾ പിടിച്ച് ദൈവപ്പുരയിൽ തിരികെ കയറ്റും. അപ്പോൾ അമ്മയ്ക്കും മകനൊപ്പം താമസിക്കാം. പഴയ കാലത്ത് ഒരു സ്ത്രീയും ഭർത്താവിൻറെ മരണശേഷം ആ കുടിയിൽ താമസിക്കാറില്ല. എന്നാൽ ഇന്ന് വിധവകളെ കൈയ്യൊഴിയാറില്ല, പകരം ചടങ്ങുകൾ നടത്താറേയുള്ളൂവെന്നാണ് ആവേദക വിശദീകരിച്ചത്
ഈയൊരാചാരം സൂചിപ്പിക്കുന്നത് കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനം, അധികാരം, അവകാശം ഇവയൊക്കെ ഭർത്താവിലൂടെ നേടുന്നതാണ് എന്നും അത് ഭർത്താവിലൂടെ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളു എന്നുമാണ്.  സ്ത്രീകൾക്കു ഭർത്താവിൻറെ സ്വത്തിൽ അവകാശമില്ലാത്തതുകൊണ്ടും കുടിയിലെ സ്ഥാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതുകൊണ്ടുമാണ് ഇങ്ങനെ ഇറങ്ങിപ്പോകുന്നതെന്നാണ് ആവേദകർ പറഞ്ഞത് . കേവലം സ്വത്തവകാശം മാത്രമാണോ മറ്റുഗോത്രങ്ങളിൽ കാണാത്ത ഒരാചാരം ഇവർക്കിടയിൽ മാത്രം നിലനിൽക്കുന്നതിൻറെപിന്നിലുള്ള യുക്തി. ഗോത്രത്തിൻറെ കെട്ടുറപ്പിനു വേണ്ടിയാണ് വിധവകളെ കൈയ്യൊഴിയുന്നതെന്നാണ് ഡോ. ബി.ആർ. അംബേദ്കർ1 ഇത്തരം സാഹചര്യത്തെക്കുറിച്ചു നിരീക്ഷിച്ചിട്ടുള്ളത്.
വിധവയ്ക്കു നൽകുന്ന സ്വാതന്ത്ര്യമായി ഇതിനെ കണക്കാക്കാവുന്നതാണ്. ആജീവനാന്തം വിധവയായി ഭർത്തൃവീട്ടിൽ കഴിയണമെന്ന നിബന്ധന ഇവർക്കിടയിലില്ല. വിധവയെ സ്വന്തം കുടിയിലേക്കു പറഞ്ഞയക്കുന്നതോടെ ഭർത്തൃവീട്ടുകാരുടെ നിയന്ത്രണങ്ങൾ അവസാനിക്കുന്നു. തുടർന്നുള്ള അവരുടെ ജീവിതത്തിനു യാതൊരുവിധ സാമൂഹികവിലക്കുകളും ഇല്ല. നിർബന്ധിതമായ വൈധവ്യമോ, സതിപോലുള്ള ചടങ്ങുകളോ ഇവരിൽ അടിച്ചേൽപ്പിക്കുന്നില്ല. സ്വന്തം കുടിയിൽ തിരിച്ചെത്തിയ സ്ത്രീക്കു പുനർവിവാഹം ചെയ്യുന്നതിനു തടസ്സങ്ങളൊന്നുമില്ല.
വേട്ടയാടി ഉപജീവനം നടത്തിയിരുന്ന പ്രാചീനകാലത്താവണം ഇവർക്കിടയിൽ  ഇങ്ങനെയൊരു സമ്പ്രദായം ആരംഭിച്ചിട്ടുണ്ടാകുക. ഈ ചടങ്ങ് നടത്തുമ്പോൾ ആൺമക്കളുടെ കൈയ്യിൽ അമ്പും വില്ലും ഉണ്ടാകും. വേട്ടയ്ക്കുള്ള ആയുധമാണിത്. വേട്ട തൊഴിലായി സ്വീകരിച്ച് അമ്മയെ സംരക്ഷിച്ച് ജീവിച്ചുകൊള്ളണമെന്നാവണം വിവക്ഷ. വിധവയുടെ സംരക്ഷണം പ്രാചീനകാലത്ത് വലിയ പ്രശ്നമായി മാറിയിട്ടുണ്ടാകണം. എന്തെന്നാൽ നായാടിക്കിട്ടുന്ന വിഭവങ്ങൾകെണ്ട് ഉപജീവനം നടത്തുമ്പോൾ വിധവകൾക്കു നായാട്ടു വിഹിതം ലഭിക്കാറില്ല. കാരണം നായാട്ടിറച്ചി പങ്കുവയ്ക്കുന്നത് നിലവിലുള്ള ധാരണയനുസരിച്ചാണ്. നായാട്ടിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് വിലക്കുണ്ട്. കുട്ടികളേയും നായാട്ടിൽ പങ്കെടുപ്പിക്കാറില്ല. സ്വാഭാവിക മായും നായാട്ടിൽ പങ്കെടുക്കാത്തവർക്ക് ഓഹരിക്കർഹതയില്ല. അപ്പോൾ വിധവയായ സ്ത്രീയും കുട്ടികളും പട്ടിണിയാകും. മറ്റുള്ളവർ സുഭിക്ഷമായി കഴിയുമ്പോൾ വിധവയും കുട്ടികളും വിശന്നിരിക്കേണ്ടിവരാം. അതല്ലെങ്കിൽ ആരെങ്കിലും ഇവർക്കു വേണ്ട ആഹാരം ദാനം ചെയ്യണം. എപ്പോഴും ഇതിനു മറ്റുള്ളവർ തയ്യാറായെന്നുവരില്ല. വിധവകളുടെ സംരക്ഷണത്തിന് ഒരു ശാശ്വതപരിഹാരം എന്നനിലയിലാകാം ഉപജീവനത്തിന് നായാട്ടിനെ ആശ്രയിച്ചിരുന്ന പ്രാചീനകാലത്ത് വിധവകളെ കയ്യൊഴിയാൻ തീരുമാനിച്ചിട്ടുണ്ടാകുക.
എല്ലാ സന്ദർഭങ്ങളിലും ഈ ചടങ്ങ് നടത്താറില്ല. ഭർത്താവിൻറെ അച്ഛൻ ജീവിച്ചിരിക്കുന്നുവെങ്കിൽ വിധവയായ സ്ത്രീക്കു കുറുമൻറെ വീട്ടിൽ താമസിക്കാം. അവരെ  ഇറക്കിവിടുന്ന ചടങ്ങ് നടത്താറുമില്ല. അതേ സമയം കുടുംബനാഥൻ മരിച്ചാൽ മക്കൾ എത്ര മുതിർന്നവരാണെങ്കിലും വിധവയെ ഇറക്കിവിടുന്ന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ ഭർത്താവോ, അച്ഛനോ ഉണ്ടാവണമെന്നതാണ് ഇവരുടെ വഴക്കം. 
മകൻറെ ഭാര്യയേയും കുട്ടികളേയും അച്ഛനു സംരക്ഷിക്കാം. ഇയാൾ നായാട്ടിൽ പങ്കെടുക്കുന്നവനും ഓഹരിക്കർഹതയുള്ളവനുമാണ്. അപ്പോൾ മകൻറെ ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാൻ അയാൾക്കു ഭൗതികമായി സാധിക്കുന്നു. ഇതുകൊണ്ടാണ് ഭർത്താവിൻറെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ വിധവയാകേണ്ടിവരുന്ന സ്ത്രീകൾക്ക് അവിടെത്തന്നെ തുടർന്നും ജീവിക്കാൻ സാധിക്കുന്നത്. ചുരുക്കത്തിൽ, സ്ത്രീകൾക്ക് വേണ്ടത്ര സംരക്ഷണം ഏർപ്പെടുത്തുകയാകണം പ്രാചീനകാലത്ത് ചെയ്തിട്ടുണ്ടാവുക. സ്വന്തംകുടിയിൽ സ്ത്രീകളെ സംരക്ഷിക്കാൻ അവരുടെ അച്ഛനും അമ്മയും, സഹോദരനുമൊക്കെ സാധിക്കും. അതിനാലാകണം പ്രാചീനകാലംമുതൽ ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്ന് കരുതാം.
ആധുനികകാലത്തും ഒരു വിധവ ഭർത്തൃഗൃഹത്തിൽത്തന്നെ എല്ലാം സഹിച്ച് എളിമയോടെ ജീവിക്കുന്നത്. പൂർവ്വികസ്വത്തിൽ തൻറെ മക്കൾക്കുള്ള അവകാശം അപകടപ്പെടുത്താതിരിക്കാനാണ് (ഇരാവതി കാർവെ 2018: 153). എന്നാൽ മുള്ളക്കുറുമരിൽ പൂർവ്വികസ്വത്ത് ഒരു പരിധിയോളം അപകടപ്പെടാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇറങ്ങിപ്പോകുന്ന സ്ത്രീകൾക്ക് പിന്നീട്, മക്കൾ മുതിർന്നുകഴിയുമ്പോൾ ഭർത്താവിൻറെ കുടിയിലേക്കു തിരിച്ചുവരാം. ആൺമക്കൾ ഉണ്ടെങ്കിൽ മാത്രമാണ് മടങ്ങിവരാൻ സാധിക്കുക. പ്രായപൂർത്തിയായ ആൺമക്കൾക്ക് തിരികെവന്ന് അച്ഛൻറെ കുടിയിൽ വീടുവയ്ക്കാൻ അവകാശമുണ്ട്. അതിപ്പോഴും പാലിച്ചുപോരുന്നു.  ഇങ്ങനെ തിരിച്ചെത്തുമ്പോൾ അമ്മയ്ക്കും മടങ്ങിവരാം.
 
==ഗോത്രപദകോശങ്ങൾ==
വിവധ കാലഘട്ടങ്ങളിൽ വാകേരി സ്കൂളിൽ നടന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായും മറ്റും ശേഖരിച്ച വയനാട്ടിലെ '''[[ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം|ഗോത്രവർഗ്ഗപദാവലി]]''' ഇവിടെ സമർപ്പിക്കുന്നു. വയനാട്ടിലെ ഏതെങ്കിലും സ്കൂളുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഏറ്റവും സമഗ്രവും വിപുലവുമായ പദകോശമാണിതെന്ന് ഞങ്ങൾ അഭിമാനത്തോടെ അവകാശപ്പെടുന്നു.
=== കുറിച്യരുടെ ഭാഷ / പദങ്ങൾ ===
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ്''' കുറിച്യർ.'''  ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക. വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ '''അരിക്കല്ല്''' എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്. അക്ക - ഏട്ടത്തി
  അങ്ങ് - അവിടെ
  അങ്ങ് - അവിടെ
  അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
  അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
 അടക്കകിരി - അടയ്ക്കാപക്ഷി
അടക്കകിരി - അടയ്ക്കാപക്ഷി
 അണ്ണക്കൊട്ടൻ - അണ്ണാൻ
അണ്ണക്കൊട്ടൻ - അണ്ണാൻ
 അത്തായം - അത്താഴം
അത്തായം - അത്താഴം
 അന്നം - മൈന
അന്നം - മൈന
 അയ് ന് - അത്
അയ് ന് - അത്
 അരിക്കത്തി - അരിവാൾ
അരിക്കത്തി - അരിവാൾ
 അരിക്കല്ല് - ആലിപ്പഴം
അരിക്കല്ല് - ആലിപ്പഴം
 അരിക്കുമ്മായം - ഉപ്പുകൂണ്
അരിക്കുമ്മായം - ഉപ്പുകൂണ്
 അറിമ്പാറ – അമ്മിക്കല്ല്
അറിമ്പാറ – അമ്മിക്കല്ല്
 ആപ്പൻ - ഇളയച്ചൻ
ആപ്പൻ - ഇളയച്ചൻ
  ആല – തൊഴുത്ത്
  ആല – തൊഴുത്ത്
  ഇങ്ങോട്ട് വാ - ഇവിടെ വരിക
  ഇങ്ങോട്ട് വാ - ഇവിടെ വരിക
  ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
  ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
  ഇവന്ത് - അവന്റെ
  ഇവന്ത് - അവന്റെ
  ഇവളത് - അവളുടെ
  ഇവളത് - അവളുടെ
  ഈങ്ങക്കായ് - ഇഞ്ചക്കായ്
  ഈങ്ങക്കായ് - ഇഞ്ചക്കായ്
  ഈയ്യാംപാറ്റ – ഈയൽ
  ഈയ്യാംപാറ്റ – ഈയൽ
  ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
  ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
  ഉപ്പേരിക്കറി - തോരൻകറി
  ഉപ്പേരിക്കറി - തോരൻകറി
  ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
  ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
  ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
  ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
  ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
  ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
 ഉറായെ - എട്ടുകാലി
ഉറായെ - എട്ടുകാലി
 ഉറുമാങ്കായ് - പേരയ്ക്ക
ഉറുമാങ്കായ് - പേരയ്ക്ക
 ഊടെ -ഇവിട
ഊടെ -ഇവിട
 ഊടെത്തന്നെ - അടുത്ത്
ഊടെത്തന്നെ - അടുത്ത്
 എന്താകുന്നു - എന്തു ചെയ്യുന്നു?
എന്താകുന്നു - എന്തു ചെയ്യുന്നു?
 എരക്കോട് - നെല്ലുകുത്തുന്ന പുര
എരക്കോട് - നെല്ലുകുത്തുന്ന പുര
 എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
 എറ്ക്ക് - ഉറുമ്പ്
എറ്ക്ക് - ഉറുമ്പ്
 എല – ഇല
എല – ഇല
 എലക്ക - ഉലക്ക
എലക്ക - ഉലക്ക
 എലുമ്പ – കഴുകുക
എലുമ്പ – കഴുകുക
 ഏക്ക് - എനിക്ക്
ഏക്ക് - എനിക്ക്
 ഏച്ച് ല് - വെട്ടിമരം
ഏച്ച് ല് - വെട്ടിമരം
 ഏണിക്ക് - എഴുന്നേൽക്കുക
ഏണിക്ക് - എഴുന്നേൽക്കുക
 ഏരുകെട്ട് - നിലമുഴൽ
ഏരുകെട്ട് - നിലമുഴൽ
 ഏര് - കാള
ഏര് - കാള
 ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
 ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
 ഒറക്കം -ഉറക്കം
ഒറക്കം -ഉറക്കം
 ഓടെ - എവിടെ
ഓടെ - എവിടെ
 കങ്ങ്മ്പാള – കവുങ്ങിൻപാള
കങ്ങ്മ്പാള – കവുങ്ങിൻപാള
 കടച്ചക്ക – പൈനാപ്പിൾ
കടച്ചക്ക – പൈനാപ്പിൾ
 കടച്ചൽ – കടച്ചിൽ, വേദന
കടച്ചൽ – കടച്ചിൽ, വേദന
 കടച്ചല് – വേദന
കടച്ചല് – വേദന
 കണ്ടം - വയൽ
കണ്ടം - വയൽ
 കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
 കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
 കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
 കപ്പിലാണ്ടി - കശുമാങ്ങ
കപ്പിലാണ്ടി - കശുമാങ്ങ
 കയ്പ – പാവയ്ക്ക
കയ്പ – പാവയ്ക്ക
 കയ്പ്പക്ക - പാവക്ക
കയ്പ്പക്ക - പാവക്ക
 കരള് - നെഞ്ച്
കരള് - നെഞ്ച്
 കറപ്പ - കറുവ (എടന)
കറപ്പ - കറുവ (എടന)
 കറുമൂസ് - പപ്പായ
കറുമൂസ് - പപ്പായ
 കല്യാണചെക്കൻ - വരൻ
കല്യാണചെക്കൻ - വരൻ
 കല്യാണത്തി - വധു
കല്യാണത്തി - വധു
 കളളി - ഇല്ലിക്കൂമ്പ്
കളളി - ഇല്ലിക്കൂമ്പ്
 കള് വ് - കഴുക്കോൽ
കള് വ് - കഴുക്കോൽ
 കാട്ടി - കാട്ടുപോത്ത്
കാട്ടി - കാട്ടുപോത്ത്
 കായൽ - മുള
കായൽ - മുള
 കാരക്കുണ്ട് - ഉണ്ണിയപ്പം
കാരക്കുണ്ട് - ഉണ്ണിയപ്പം
 കാറ്റ് - വായു
കാറ്റ് - വായു
 കാലിചോള - കവളംകാളി(ഒരുപക്ഷി)
കാലിചോള - കവളംകാളി(ഒരുപക്ഷി)
 കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
 കിര് - കുരു, വിത്ത്
കിര് - കുരു, വിത്ത്
 കുടുക്ക – മൺകലം
കുടുക്ക – മൺകലം
 കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
 കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടി - തീരെ ചെറിയ കുട്ടി
 കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
 കുമ്മായം - കൂണ്
കുമ്മായം - കൂണ്
 കൂമൻ - മൂങ്ങ
കൂമൻ - മൂങ്ങ
 കൂളി - പ്രേതം
കൂളി - പ്രേതം
 കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെച്ച – കൊക്ക് (കൊക്കു പക്ഷി)
 കെനിയാണം - കല്യാണം
കെനിയാണം - കല്യാണം
 കെരയ് - കരച്ചിൽ
കെരയ് - കരച്ചിൽ
 കെരള് - കഴുത്ത്
കെരള് - കഴുത്ത്
 കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
 കൈയില് - തവി
കൈയില് - തവി
 കൈയ്യെലുമ്പ - കൈകഴുകുക
കൈയ്യെലുമ്പ - കൈകഴുകുക
 കൊടല് - കുടൽ
കൊടല് - കുടൽ
 കൊട്ട – കുട്ട
കൊട്ട – കുട്ട
 കൊമ്പൻ - മുയൽ
കൊമ്പൻ - മുയൽ
 കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
 കൊവ് - കഴുകൻ
കൊവ് - കഴുകൻ
 കോയി - കോഴി
കോയി - കോഴി
 ക്ലാസ് - ഗ്ലാസ്
ക്ലാസ് - ഗ്ലാസ്
 ചക്കക്കിര് - ചക്കക്കുരു
ചക്കക്കിര് - ചക്കക്കുരു
 ചടയ്ക്കുംബട്ടി - മരവാഴ
ചടയ്ക്കുംബട്ടി - മരവാഴ
 ചളി – ചെളി
ചളി – ചെളി
 ചിമ്മിണി - മണ്ണെണ്ണ
ചിമ്മിണി - മണ്ണെണ്ണ
 ചിരി - ചുണ്ട്
ചിരി - ചുണ്ട്
 ചീക്ക് - ചീപ്പ്
ചീക്ക് - ചീപ്പ്
 ചീരപറിങ്കി - കാന്താരിമുളക്
ചീരപറിങ്കി - കാന്താരിമുളക്
 ചീരാപ്പ് – ജലദോഷം
ചീരാപ്പ് – ജലദോഷം
 ചീല് - ചൂല്
ചീല് - ചൂല്
 ചെക്കൻ - ചെറുപ്പക്കാർ
ചെക്കൻ - ചെറുപ്പക്കാർ
 ചെപ്പടം - ചെമ്പുകുടം
ചെപ്പടം - ചെമ്പുകുടം
 ചെറവ - ചെരവ
ചെറവ - ചെരവ
 ചേട്ടൻ -അണ്ണൻ
ചേട്ടൻ -അണ്ണൻ
 ചേര – ചോര
ചേര – ചോര
 ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേറപ്പാമ്പ് - ചേരപ്പാമ്പ്
 ചേല് – തോൾ
ചേല് – തോൾ
 ചൊടി വരത് - ദേഷ്യം വരുന്നു
ചൊടി വരത് - ദേഷ്യം വരുന്നു
 ചൊമര് - ഭിത്തി
ചൊമര് - ഭിത്തി
 ഞറമ്പ് - ഞരമ്പ്
ഞറമ്പ് - ഞരമ്പ്
 ഞെണ്ട് - ഞണ്ട്
ഞെണ്ട് - ഞണ്ട്
 ഞേഞ്ഞല് - കലപ്പ
ഞേഞ്ഞല് - കലപ്പ
 ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
 തക്കുക – അടിക്കുക
തക്കുക – അടിക്കുക
 തടിയൻമീന് - വലിയമീൻ
തടിയൻമീന് - വലിയമീൻ
 തമ്മന്തി - ചമ്മന്തി
തമ്മന്തി - ചമ്മന്തി
 തല ഈര– തലചീകുക
തല ഈര– തലചീകുക
 തലകെട്ടുക – മുടികെട്ടുക
തലകെട്ടുക – മുടികെട്ടുക
 തലനാറ് - തലമുടി
തലനാറ് - തലമുടി
 താക്കോൽ - താഴ്
താക്കോൽ - താഴ്
 താള് - ചേമ്പ്
താള് - ചേമ്പ്
 തിന്ന് – തിന്നുക
തിന്ന് – തിന്നുക
 തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
 തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
 തൂമ്പ - കൈക്കോട്ട്
തൂമ്പ - കൈക്കോട്ട്
 തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
 തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
 തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
 തോല് - തോൽ, ത്വക്ക്
തോല് - തോൽ, ത്വക്ക്
 തോള - കക്ഷം
തോള - കക്ഷം
 ദായിക്ക്ന്നത - ദാഹം
ദായിക്ക്ന്നത - ദാഹം
 ദീരത്ത്- ദൂരത്ത്
ദീരത്ത്- ദൂരത്ത്
 ധായിലെ - രാവിലെ
ധായിലെ - രാവിലെ
 ധാവ് - രാത്രി, അന്തി
ധാവ് - രാത്രി, അന്തി
 നങ്ങള് – ഞങ്ങൾക
നങ്ങള് – ഞങ്ങൾക
 നാരങ്ങ – ഓറഞ്ച്
നാരങ്ങ – ഓറഞ്ച്
 നാ‌വ് - നാക്ക്
നാ‌വ് - നാക്ക്
 നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
 നെനയ്ക്കുക – തുണി അലക്കുക
നെനയ്ക്കുക – തുണി അലക്കുക
 നെരി - കടുവ
നെരി - കടുവ
 നൊകം - നുകം
നൊകം - നുകം
 നോക്ക് - നോക്കുക
നോക്ക് - നോക്കുക
 പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
 പച്ചബെള്ള – പച്ചവെള്ളം
പച്ചബെള്ള – പച്ചവെള്ളം
 പടഞ്ചക്ക - കൂഴച്ചക്ക
പടഞ്ചക്ക - കൂഴച്ചക്ക
 പടോലം - പടവലം
പടോലം - പടവലം
 പരള് - ചെറിയ ഒരിനം മീൻ
പരള് - ചെറിയ ഒരിനം മീൻ
 പറങ്കി - മുളക്
പറങ്കി - മുളക്
 പാപ്പൻ - ഇളയച്ചൻ
പാപ്പൻ - ഇളയച്ചൻ
 പായ്ക – ഓടുക
പായ്ക – ഓടുക
 പാറ്റ - പൂമ്പാറ്റ
പാറ്റ - പൂമ്പാറ്റ
 പാൽചൊരം - പാദസരം
പാൽചൊരം - പാദസരം
 പിട്ട് - പുട്ട്
പിട്ട് - പുട്ട്
 പിയ്ക്ക് - പുഴുക്ക്
പിയ്ക്ക് - പുഴുക്ക്
 പിറ്റ് - പുറ്റ്
പിറ്റ് - പുറ്റ്
 പിറ്റ് കൂണ് -പെരുങ്കൂണ്
പിറ്റ് കൂണ് -പെരുങ്കൂണ്
 പിലാവ് - പ്ലാവ്
പിലാവ് - പ്ലാവ്
 പില്ല് - വൈക്കോൽ
പില്ല് - വൈക്കോൽ
 പീച്ചത്തി - പിശ്ശാത്തി
പീച്ചത്തി - പിശ്ശാത്തി
 പീടിയ - അങ്ങാടി, കട
പീടിയ - അങ്ങാടി, കട
 പുള്ള് - പക്ഷി
പുള്ള് - പക്ഷി
 പുവുത്തടക്ക – പഴുത്ത അടക്ക
പുവുത്തടക്ക – പഴുത്ത അടക്ക
 പൂള – കപ്പ
പൂള – കപ്പ
 പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
 പെടച്ചി - പിടക്കോഴി
പെടച്ചി - പിടക്കോഴി
 പെരപൊതയ്ക്ക്യ – പുരമേയുക
പെരപൊതയ്ക്ക്യ – പുരമേയുക
 പേയ – പുഴ
പേയ – പുഴ
 പേറ് - പയർ
പേറ് - പയർ
 പൈക്കുട്ടി - പശുക്കുട്ടി
പൈക്കുട്ടി - പശുക്കുട്ടി
 പൈയ്യ് - പശു
പൈയ്യ് - പശു
 പൊകല – പുകയില
പൊകല – പുകയില
  പൊത്ത് - മാളം
  പൊത്ത് - മാളം
 പോക്കാളെ - കാട്ടുപൂച്ച
പോക്കാളെ - കാട്ടുപൂച്ച
 പോന്ന് - പോകുക
പോന്ന് - പോകുക
 പൗത്ത്കൊല – വാഴപ്പഴം
പൗത്ത്കൊല – വാഴപ്പഴം
 പ്രാക് - പ്രാവ്
പ്രാക് - പ്രാവ്
 ബന്ന് - വന്നു
ബന്ന് - വന്നു
 ബരിക്ക ചക്ക – വരിക്ക ചക്ക
ബരിക്ക ചക്ക – വരിക്ക ചക്ക
 ബാക്കത്തി - വെട്ടുകത്തി
ബാക്കത്തി - വെട്ടുകത്തി
  ബെരള് - വിരൽ
  ബെരള് - വിരൽ
 ബൈതിനി - വഴുതന
ബൈതിനി - വഴുതന
 ബൊള്ളം - വെള്ളം
ബൊള്ളം - വെള്ളം
 മച്ചിച്ചി - നാത്തൂൻ
മച്ചിച്ചി - നാത്തൂൻ
 മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
 മച്ചുനൻ - ഭർത്താവിന്റെ അനിയൻ
മച്ചുനൻ - ഭർത്താവിന്റെ അനിയൻ
 മട്ടില് - മടൽ
മട്ടില് - മടൽ
 മതില് - മുറ്റത്തിനു ചുറ്റും നിര‍മ്മിക്കുന്ന മൺതിട്ട
മതില് - മുറ്റത്തിനു ചുറ്റും നിര‍മ്മിക്കുന്ന മൺതിട്ട
 മധുരകേങ്ങ് - മധുരകിഴങ്ങ്
മധുരകേങ്ങ് - മധുരകിഴങ്ങ്
 മറത്തൈ - തൈ
മറത്തൈ - തൈ
 മാമൻ - അമ്മാവൻ
മാമൻ - അമ്മാവൻ
 മാളെ - പെൺക്കുട്ടി
മാളെ - പെൺക്കുട്ടി
 മിരിക്ക് - മുരിക്കുമരം
മിരിക്ക് - മുരിക്കുമരം
 മിറ്റം - മുറ്റം
മിറ്റം - മുറ്റം
  മിറ്റം - വീട്
  മിറ്റം - വീട്
 മിറ്റം - വീട്
മിറ്റം - വീട്
 മിളി - വയൽ വരമ്പ്
മിളി - വയൽ വരമ്പ്
 മിഷി - മുഷി (ഒരിനം മത്സ്യം)
മിഷി - മുഷി (ഒരിനം മത്സ്യം)
 മീട് - മുഖം
മീട് - മുഖം
 മീൻകൊത്തി - പൊൻമാൻ
മീൻകൊത്തി - പൊൻമാൻ
 മുട്ടില് - ഇത്തിൾകണ്ണി
മുട്ടില് - ഇത്തിൾകണ്ണി
 മുട്ടില് - വാൽമാക്രി
മുട്ടില് - വാൽമാക്രി
 മെത്തി - ഞെട്ട്
മെത്തി - ഞെട്ട്
 മെളഞ്ഞി- മുളഞ്ഞിൽ
മെളഞ്ഞി- മുളഞ്ഞിൽ
 മെളഞ്ഞിക്കോൽ - പശക്കോൽ
മെളഞ്ഞിക്കോൽ - പശക്കോൽ
 മെവ്ക- മെഴുകുക
മെവ്ക- മെഴുകുക
 മേല് - ശരീരം
മേല് - ശരീരം
 മോണി - വാഴച്ചുണ്ട്
മോണി - വാഴച്ചുണ്ട്
 മോനെ – ആൺക്കുട്ടി
മോനെ – ആൺക്കുട്ടി
 വട്ടി - വയർ
വട്ടി - വയർ
 വർത്താനം - വർത്തമാനം
വർത്താനം - വർത്തമാനം
 വളം - ചാണകം
വളം - ചാണകം
 വാതലു - വാതിൽ
വാതലു - വാതിൽ
 വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
 വില്ല്യച്ഛൻ - മുത്തച്ഛൻ
വില്ല്യച്ഛൻ - മുത്തച്ഛൻ
 വില്ല്യമ്മ – മുത്തശ്ശി
വില്ല്യമ്മ – മുത്തശ്ശി
 വെണ്ണി - ചാരം
വെണ്ണി - ചാരം
 വെള്ളറമ്പ് - പുളിയുറുമ്പ്
വെള്ളറമ്പ് - പുളിയുറുമ്പ്
 വൈനേരം - വൈകുന്നേരം
വൈനേരം - വൈകുന്നേരം
 വൊള്ളക്കറി - സാംമ്പാർ
വൊള്ളക്കറി - സാംമ്പാർ
 സ്വാസം വിടുന്നോ - ശ്വസിക്കുക
സ്വാസം വിടുന്നോ - ശ്വസിക്കുക
</poem>
</poem>
 
=== കാട്ടുനായ്ക്കരുടെ ഭാഷ /പദങ്ങൾ ===
== കാട്ടുനായ്ക്കരുടെ പദകോശം ==
'''കാട്ടുനായ്ക്കർ'''  
'''കാട്ടുനായ്ക്കർ'''  
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ.  ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ.  ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.
വരി 568: വരി 590:
ഹ്ശി - വിശപ്പ്
ഹ്ശി - വിശപ്പ്
</poem>
</poem>
== ഊരാളിക്കുറുമരുടെടെ പദകോശം ==
=== ഊരാളിക്കുറുമരുടെടെ ഭാഷ / പദങ്ങൾ ===
വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിമാർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ  സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക്  ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ  '''മുതലി''  എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം  പ്രധാനമായും  ''പുനം കൃഷി''യാണ് നടത്തിയിരുന്നത്.  റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ.  അവർ  കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു.  ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല  ആദ്യകാല സാമൂഹികജീവിതം .  
വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിമാർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ  സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക്  ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ  '''മുതലി''  എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം  പ്രധാനമായും  ''പുനം കൃഷി''യാണ് നടത്തിയിരുന്നത്.  റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ.  അവർ  കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു.  ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല  ആദ്യകാല സാമൂഹികജീവിതം .  
ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്.  കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ ,  നിർമ്മിച്ചിരുന്നു .നായാട്ടിന്  ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്.  പുതിയ കാലത്ത് ജനങ്ങൾ  തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ  കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ  ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും  സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു.  
ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്.  കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ ,  നിർമ്മിച്ചിരുന്നു .നായാട്ടിന്  ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്.  പുതിയ കാലത്ത് ജനങ്ങൾ  തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ  കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ  ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും  സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു.  
കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ.  നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി  കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്.
കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ.  നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി  കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്.
ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ .  ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു.  ദൈവപ്പുരയോട്  അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്.  '''മൂന്നാംമഠം,  അഞ്ചാം മഠം, ഏഴാം മഠം '''  എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്  കുലത്തിന് യോജിച്ച  വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു.  ഊരുമൂപ്പനായ മുതലിയാണ്  വിവാഹം നടത്തിക്കൊടുക്കുന്നത്  രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ  വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക്  താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ  നടത്തിക്കൊടുക്കും .  വിവാഹശേഷം വരന്റെ  ഗൃഹത്തിലേക്ക്  വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ  കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു.  പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.  ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്.  ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം  തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ  പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്.  
ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ .  ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു.  ദൈവപ്പുരയോട്  അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്.  '''മൂന്നാംമഠം,  അഞ്ചാം മഠം, ഏഴാം മഠം '''  എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്  കുലത്തിന് യോജിച്ച  വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു.  ഊരുമൂപ്പനായ മുതലിയാണ്  വിവാഹം നടത്തിക്കൊടുക്കുന്നത്  രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ  വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക്  താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ  നടത്തിക്കൊടുക്കും .  വിവാഹശേഷം വരന്റെ  ഗൃഹത്തിലേക്ക്  വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ  കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു.  പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.  ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്.  ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം  തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ  പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്.  
മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും  പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും  സമൂഹത്തിലുണ്ടായിരുന്നു.  ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട '''കോമരം തുള്ളൽ''' എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ  പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ  വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി '''കണ്ണീർ പൊഴിക്കൽ''' എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്ിന. പഴയ പല്ലവരുടെ പിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ  കാണാം. മലയാളപദങ്ങളും ധാരാളമായി കാണാം.     
മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും  പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും  സമൂഹത്തിലുണ്ടായിരുന്നു.  ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട '''കോമരം തുള്ളൽ''' എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ  പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ  വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി '''കണ്ണീർ പൊഴിക്കൽ''' എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്ിന. പഴയ പല്ലവരുടെ പിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ  കാണാം. മലയാളപദങ്ങളും ധാരാളമായി കാണാം.     
<poem>  
<poem>  
അകല് - പകല്
അകല് - പകല്
വരി 940: വരി 962:
റാഗി - മുത്താറി
റാഗി - മുത്താറി
റൈക്കെ - ബ്ലൗസ്
റൈക്കെ - ബ്ലൗസ്
</poem>
</poem>-->


== അടിയരുടെ പദകോശം ==
=== അടിയരുടെ ഭാഷ / പദങ്ങൾ ===
<poem>
<poem>
അവ്വ – അമ്മ
അവ്വ – അമ്മ
വരി 1,027: വരി 1,049:
ഓച്ചെ മ്മെ - ഉറക്കെ
ഓച്ചെ മ്മെ - ഉറക്കെ
ഒഠായികെ - കുട്ടുകാരൻ
ഒഠായികെ - കുട്ടുകാരൻ
ഓട്ടുമൊറി - മുട്ട. ( മൊറി = കു ഞ്ഞു് ഓടുള്ള കുഞ്ഞ് എന്ന
ഓട്ടുമൊറി - മുട്ട. ( മൊറി = കു ഞ്ഞു് ഓടുള്ള കുഞ്ഞ് എന്നഅർത്ഥത്തിലാവണം ഈ പദമെന്നു് തോന്നുന്നു)
അർത്ഥത്തിലാവണം ഈ പദമെന്നു് തോന്നുന്നു)
ഒച്ചാറ – ഓശാരം (വിലകൂടാത്ത )
ഒച്ചാറ – ഓശാരം (വിലകൂടാത്ത )
തണ്ടു -കഷണം ,അറ്റ
തണ്ടു -കഷണം ,അറ്റ
വരി 1,152: വരി 1,173:
വെളിച്ച – പ്രകാശം
വെളിച്ച – പ്രകാശം
വെല്ല - ശർക്കര  
വെല്ല - ശർക്കര  
</poem>
</poem>-->


== മുള്ളക്കുറുമരുടെ പദകോശം ==
=== മുള്ളക്കുറുമരുടെ ഭാഷ / പദങ്ങൾ ===
<poem>
<poem>
അടിപ്പി -അടിക്കുക
അടിപ്പി -അടിക്കുക
വരി 1,393: വരി 1,414:
ശുമ്പി,ചുമ്പി - പെൺക്കുട്ടി
ശുമ്പി,ചുമ്പി - പെൺക്കുട്ടി
ശുമ്പൻ,ചുമ്പ - ആൺക്കുട്ടി
ശുമ്പൻ,ചുമ്പ - ആൺക്കുട്ടി
</poem>
</poem>-->


== പണിയരുടെ പദകോശം ==
=== പണിയരുടെ ഭാഷ / പദങ്ങൾ ===
  മനസ്സിലാക്കാൻ പ്രയാസമുള്ള മലയാളമാണ് സംസാരഭാഷ. ഇവർ വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല.അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായത്തിലെ കാരണവരാണ്. താലികെട്ടാനുള്ള അവകാശം കാരണവരുടേതാണ്. പ്രധാനചടങ്ങ് താലികെട്ടാണ്. വയനാടൻ പുലയർക്കും തലവന്മാരുണ്ട്. തലവന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകൾക്കും മരണസദ്യകൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും ഈ വിഭാഗം കാണപ്പെടുന്ന. മലയാളത്തോടു വളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ  പണിയരുടെ സംസാരത്തിൽ എല്ലാവാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ  'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. നീട്ടി  വലിച്ച്  വാക്കുകളെ ഇഴക്കുന്നതായും  കാണം
  മനസ്സിലാക്കാൻ പ്രയാസമുള്ള മലയാളമാണ് സംസാരഭാഷ. ഇവർ വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല.അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായത്തിലെ കാരണവരാണ്. താലികെട്ടാനുള്ള അവകാശം കാരണവരുടേതാണ്. പ്രധാനചടങ്ങ് താലികെട്ടാണ്. വയനാടൻ പുലയർക്കും തലവന്മാരുണ്ട്. തലവന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകൾക്കും മരണസദ്യകൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും ഈ വിഭാഗം കാണപ്പെടുന്ന. മലയാളത്തോടു വളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ  പണിയരുടെ സംസാരത്തിൽ എല്ലാവാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ  'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. നീട്ടി  വലിച്ച്  വാക്കുകളെ ഇഴക്കുന്നതായും  കാണം
<poem>
<poem>
വരി 1,800: വരി 1,821:
കുടമ്മെ - തലമുടി
കുടമ്മെ - തലമുടി
കുത്തിത്തിരിപ്പു - ഏഷണി
കുത്തിത്തിരിപ്പു - ഏഷണി
കുരാളു - തോണ്ട,വാഴ മുതലായവയുടെ കുല വരുന്നഭാഗം
കുരാളു - തൊണ്ട,വാഴ മുതലായവയുടെ കുല വരുന്നഭാഗം
കുരാച്ചു - ചുമച്ചു
കുരാച്ചു - ചുമച്ചു
കുറിപ്പു - എഴത്തു
കുറിപ്പു - എഴത്തു
വരി 2,388: വരി 2,409:
നാറിഞ്ചെ - നാറുന്നു
നാറിഞ്ചെ - നാറുന്നു
നാറ്റിഞ്ചെ - വാസനിപ്പിക്കുന്നു
നാറ്റിഞ്ചെ - വാസനിപ്പിക്കുന്നു
നിനാച്ചെ - വിച്ചാരിച്ചു
നിനാച്ചെ - വിച്ചാരിച്ചു->
നിനാവു - വിചാരം
നിനാവു - വിചാരം
നിലാവു - ചന്ദ്രൻ
നിലാവു - ചന്ദ്രൻ
വരി 2,932: വരി 2,953:
ശാരാങ്കാണി - സാരമില്ല
ശാരാങ്കാണി - സാരമില്ല
(ഇപ്രകാരം 'സ'കാരത്തിനു മിക്കതും  'ശ'  കാരമുപയോഗിക്കുന്നതായി  കാണം )
(ഇപ്രകാരം 'സ'കാരത്തിനു മിക്കതും  'ശ'  കാരമുപയോഗിക്കുന്നതായി  കാണം )
. </poem>
  </poem>
 


== വയനാടൻ ചെട്ടിമാർ, സാമൂഹിക ജീവിതം ==
== വയനാടൻ ചെട്ടിമാർ, സാമൂഹിക ജീവിതം ==
വയനാട്ടിൽ അധിവസിക്കുന്ന ചെട്ടിമാർ വയനാടൻ ചെട്ടി എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേതമായ വയനാടൻ ചെട്ടിഭാഷയാണ് സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്. സവിശേഷമായ ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വയനാടൻ ചെട്ടിമാർ ആദിവാസി ഗോത്ര വിഭാഗം അല്ലെങ്കിലും നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം വയനാട്ടിൽ ഈ ജനതയ്കുണ്ട്. ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയാണ് വയനാടൻ ചെട്ടിമാർ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സംസ്കാര ക്രിയകൾ. ഇവർക്കുണ്ട്ആഘോഷച്ചടങ്ങിൽ പ്രധാനം പുത്തരിയാണോ തുലാമാസം പത്താം തീയതിയാണ്. ഈ ചടങ്ങ് നടത്തുന്നത് തുലാമാസം 10ാം തിയ്യതിയാണ്. രാവിലെ ധാന്യങ്ങൾ നെല്ല റാഗി മുത്താറി തുടങ്ങിയ ധാന്യങ്ങളുടെ കതിർ കൊണ്ടുവരികയും കൈകൊണ്ടുതന്നെ അരിയാക്കി ശർക്കരയും പഴവും തേങ്ങയും ചേർത്ത് നിവേദ്യം ആക്കി ആളുകൾക്ക് കൊടുക്കുന്നു. ധന്യ കതിർ ആളുകൾക്ക് ആലിലയും മാവിലയും ചേർത്തു കൊടുക്കുന്നു. ഇത് വാതിൽപ്പടിയിൽ വിളക്ക് വയ്ക്കുന്നത് കെട്ടിത്തൂക്കി ഇടുന്നു ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു കുട്ടി ജനിച്ചാൽ 28ാം ദിവസം നൂല് കെട്ട് ചടങ്ങുണ്ട് തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായി ആഘോഷിക്കുന്ന ഒന്നാണ് തിരണ്ടുകല്യാണം. ചെട്ടി മാർക്കിടയിൽ ഒരു പെൺകുട്ടി കണ്ടുകഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ ആ പെൺകുട്ടിയെ മാറ്റി പാർപ്പിക്കുന്നു. പഴയകാലങ്ങളിൽ പുറംലോകം കാണിക്കാതെ മറ്റൊരു വീട്ടിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തിൽ പ്രധാനമായുള്ളത് കുളിപ്പിക്കൽ ചടങ്ങാണ്. പെൺകുട്ടിയുടെ മുത്തശ്ശിയാണ് കുളിപ്പിക്കുന്നത് . കുളിപ്പിക്കൽ കഴിഞ്ഞാൽ അവർ നൽകുന്ന പുതു വസ്ത്രം ധരിച്ചാണ് പെൺകുട്ടി പുറത്തേക്ക് വരുന്നത്. സാമ്പത്തികശേഷി പോലെ ആഘോഷം സംഘടിപ്പിക്കുന്നു. ബന്ധു്ക്കളെ ക്ഷണിച്ച് ആഘോഷം സംഘടിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ചുവരുന്ന ബന്ധുക്കൾ പെൺകുട്ടിക്ക് പുതുവസ്ത്രം സമ്മാനിക്കുന്നു ഇതാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങ് . എന്നാൽ പുതിയ കാലത്ത് ഇത്തരം ചടങ്ങുകൾ കുറഞ്ഞിരിക്കുന്നു. അപൂർവ്വമായി മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹ ചടങ്ങുകളാണ് മറ്റൊന്ന്. ആദ്യം പെണ്ണുകാണൽ, അതിനുശേഷം ഇരുവീടുകളിലെയും ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ ആദ്യ ചടങ്ങ് ചെറുക്കന്റെ വീടുകാണലാണ്. പെൺവീട്ടുകാർ ചെറുക്കന്റെ വീട്ടിൽ വരുന്നു. തുടർന്ന് ചെറുക്കന്റെ വീട്ടിലെ ആളുകൾ പെണ്ണിൻറെ വീട്ടിലേക്ക് പോകുന്നു. ഇഷ്ടപ്പെട്ടാൽ വിവാഹം തീരുമാനിക്കുന്നു. തീരുമാനിച്ചുകഴിഞ്ഞാൽ കഞ്ഞികുടി എന്ന ചടങ്ങ് നടക്കുന്നു. പെണ്ണിന്റെ വീട്ടിൽ വച്ച് വാക്ക് ഉറപ്പിക്കുകയാണ് ഈ ചടങ്ങ്. അവരുടെ വീട്ടിൽ വച്ച് നടക്കുന്ന വിവാഹം ഉറപ്പിക്കൽ ചടങ്ങാണ് എന്നു പറയുന്നു ഇത് വിവാഹത്തിന് ഒരാഴ്ച മുമ്പ് രണ്ടാഴ്ചമുമ്പ് ഒക്കെയാണ് നടക്കുന്നത് . പിന്നീട് വിവാഹമാണ് താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു . വിവാഹ വസ്ത്രം വെള്ളയാണ്. തുടർന്ന് വീട്ടിലേക്ക് വധുവിനെയും കൂട്ടി പോകുന്നു വിളക്കു വെച്ച് വധുവിനെ വരന്റെ വീട്ടുകാർ സ്വീകരിക്കുന്നു. മരണാനന്തരചടങ്ങ് വൈവിധ്യം ഉള്ളതാണ് മരിച്ചയാളുടെ രണ്ടുഭാഗത്തും വിളക്ക് കത്തിച്ചു വയ്ക്കുന്നു തെക്കുവടക്കായി നിലത്തു കിടത്തുന്നു. സംസ്കരിക്കുന്നതിനുള്ള പ്രധാനചടങ്ങ് കുളിപ്പിക്കൽ ആണ്. വീടിൻറെ തെക്കുഭാഗത്താണ് കുളിപ്പിക്കാൻ ആവശ്യമായ സൗകര്യം തയാറാക്കുന്നത് ഒരു കുഴിയും ഒരു കലവും ഉണ്ടായിരിക്കും. കളത്തിൽ ചൂടുവെള്ളം ഒഴിക്കുന്ന തുടർന്ന് എല്ലാവരും വെള്ളം ഒഴിക്കുന്നതാണ് ചടങ്ങ് . പുതുവസ്ത്രം ധരിപ്പിച്ചു മുറ്റത്ത് കിടത്തുന്നു. ശരീരത്തിൽ പട്ടും മുണ്ടും ബന്ധുക്കൾ ഇടുന്നു. ഇതൊരു ചടങ്ങാണ് തുടർന്ന് ബലികർമ്മം നടക്കുന്നു ശരീരത്തിൽ രണ്ടുപേർ അരിയും പൂവും ഇടലാണ് ഈ ചടങ്ങ്. തലഭാഗത്തും കാൽ ഭാഗത്തും ഓരോരുത്തർ നിൽക്കുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു വണങ്ങി അരിയും പൂവും ഇടുന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു. മുളകൊണ്ടുണ്ടാക്കിയ മഞ്ചത്തിൽ വഹിച്ചുകൊണ്ടാണ് പോകുന്നത്. ഇവിടെനിന്ന് ബന്ധുക്കൾ വിരിച്ച മുണ്ടും പട്ടുമൊക്കെ പണിയർ എടുത്തു കൊണ്ടുപോകുന്നു. തുടർന്നു ശവശരീരം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പതിനാറാം ദിവസം അടിയന്തരം നടത്തുന്നു, 15 ദിവസം ബലി നടത്താറുണ്ട് . തുടർന്ന് ആത്മാവിനെ തിരുനെല്ലിയിൽ കൊണ്ടുപോയി കുടിയിരുത്തുന്നു. ചിലർ തിരിച്ചു കൊണ്ടു വരാറുണ്ട്. എന്നിട്ട് സ്വന്തം പുരയിടത്തിൽ കൂടിയിരുത്തുന്നു. എല്ലാവർഷവും ആത്മാവിന് വെച്ചുകൊടുക്കാൻ നടത്താറുണ്ട്  
വയനാട്ടിൽ അധിവസിക്കുന്ന ചെട്ടിമാർ വയനാടൻ ചെട്ടി എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേതമായ വയനാടൻ ചെട്ടിഭാഷയാണ് സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്. സവിശേഷമായ ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വയനാടൻ ചെട്ടിമാർ ആദിവാസി ഗോത്ര വിഭാഗം അല്ലെങ്കിലും നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം വയനാട്ടിൽ ഈ ജനതയ്കുണ്ട്. ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയാണ് വയനാടൻ ചെട്ടിമാർ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സംസ്കാര ക്രിയകൾ. ഇവർക്കുണ്ട്ആഘോഷച്ചടങ്ങിൽ പ്രധാനം പുത്തരിയാണോ തുലാമാസം പത്താം തീയതിയാണ്. ഈ ചടങ്ങ് നടത്തുന്നത് തുലാമാസം 10ാം തിയ്യതിയാണ്. രാവിലെ ധാന്യങ്ങൾ നെല്ല റാഗി മുത്താറി തുടങ്ങിയ ധാന്യങ്ങളുടെ കതിർ കൊണ്ടുവരികയും കൈകൊണ്ടുതന്നെ അരിയാക്കി ശർക്കരയും പഴവും തേങ്ങയും ചേർത്ത് നിവേദ്യം ആക്കി ആളുകൾക്ക് കൊടുക്കുന്നു. ധന്യ കതിർ ആളുകൾക്ക് ആലിലയും മാവിലയും ചേർത്തു കൊടുക്കുന്നു. ഇത് വാതിൽപ്പടിയിൽ വിളക്ക് വയ്ക്കുന്നത് കെട്ടിത്തൂക്കി ഇടുന്നു ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു കുട്ടി ജനിച്ചാൽ 28ാം ദിവസം നൂല് കെട്ട് ചടങ്ങുണ്ട് തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായി ആഘോഷിക്കുന്ന ഒന്നാണ് തിരണ്ടുകല്യാണം. ചെട്ടി മാർക്കിടയിൽ ഒരു പെൺകുട്ടി കണ്ടുകഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ ആ പെൺകുട്ടിയെ മാറ്റി പാർപ്പിക്കുന്നു. പഴയകാലങ്ങളിൽ പുറംലോകം കാണിക്കാതെ മറ്റൊരു വീട്ടിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തിൽ പ്രധാനമായുള്ളത് കുളിപ്പിക്കൽ ചടങ്ങാണ്. പെൺകുട്ടിയുടെ മുത്തശ്ശിയാണ് കുളിപ്പിക്കുന്നത് . കുളിപ്പിക്കൽ കഴിഞ്ഞാൽ അവർ നൽകുന്ന പുതു വസ്ത്രം ധരിച്ചാണ് പെൺകുട്ടി പുറത്തേക്ക് വരുന്നത്. സാമ്പത്തികശേഷി പോലെ ആഘോഷം സംഘടിപ്പിക്കുന്നു. ബന്ധു്ക്കളെ ക്ഷണിച്ച് ആഘോഷം സംഘടിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ചുവരുന്ന ബന്ധുക്കൾ പെൺകുട്ടിക്ക് പുതുവസ്ത്രം സമ്മാനിക്കുന്നു ഇതാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങ് . എന്നാൽ പുതിയ കാലത്ത് ഇത്തരം ചടങ്ങുകൾ കുറഞ്ഞിരിക്കുന്നു. അപൂർവ്വമായി മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹ ചടങ്ങുകളാണ് മറ്റൊന്ന്. ആദ്യം പെണ്ണുകാണൽ, അതിനുശേഷം ഇരുവീടുകളിലെയും ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ ആദ്യ ചടങ്ങ് ചെറുക്കന്റെ വീടുകാണലാണ്. പെൺവീട്ടുകാർ ചെറുക്കന്റെ വീട്ടിൽ വരുന്നു. തുടർന്ന് ചെറുക്കന്റെ വീട്ടിലെ ആളുകൾ പെണ്ണിൻറെ വീട്ടിലേക്ക് പോകുന്നു. ഇഷ്ടപ്പെട്ടാൽ വിവാഹം തീരുമാനിക്കുന്നു. തീരുമാനിച്ചുകഴിഞ്ഞാൽ കഞ്ഞികുടി എന്ന ചടങ്ങ് നടക്കുന്നു. പെണ്ണിന്റെ വീട്ടിൽ വച്ച് വാക്ക് ഉറപ്പിക്കുകയാണ് ഈ ചടങ്ങ്. അവരുടെ വീട്ടിൽ വച്ച് നടക്കുന്ന വിവാഹം ഉറപ്പിക്കൽ ചടങ്ങാണ് എന്നു പറയുന്നു ഇത് വിവാഹത്തിന് ഒരാഴ്ച മുമ്പ് രണ്ടാഴ്ചമുമ്പ് ഒക്കെയാണ് നടക്കുന്നത് . പിന്നീട് വിവാഹമാണ് താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു . വിവാഹ വസ്ത്രം വെള്ളയാണ്. തുടർന്ന് വീട്ടിലേക്ക് വധുവിനെയും കൂട്ടി പോകുന്നു വിളക്കു വെച്ച് വധുവിനെ വരന്റെ വീട്ടുകാർ സ്വീകരിക്കുന്നു. മരണാനന്തരചടങ്ങ് വൈവിധ്യം ഉള്ളതാണ് മരിച്ചയാളുടെ രണ്ടുഭാഗത്തും വിളക്ക് കത്തിച്ചു വയ്ക്കുന്നു തെക്കുവടക്കായി നിലത്തു കിടത്തുന്നു. സംസ്കരിക്കുന്നതിനുള്ള പ്രധാനചടങ്ങ് കുളിപ്പിക്കൽ ആണ്. വീടിൻറെ തെക്കുഭാഗത്താണ് കുളിപ്പിക്കാൻ ആവശ്യമായ സൗകര്യം തയാറാക്കുന്നത് ഒരു കുഴിയും ഒരു കലവും ഉണ്ടായിരിക്കും. കളത്തിൽ ചൂടുവെള്ളം ഒഴിക്കുന്ന തുടർന്ന് എല്ലാവരും വെള്ളം ഒഴിക്കുന്നതാണ് ചടങ്ങ് . പുതുവസ്ത്രം ധരിപ്പിച്ചു മുറ്റത്ത് കിടത്തുന്നു. ശരീരത്തിൽ പട്ടും മുണ്ടും ബന്ധുക്കൾ ഇടുന്നു. ഇതൊരു ചടങ്ങാണ് തുടർന്ന് ബലികർമ്മം നടക്കുന്നു ശരീരത്തിൽ രണ്ടുപേർ അരിയും പൂവും ഇടലാണ് ഈ ചടങ്ങ്. തലഭാഗത്തും കാൽ ഭാഗത്തും ഓരോരുത്തർ നിൽക്കുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു വണങ്ങി അരിയും പൂവും ഇടുന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു. മുളകൊണ്ടുണ്ടാക്കിയ മഞ്ചത്തിൽ വഹിച്ചുകൊണ്ടാണ് പോകുന്നത്. ഇവിടെനിന്ന് ബന്ധുക്കൾ വിരിച്ച മുണ്ടും പട്ടുമൊക്കെ പണിയർ എടുത്തു കൊണ്ടുപോകുന്നു. തുടർന്നു ശവശരീരം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പതിനാറാം ദിവസം അടിയന്തരം നടത്തുന്നു, 15 ദിവസം ബലി നടത്താറുണ്ട് . തുടർന്ന് ആത്മാവിനെ തിരുനെല്ലിയിൽ കൊണ്ടുപോയി കുടിയിരുത്തുന്നു. ചിലർ തിരിച്ചു കൊണ്ടു വരാറുണ്ട്. എന്നിട്ട് സ്വന്തം പുരയിടത്തിൽ കൂടിയിരുത്തുന്നു. എല്ലാവർഷവും ആത്മാവിന് വെച്ചുകൊടുക്കാൻ നടത്താറുണ്ട്  


== വയനാടൻ ചെട്ടിമാരുടെ പദാവലി ==
<!--=== വയനാടൻ ചെട്ടിമാരുടെ പദാവലി ===
<poem>
കന്ന് - പശുക്കുട്ടി
കന്ന് - പശുക്കുട്ടി
പൈയ്യ് - പശു
പൈയ്യ് - പശു
പൊകല – പുകയില
പൊകല – പുകയില
പോക്കാളൻ - കാട്ടുപൂച്ച
പോക്കാളൻ - കാട്ടുപൂച്ച
പിറാവ്- പ്രാവ്
പിറാവ്- പ്രാവ്
മെളഞ്ഞി- മുളഞ്ഞിൽ
മെളഞ്ഞി- മുളഞ്ഞിൽ
കളിക്കുക - മെഴുകുക
കളിക്കുക - മെഴുകുക
മേല് - ശരീരം
മേല് - ശരീരം
മൊട്ടൻ– ആൺക്കുട്ടി
മൊട്ടൻ– ആൺക്കുട്ടി
അക്കൻ - ഏട്ടത്തി
അക്കൻ - ഏട്ടത്തി
തൂരത്ത് -ദൂരത്ത്
തൂരത്ത് -ദൂരത്ത്
അണ്ണക്കൊട്ടൻ - അണ്ണാൻ
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
അത്തായം - അത്താഴം
മണവാൾ - അരിവാൾ
മണവാൾ - അരിവാൾ
കല്ല് - ആലിപ്പഴം
കല്ല് - ആലിപ്പഴം
കൂന് - കൂണ്
കൂന് - കൂണ്
അരകല്ല് – അമ്മിക്കല്ല്
അരകല്ല് – അമ്മിക്കല്ല്
ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
അനുവാസം - കല്യാണം വിളി
അനുവാസം - കല്യാണം വിളി
എരുത് - കാള
എരുത് - കാള
വരി 3,023: വരി 3,044:
മൊറം - മുറം
മൊറം - മുറം
വാഴമോന്തി - വാഴച്ചുണ്ട്
വാഴമോന്തി - വാഴച്ചുണ്ട്
വെണ്ണീറ്- ചാരം  
വെണ്ണീറ്- ചാരം
</poem>-->
== ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം) ==
== ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം) ==
Author:  
Author:  
കെ. കെ. ബിജു .
[[കെ. കെ. ബിജു]] <br>
 
'''[[മലയാള ഐക്യവേദി|മലയാള ഐക്യവേദിയുടെ]] സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധം''' <br>
കേരളത്തിൽ പ്രൈമറിതലത്തിൽ പഠിക്കുന്ന ഗോത്ര വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനായി  ഗോത്രവിഭാഗക്കാരായ അധ്യാപകരെ സ്കൂളുകളിൽ നിയമിക്കു കുകയും അവർ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിൽ ഗോത്രവിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിടുന്ന ഭാഷാപ്രശനങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. നാളിതുവരെ കേരളീയ സമൂഹം പരിഗണിക്കാ തെപോയ ഗോത്രജനതയുടെ മലയാളഭാഷാപഠനത്തിലെ പ്രതിസന്ധികളാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.
കേരളത്തിൽ പ്രൈമറിതലത്തിൽ പഠിക്കുന്ന ഗോത്ര വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനായി  ഗോത്രവിഭാഗക്കാരായ അധ്യാപകരെ സ്കൂളുകളിൽ നിയമിക്കു കുകയും അവർ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിൽ ഗോത്രവിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിടുന്ന ഭാഷാപ്രശനങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. നാളിതുവരെ കേരളീയ സമൂഹം പരിഗണിക്കാ തെപോയ ഗോത്രജനതയുടെ മലയാളഭാഷാപഠനത്തിലെ പ്രതിസന്ധികളാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.
ഗോത്രജനത ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക സാംസ്കാരികതലങ്ങളിലെല്ലാം വലിയ പരിവർത്തനങ്ങൾ ആദിവാസികൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ആദിവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള മാറ്റമെന്നു പറയാം. (ആദിവസിക്കുടികളിലെ പട്ടിണി മരണങ്ങളും ചൂഷണങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്) സാമൂഹികമായി അവരെ സംസ്കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഈ ഏജൻസികൾ നിർവ്വഹിച്ചത്. ഈ പ്രക്രിയയുടെ ഫലമായി തനതു സംസ്കാരവും ജീവിതത്ത നിമയും നഷ്ടമായ ഇവർ ഇന്നു വലിയൊരു സ്വത്വപ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്.  
ഗോത്രജനത ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക സാംസ്കാരികതലങ്ങളിലെല്ലാം വലിയ പരിവർത്തനങ്ങൾ ആദിവാസികൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ആദിവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള മാറ്റമെന്നു പറയാം. (ആദിവസിക്കുടികളിലെ പട്ടിണി മരണങ്ങളും ചൂഷണങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്) സാമൂഹികമായി അവരെ സംസ്കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഈ ഏജൻസികൾ നിർവ്വഹിച്ചത്. ഈ പ്രക്രിയയുടെ ഫലമായി തനതു സംസ്കാരവും ജീവിതത്ത നിമയും നഷ്ടമായ ഇവർ ഇന്നു വലിയൊരു സ്വത്വപ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്.  
ആദിവാസികളുടെ സാംസ്കാരിക നഷ്ടത്തിൽ പ്രധാനപ്പെട്ടത് അവരുടെ ആവാസ വ്യവസ്ഥ യാണ്. കൂട്ടമായി താമസിച്ചിരുന്ന അവരുടെ വാസസ്ഥാനങ്ങൾ പലകാരണങ്ങളാൽ കൈമോശം വന്നിരിക്കുന്നു. സർക്കാർതലത്തിൽ നടപ്പാക്കപ്പെട്ട പല പദ്ധതികളും അവരെ അന്യവൽക്കരിക്കാ നാണ് ഉതകിയത്. കൂട്ടായ്മയുടെ സുരക്ഷിതത്വം മാത്രമല്ല ഇതിലൂടെ അവർക്കു കൈമോശം വന്നത്. പാരമ്പര്യമായി പിന്തുടർന്നുപോന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി സംസ്കാരവും ഭാഷയും ഉൾപ്പെടെ തനിമകൾ എന്നവകാശപ്പെടാവുന്ന സർവ്വവും ഇനിയൊരതിജീവന ത്തിന് അസാധ്യമാംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് ആദിവാസി ഭാഷകളാണ്. പുതുതലമുറയ്ക്ക് സ്വന്തം ഭാഷ അന്യമായിരിക്കുന്നു എന്നു തന്നെ പറയാം. അവരെല്ലാം മലയാളം പഠിക്കാനും പറയാനും നിർബ്ബന്ധിക്കപ്പെടുന്നവരാണ്. ഗോത്ര ഭാഷയിൽ സംസാരിക്കുന്ന ഒരുവനോട് ഇതെന്തു ഭാഷ, ഇങ്ങനെയാണോ മലയാളം പറയേണ്ടത് എന്നു ചോദിച്ച് പൊതുസമൂഹ ത്തിലുള്ളവർ കളിയാക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുക യാണിവർ. കാരണം പൊതുസമൂഹം അവജ്ഞയോടെയാണ് ആദിവാസി ഭാഷകളെ വീക്ഷിക്കുന്നത്.
ആദിവാസികളുടെ സാംസ്കാരിക നഷ്ടത്തിൽ പ്രധാനപ്പെട്ടത് അവരുടെ ആവാസ വ്യവസ്ഥ യാണ്. കൂട്ടമായി താമസിച്ചിരുന്ന അവരുടെ വാസസ്ഥാനങ്ങൾ പലകാരണങ്ങളാൽ കൈമോശം വന്നിരിക്കുന്നു. സർക്കാർതലത്തിൽ നടപ്പാക്കപ്പെട്ട പല പദ്ധതികളും അവരെ അന്യവൽക്കരിക്കാ നാണ് ഉതകിയത്. കൂട്ടായ്മയുടെ സുരക്ഷിതത്വം മാത്രമല്ല ഇതിലൂടെ അവർക്കു കൈമോശം വന്നത്. പാരമ്പര്യമായി പിന്തുടർന്നുപോന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി സംസ്കാരവും ഭാഷയും ഉൾപ്പെടെ തനിമകൾ എന്നവകാശപ്പെടാവുന്ന സർവ്വവും ഇനിയൊരതിജീവന ത്തിന് അസാധ്യമാംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് [[ആദിവാസിഭാഷ|ആദിവാസിഭാഷകളാണ്]]. പുതുതലമുറയ്ക്ക് സ്വന്തം ഭാഷ അന്യമായിരിക്കുന്നു എന്നു തന്നെ പറയാം. അവരെല്ലാം മലയാളം പഠിക്കാനും പറയാനും നിർബ്ബന്ധിക്കപ്പെടുന്നവരാണ്. ഗോത്ര ഭാഷയിൽ സംസാരിക്കുന്ന ഒരുവനോട് ഇതെന്തു ഭാഷ, ഇങ്ങനെയാണോ മലയാളം പറയേണ്ടത് എന്നു ചോദിച്ച് പൊതുസമൂഹ ത്തിലുള്ളവർ കളിയാക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുകയാണിവർ. കാരണം പൊതുസമൂഹം അവജ്ഞയോടെയാണ് ആദിവാസി ഭാഷകളെ വീക്ഷിക്കുന്നത്.
മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും കവിതകളും  നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ആദിവാസി ഭാഷകളൊന്നും തന്നെ പ്രാദേശിക ഭാഷ എന്നനിലയിൽ മുഖ്യധാരയിലേയ്ക്കു കടന്നു വന്നിട്ടില്ല. കാരണം അവയുടെ സൗന്ദര്യമില്ലായ്മയല്ല പകരം കീഴാളത്വമാണ് അവയെ പൊതുവ്യവഹാരത്തിൽ നിന്നു മാറ്റി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്.  
 
ആദിവാസി ഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. കാരണം ഈ ഭാഷകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല എന്നതാണ് പ്രശ്നം. ആദിവാസി ജീവിതം പ്രമേയമാക്കി സാഹിത്യം രചിച്ചവർ ആദിവാസികളുടെ തനതു ഭാഷയല്ല ഉപയോഗിച്ചത്, പകരം ആദിവാസി ഭാഷയും മലയാളവും ഇടകലർത്തിയാണ്  പ്രയോഗിച്ചത്. (കെ ജെ ബേബിയുടെ മാവേലിമന്റം ഉദാഹരണം) ഒരു സിനിമയിലാകട്ടെ (ബാംബു ബോയ്സ്) ആദിവാസി ഭാഷയെ വികലമായി ഉച്ചരിച്ച് പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം അപക്വമായ ഇടപെടലുകളാണ് മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ആദിവാസി ഭാഷകൾക്കുള്ള പ്രധാന തടസ്സം.   
മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും കവിതകളും  നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ആദിവാസി ഭാഷകളൊന്നും തന്നെ പ്രാദേശിക ഭാഷ എന്നനിലയിൽ മുഖ്യധാരയിലേയ്ക്കു കടന്നു വന്നിട്ടില്ല. കാരണം അവയുടെ സൗന്ദര്യമില്ലായ്മയല്ല പകരം കീഴാളത്വമാണ് അവയെ പൊതുവ്യവഹാരത്തിൽ നിന്നു മാറ്റി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്.  
മലയാളത്തിന്റെ പ്രാചീനത ഇന്നും സംരക്ഷിക്കുന്നത് ആദിവാസി ഭാഷകളാണ്. വിശദമായി പരിശോധിക്കുകയാണെങ്കിൽ പല വാക്കുകളുടെയും പൂർവരൂപം ആദിവാസി ഭാഷകളിൽ നമുക്ക് കാണാൻ കഴിയും. ഉദാ: മലയാളത്തിൽ കൂറ എന്നതിന് മുള്ളക്കുറുമഭാഷയിൽ കൂർവ്വ എന്നാണ് പറയുന്നത്.(ഏ കെ നമ്പ്യാർ) ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. സൂചിക്ക് തൂസി എന്നാണ് പണിയഭാഷയിൽ പറയുന്നത്. പ്രാചീനത തൂസിയ്ക്കാണ്. (ടി ബി വേണുഗോപാലപ്പണിക്കർ) ഇങ്ങനെ മലയാളത്തിലെ പല വാക്കുകളുടേയും പൂർവരൂപം ആദിവാസിഭാഷകളിൽ നമുക്ക് കാണാൻ കഴിയും. പറഞ്ചാളു - അവൾ പറഞ്ഞു,  പറാവേൻ - ഞാൻ പറയാം ഇത്തരത്തിൽ പുരുഷ പ്രത്യങ്ങൾ ചേർന്ന രൂപം പണിയഭാഷയിൽ കാണാവുന്നതാണ്. അതായത് മലയാളഭാഷാ പരിണാമത്തിന്റെ അടയാളമായി ഏ ആർ ചൂണ്ടിക്കാണിക്കുന്ന ആറ് നയങ്ങളിലൊന്നാണ് പുരുഷപ്രത്യയ നിരാസം.  എന്നാൽ ഏ ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുംവിധം ആ പ്രത്യയത്തെ പല ആദിവാസി ഭാഷകളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു എന്നു ചുരുക്കം.   
ആദിവാസിഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. കാരണം ഈ ഭാഷകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല എന്നതാണ് പ്രശ്നം. ആദിവാസി ജീവിതം പ്രമേയമാക്കി സാഹിത്യം രചിച്ചവർ ആദിവാസികളുടെ തനതു ഭാഷയല്ല ഉപയോഗിച്ചത്, പകരം ആദിവാസിഭാഷയും മലയാളവും ഇടകലർത്തിയാണ്  പ്രയോഗിച്ചത്. (കെ ജെ ബേബിയുടെ മാവേലിമന്റം ഉദാഹരണം) ഒരു സിനിമയിലാകട്ടെ (ബാംബു ബോയ്സ്) ആദിവാസി ഭാഷയെ വികലമായി ഉച്ചരിച്ച് പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം അപക്വമായ ഇടപെടലുകളാണ് മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ആദിവാസി ഭാഷകൾക്കുള്ള പ്രധാന തടസ്സം.   
പഴമയിൽ മാത്രമല്ല സൗന്ദര്യത്തിലും ആദിവാസി ഭാഷ മുന്നിലാണ്. ഇതിന് ചില പദങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അരിക്കല്ല് - ആലിപ്പഴം, കുറുപ്പാട്ടി - പൂമ്പാറ്റ, കൊന്തൻ - ഓന്ത്, കോലിക്കൻ - എട്ടുകാലി, ബെന്ന് - ശരീരം, കുന്നി -  തേനീച്ച, കുടുക – അരിവാൾ, നീരിഞ്ചി - കൊതുക്, സിടിൽ - ഇടിമിന്നൽ, മിന്നു - നക്ഷത്രം, പുല്ലി - വിറക്, കുങ്കായ് - മത്തങ്ങ, കീരാങ്കീരി - ചീവീട്, കൊമ്പെ- മുയൽ, കേല – തുപ്പൽ, കിലാടി - ദുഷ്ടൻ, അരിക്കുമ്മായം - ഉപ്പു കൂൺ  ഈ പദങ്ങളൊക്കെ ഭാഷാ സൗന്ദര്യത്തേയും ജീവിത ലാളിത്യത്തേയും പ്രതിഫലിപ്പിക്കുന്നവയാണ്. പണിയഭാഷയിൽ പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം. വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും, എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും. കാട്ടുനായ്ക്ക ഭാഷയിൽ 'നിന്ന എശറുയാന' (നിന്റെ പേരെന്താണ്?) നന്നഗ് നീറ് ബേക്ക് ( എനിയ്ക്കു വെള്ളം വേണം) നാ മനഗ് ഓഗത് (ഞാൻ വീട്ടിലേക്ക് പോകുന്നു) നാ നിന്നെ ഉയ് വത് ഇല്ലെ (ഞാൻ നിന്നെ അടിക്കില്ല) നീ ഗഞ്ചി തിന്റെവ? (നീ ചോറു തിന്നോ?) ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും ഇത്തരം ലാളിത്യവും താളാത്മകതയും കാണാം.   
 
      പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണ ഒരു പരിധിയോളം തെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്.പണിയ ഭാഷയെക്കുറിച്ച് പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് പണിയ  ഭാഷയിൽ 75% പദങ്ങളും മലയാളം തന്നെയാണെന്നാണ്. ഇവയിലെ മലയാളം 75% എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിൽ മലയാളം ഇതിനേക്കാൾ അധികമാണെന്ന് പറയേണ്ടിവരും. മുള്ളക്കുറുമഭാഷ മലയാളത്തിന്റെഒരു ഭേതമാണ്. കുറിച്ച്യഭാഷ മലയാളം തന്നെയെ ന്ന്  പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയ ഭാഷ, ഊരാളിക്കുറുമരുടെ ഭാഷ, കാട്ടുനായ്ക്കരുടെ ഭാഷ ഇവിയിലൊക്കെ കന്നട പദങ്ങൾ ചെറിയ അളവിൽ കാണാം. ബാക്കിയൊക്കെ തനതു പദങ്ങളാണ്, മലയാളത്തിന്റെ ഭേതങ്ങളാണ്. പ്രയോഗത്തിലെ ഊന്നൽ, ഈണം , താളം ഇവയെല്ലാമാണ് മലയാളത്തിൽ നിന്ന് ഗോത്രഭാഷകളെ മാറ്റിനിർത്തുന്ന ഘടകങ്ങൾ.  
മലയാളത്തിന്റെ പ്രാചീനത ഇന്നും സംരക്ഷിക്കുന്നത് ആദിവാസി ഭാഷകളാണ്. വിശദമായി പരിശോധിക്കുകയാണെങ്കിൽ പല വാക്കുകളുടെയും പൂർവരൂപം ആദിവാസി ഭാഷകളിൽ നമുക്ക് കാണാൻ കഴിയും. ഉദാ: മലയാളത്തിൽ കൂറ എന്നതിന് [[മുള്ളക്കുറുമഭാഷ|മുള്ളക്കുറുമഭാഷയിൽ]] കൂർവ്വ എന്നാണ് പറയുന്നത്.(ഏ കെ നമ്പ്യാർ) ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. സൂചിക്ക് തൂസി എന്നാണ് [[പണിയഭാഷ|പണിയഭാഷയിൽ]] പറയുന്നത്. പ്രാചീനത തൂസിയ്ക്കാണ്. (ടി ബി വേണുഗോപാലപ്പണിക്കർ) ഇങ്ങനെ മലയാളത്തിലെ പല വാക്കുകളുടേയും പൂർവരൂപം ആദിവാസിഭാഷകളിൽ നമുക്ക് കാണാൻ കഴിയും. പറഞ്ചാളു - അവൾ പറഞ്ഞു,  പറാവേൻ - ഞാൻ പറയാം ഇത്തരത്തിൽ പുരുഷ പ്രത്യങ്ങൾ ചേർന്ന രൂപം പണിയഭാഷയിൽ കാണാവുന്നതാണ്. അതായത് മലയാളഭാഷാ പരിണാമത്തിന്റെ അടയാളമായി ഏ ആർ ചൂണ്ടിക്കാണിക്കുന്ന ആറ് നയങ്ങളിലൊന്നാണ് പുരുഷപ്രത്യയ നിരാസം.  എന്നാൽ ഏ ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുംവിധം ആ പ്രത്യയത്തെ പല ആദിവാസി ഭാഷകളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു എന്നു ചുരുക്കം.   
ഇവയൊക്കെ സൂചിപ്പിക്കുന്നത് ഭാഷ ഒരു സാംസ്കാരികോപാധികൂടിയാണെന്നാണ്. അതിന്റെ പ്രത്യക്ഷമായ പ്രകടനമാണ് ആദിവാസി കലകൾ. തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ആദിവാസികൾ കലാപ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ കലകളുടെ ജീവവായു അവയുടെപാട്ടുകളാണ്. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആദിവാസികൾക്കുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഇവയ്ക്കുള്ളത്. ഒരു വിഭാഗത്തിന്റെ പാട്ടുകൾ മറ്റൊരു വിഭാഗം ഉപയോഗിക്കാറില്ല. കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽ മാത്രം പിന്നാക്കം പോകുന്നതിന്റെ കാരണമെന്താണ്?  
 
വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥപ്രശ്നം ഭാഷപരമാണ്. സ്കൂളിലെത്തുന്നതുവരെ അവരുടേതായ തനതു ഭാഷാലോകത്താണ് ഓരോ കുട്ടിയും വളരുന്നത്. ഒർത്ഥത്തിൽ സ്കൂളിലെത്തുമ്പോഴാണ് അവർ ആദ്യമായി മലയാളം കേൾക്കുന്നത്. യാതൊരു മുന്നൊ രുക്കവുമില്ലാതെയാണ് മലയാളഭാഷാപഠനത്തിന് ഈ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുന്നത്.  ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തുനു നൽകുന്ന അതേ ശ്രദ്ധയും പരിശീലനവും മലയാളം പഠിക്കാൻ ശ്രമിക്കുന്ന ഗോത്രവിദ്യാർത്ഥികൾ ക്കും പ്രൈമറി ക്ലാസുകളിൽ നൽകേണ്ടതാണ്. വാക്കുകളും വാചകങ്ങളും പറഞ്ഞു കൊടുത്ത് പരിചയപ്പെടുത്തി വേണം മലയാളം പഠിപ്പിക്കാൻ. കാരണം ഗോത്ര വിഭാഗം കുട്ടികൾക്ക് തികച്ചും അന്യമായ പുതു ഭാഷയാണ് മലയാളം.  
പഴമയിൽ മാത്രമല്ല സൗന്ദര്യത്തിലും ആദിവാസി ഭാഷ മുന്നിലാണ്. ഇതിന് ചില പദങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അരിക്കല്ല് - ആലിപ്പഴം, കുറുപ്പാട്ടി - പൂമ്പാറ്റ, കൊന്തൻ - ഓന്ത്, കോലിക്കൻ - എട്ടുകാലി, ബെന്ന് - ശരീരം, കുന്നി -  തേനീച്ച, കുടുക – അരിവാൾ, നീരിഞ്ചി - കൊതുക്, സിടിൽ - ഇടിമിന്നൽ, മിന്നു - നക്ഷത്രം, പുല്ലി - വിറക്, കുങ്കായ് - മത്തങ്ങ, കീരാങ്കീരി - ചീവീട്, കൊമ്പെ- മുയൽ, കേല – തുപ്പൽ, കിലാടി - ദുഷ്ടൻ, അരിക്കുമ്മായം - ഉപ്പു കൂൺ  ഈ പദങ്ങളൊക്കെ ഭാഷാ സൗന്ദര്യത്തേയും ജീവിത ലാളിത്യത്തേയും പ്രതിഫലിപ്പിക്കുന്നവയാണ്. പണിയഭാഷയിൽ പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം. വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും, എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും. കാട്ടുനായ്ക്ക ഭാഷയിൽ 'നിന്ന എശറുയാന' (നിന്റെ പേരെന്താണ്?) നന്നഗ് നീറ് ബേക്ക് ( എനിയ്ക്കു വെള്ളം വേണം) നാ മനഗ് ഓഗത് (ഞാൻ വീട്ടിലേക്ക് പോകുന്നു) നാ നിന്നെ ഉയ് വത് ഇല്ലെ (ഞാൻ നിന്നെ അടിക്കില്ല) നീ ഗഞ്ചി തിന്റെവ? (നീ ചോറു തിന്നോ?) ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും ഇത്തരം ലാളിത്യവും താളാത്മകതയും കാണാം.   
ഊരാളിഭാഷയിൽ 'അമ്മൻ' എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്. അമ്മ എന്നതിന് 'അബ്ബെ' എന്നും പറയുന്നു. സ്കൂളിൽ വച്ച് അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അമ്മ എന്നതിനു് അച്ഛൻ എന്ന  അർത്ഥബോധമാണ് സ്വാഭാവികമായും ഉണ്ടാവുക. അടിയർ അവ്വെ എന്നാണ് അമ്മയെ കുറിക്കാനായി ഉപയോഗിക്കുന്ന വാക്ക്. ഇവിടെയൊരിക്കലും അബ്ബെയ്ക്കും അവ്വെയ്ക്കും സമാനമായ പദമാണ് അമ്മ എന്ന് ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഒരധ്യാപകനും വിവരിച്ചു കൊടുക്കാറില്ല. പണിയർ അച്ഛൻ എന്ന പദം അവരുടെ സ്വന്തം പിതാവിനെ സംബോധന ചെയ്യാനല്ല. മറിച്ച് ഉയർന്ന ജാതിയിൽപെട്ട പുരുഷന്മാരെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബാരിഞ്ചേ (വാരുക) എന്ന പദം എന്തങ്കിലും വാരുകയല്ല, കൊയ്തിട്ട നെല്ല് വയലിൽ നിന്നും വാരി ജന്മിയുടെ വീട്ടിലെത്തിക്കുന്ന തൊഴിലിനെയാണ് കുറിക്കുന്നത്. നിപ്പുപണെ - അടിമപ്പണിക്കുള്ള കൂലിയാണ്. ഇവിടെ പണം എന്നതിനു ക്രയവിക്രയം ചെയ്യാനുള്ള കാശ് എന്നല്ല പണിയർക്ക് അർത്ഥം, ഒരു വർഷത്തേയ്ക്കുള്ള  അടിമപ്പണിയുടെ മുൻകൂർ വിലയാണ്. വീട്ടിലു (വീട്ടിൽ) എന്ന പദം ഇവർ  ഉപയോഗിക്കുന്നത് സ്വന്തം വീടിനെ കുറിക്കാനല്ല,  ജൻമിയുടെ ഭവനത്തെ സൂചിപ്പിക്കാനാണ്, പാടി എന്നാണ് സ്വന്തം പുരയെ ഇവർ വിശേഷിപ്പിക്കുന്നത് തടെ - കഞ്ഞികുടിക്കാൻ വാഴപ്പോള ചതുരത്തിൽ കെട്ടുന്നത് അതിൽ ഇല വാട്ടിവെക്കും, അതിലാണ് കഞ്ഞിയൊഴിക്കുന്നത്. എന്തിനെയെങ്കിലും തടയാനുള്ളതല്ല ഇവർക്കു തടെ. ഇതുപോലെ ഓരോ മലയാളപദങ്ങളും ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്യമായ അർത്ഥബോധമാണ് ഉണ്ടാക്കുക. കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വരിലും അർത്ഥബോധം സൃഷ്ടിക്കൽ എളുപ്പമല്ലെന്നതിനുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. മുമ്പ്, സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് ആദിവാസികളെ പഠിപ്പിക്കുമ്പോൾ പ്രേരക് മാരിലൊരാൾ ഇലയുടെ  ചിത്രം കാണിച്ചുകൊണ്ട് ഇല എന്നു പറഞ്ഞുകൊടുത്തപ്പോൾ ആദിവാസികളിലൊരാൾ പറഞ്ഞത്രേ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ്  ഇലൈ പോലും". (ചപ്പിന്റെ പടം കാണിച്ചു തന്നു ഇതിന് ഇല എന്നാണണത്രേ പറയുന്നത്)  ആദിവാസികൾ ഇല എന്നല്ല, ചപ്പ് എന്നാണു പറയാറ്. ആലിപ്പഴം  അരിക്കല്ലാണ്. പഴം പൊളമാണ്. കുട്ടികൾ മക്കയാണ്. എഴുത്ത്  ഒള്ളതായി ബെരിയാണ്. പൊതുസമൂഹം ഉപയോഗിക്കുന്ന പദങ്ങളല്ല പൊതുവെ ഗോത്രജനത വ്യവഹരിക്കുന്നത്. ഈ വ്യതിയാനം ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു വിവരിച്ചു കൊടുത്തെങ്കിൽ മാത്രമേ അവരെ മലയാള ഭാഷാപഠനത്തിനു പ്രാപ്തരാക്കാൻ കഴിയുകയുള്ളൂ.  
പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണ ഒരു പരിധിയോളം തെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്. [[പണിയഭാഷ|പണിയഭാഷയെക്കുറിച്ച്]] പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് [[പണിയഭാഷ|പണിയഭാഷയിൽ]] 75% പദങ്ങളും മലയാളം തന്നെയാണെന്നാണ്. ഇവയിലെ മലയാളം 75% എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിൽ മലയാളം ഇതിനേക്കാൾ അധികമാണെന്ന് പറയേണ്ടിവരും. മുള്ളക്കുറുമഭാഷ മലയാളത്തിന്റെഒരു ഭേതമാണ്. കുറിച്ച്യഭാഷ മലയാളം തന്നെയെ ന്ന്  പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയ ഭാഷ, ഊരാളിക്കുറുമരുടെ ഭാഷ, കാട്ടുനായ്ക്കരുടെ ഭാഷ ഇവിയിലൊക്കെ കന്നട പദങ്ങൾ ചെറിയ അളവിൽ കാണാം. ബാക്കിയൊക്കെ തനതു പദങ്ങളാണ്, മലയാളത്തിന്റെ ഭേതങ്ങളാണ്. പ്രയോഗത്തിലെ ഊന്നൽ, ഈണം , താളം ഇവയെല്ലാമാണ് മലയാളത്തിൽ നിന്ന് ഗോത്രഭാഷകളെ മാറ്റിനിർത്തുന്ന ഘടകങ്ങൾ.  
ആദിവാസി ഭാഷകളുടെ മറ്റൊരു പ്രധാന സവിശേഷത പദാദിയിലെ സ്വനിമ മാറ്റമാണ്. വ – ബ, ശ – സ, ശ – ച, സ- ച ഇപ്രകാരമുള്ള സ്വനിമ മാറ്റം കാണാവുന്നതാണ്. വനം - ബനം, വാല് - ബാല്, സ്വാദ് - ചാദ്, വെള്ളം - ബൊള്ളം, സാധിക്കാ - ശാതിക്കാ, സമ്മാനം – ചമ്മാന ഇത്തരത്തിൽ പരസ്പരമുള്ള സ്വനിമ മാറ്റം സംഭവിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് പദാദിയിൽ സ്വരം ചേർക്കുന്നതും. കല്ല് - കെല്ല്, കരി -കെരി സ്വനിമ വ്യതിയാനം വരുന്ന പദങ്ങളധികവും ആദിവാസികളുടേതല്ല, അവ ഏറെയും തൽഭവങ്ങളാണെന്നു കണാവുന്നതാണ്. ഇതിനു കാരണം പരിമിതമായ സ്വനിമങ്ങൾ മാത്രമാണ് ആദിവാസി ഭാഷകളിലുള്ളത്. 22 സ്വനിമങ്ങളാണ് പണിയ ഭാഷയിലുള്ളതെന്ന് പി സോമശേഖരൻ നായർ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആദിവാസി ഭാഷകളിലും ഇത്രത്തോളം സ്വനിമങ്ങളേ ഉള്ളൂ. പരിമിതമായ സ്വനിമങ്ങൾ ഉപയോഗിച്ച് അന്യഭാഷാപദങ്ങൾ തങ്ങളുടെ തനിമയിലേക്കു സ്വീകരിക്കുകയാണ് ഇവർ പൊതുവെ ചെയ്തിട്ടുള്ളത്. അതിനാലാണ് സ്വനിമ മാറ്റം സംഭവിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യം തന്നെയാണ് പദാദിയിൽ ഏതെങ്കിലും സ്വരം ചേർക്കുന്നതിന്റേയും കാരണം. ഇങ്ങനെയുള്ള ഉച്ചാരണ സന്ദർഭങ്ങളിൽ ആദിവാസികൾ പരിഹാസത്തിന് ഇരയാവുന്നതാണ് പൊതുവെ കാണാൻ കഴിയുക. ക്ലാസ്സ് മുറിയിലാണെങ്കിലും സമൂഹമധ്യത്തിലാണെങ്കിലും ഇവരെ പരിഹസിക്കാനാണ് അധ്യാപകരും സമൂഹവും ഈ സ്വനിമവ്യതിയാനത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭന്റെ 'ബാലൻ' എന്ന ചെറുകഥ അധ്യാപകൻ ആദിവാസിക്കുട്ടിയെ ഉച്ചാരണത്തിന്റെ പേരിൽ പരിഹസിക്കുന്നതിന് ഉദാഹരിക്കൻ കഴിയും. വനം എന്നതിനു ബനം എന്ന് എഴുതിയ കുട്ടിയെ പരിഹസിച്ചു ക്ലാസിനു വെളിയിലാക്കുന്ന അധ്യാപകന്റേത് കേവല പരിഹാസം മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുന്ന തായാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതാണ് പച്ചയായ യാഥാർത്യവും. പൊതു സമൂഹം ആദിവാസികളുടെ ഉച്ചാരണഭേതങ്ങളെ പരിഹസിച്ചിട്ടുള്ളത് മറ്റൊരു രീതിയിലാണ്.  തങ്ങളുടെ വീടുകളിൽ ക്ലോസറ്റുള്ള കക്കൂസും ട്യൂബ് ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെ ന്നാവശ്യപ്പെട്ടുകൊണ്ട് പണിയർ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചർക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടിൽ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാര ന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. ഇങ്ങനെ പരിഹസിക്കപ്പെ ടേണ്ടതാണോ ആദിവാസിഭാഷകൾ?  
 
ഇവയൊക്കെ സൂചിപ്പിക്കുന്നത് ഭാഷ ഒരു സാംസ്കാരികോപാധികൂടിയാണെന്നാണ്. അതിന്റെ പ്രത്യക്ഷമായ പ്രകടനമാണ് ആദിവാസി കലകൾ. തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ആദിവാസികൾ കലാപ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ കലകളുടെ ജീവവായു അവയുടെപാട്ടുകളാണ്. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആദിവാസികൾക്കുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഇവയ്ക്കുള്ളത്. ഒരു വിഭാഗത്തിന്റെ പാട്ടുകൾ മറ്റൊരു വിഭാഗം ഉപയോഗിക്കാറില്ല. കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽ മാത്രം പിന്നാക്കം പോകുന്നതിന്റെ കാരണമെന്താണ്?  
വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥപ്രശ്നം ഭാഷപരമാണ്. സ്കൂളിലെത്തുന്നതുവരെ അവരുടേതായ തനതു ഭാഷാലോകത്താണ് ഓരോ കുട്ടിയും വളരുന്നത്. ഒർത്ഥത്തിൽ സ്കൂളിലെത്തുമ്പോഴാണ് അവർ ആദ്യമായി മലയാളം കേൾക്കുന്നത്. യാതൊരു മുന്നൊ രുക്കവുമില്ലാതെയാണ് മലയാളഭാഷാപഠനത്തിന് ഈ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുന്നത്.  ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തുനു നൽകുന്ന അതേ ശ്രദ്ധയും പരിശീലനവും മലയാളം പഠിക്കാൻ ശ്രമിക്കുന്ന ഗോത്രവിദ്യാർത്ഥികൾ ക്കും പ്രൈമറി ക്ലാസുകളിൽ നൽകേണ്ടതാണ്. വാക്കുകളും വാചകങ്ങളും പറഞ്ഞു കൊടുത്ത് പരിചയപ്പെടുത്തി വേണം മലയാളം പഠിപ്പിക്കാൻ. കാരണം ഗോത്ര വിഭാഗം കുട്ടികൾക്ക് തികച്ചും അന്യമായ പുതു ഭാഷയാണ് മലയാളം.  
 
[[ഊരാളിഭാഷ|ഊരാളിഭാഷയിൽ]] 'അമ്മൻ' എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്. അമ്മ എന്നതിന് 'അബ്ബെ' എന്നും പറയുന്നു. സ്കൂളിൽ വച്ച് അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അമ്മ എന്നതിനു് അച്ഛൻ എന്ന  അർത്ഥബോധമാണ് സ്വാഭാവികമായും ഉണ്ടാവുക. അടിയർ അവ്വെ എന്നാണ് അമ്മയെ കുറിക്കാനായി ഉപയോഗിക്കുന്ന വാക്ക്. ഇവിടെയൊരിക്കലും അബ്ബെയ്ക്കും അവ്വെയ്ക്കും സമാനമായ പദമാണ് അമ്മ എന്ന് ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഒരധ്യാപകനും വിവരിച്ചു കൊടുക്കാറില്ല. പണിയർ അച്ഛൻ എന്ന പദം അവരുടെ സ്വന്തം പിതാവിനെ സംബോധന ചെയ്യാനല്ല. മറിച്ച് ഉയർന്ന ജാതിയിൽപെട്ട പുരുഷന്മാരെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബാരിഞ്ചേ (വാരുക) എന്ന പദം എന്തങ്കിലും വാരുകയല്ല, കൊയ്തിട്ട നെല്ല് വയലിൽ നിന്നും വാരി ജന്മിയുടെ വീട്ടിലെത്തിക്കുന്ന തൊഴിലിനെയാണ് കുറിക്കുന്നത്. നിപ്പുപണെ - അടിമപ്പണിക്കുള്ള കൂലിയാണ്. ഇവിടെ പണം എന്നതിനു ക്രയവിക്രയം ചെയ്യാനുള്ള കാശ് എന്നല്ല പണിയർക്ക് അർത്ഥം, ഒരു വർഷത്തേയ്ക്കുള്ള  അടിമപ്പണിയുടെ മുൻകൂർ വിലയാണ്. വീട്ടിലു (വീട്ടിൽ) എന്ന പദം ഇവർ  ഉപയോഗിക്കുന്നത് സ്വന്തം വീടിനെ കുറിക്കാനല്ല,  ജൻമിയുടെ ഭവനത്തെ സൂചിപ്പിക്കാനാണ്, പാടി എന്നാണ് സ്വന്തം പുരയെ ഇവർ വിശേഷിപ്പിക്കുന്നത് തടെ - കഞ്ഞികുടിക്കാൻ വാഴപ്പോള ചതുരത്തിൽ കെട്ടുന്നത് അതിൽ ഇല വാട്ടിവെക്കും, അതിലാണ് കഞ്ഞിയൊഴിക്കുന്നത്. എന്തിനെയെങ്കിലും തടയാനുള്ളതല്ല ഇവർക്കു തടെ. ഇതുപോലെ ഓരോ മലയാളപദങ്ങളും ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്യമായ അർത്ഥബോധമാണ് ഉണ്ടാക്കുക. കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വരിലും അർത്ഥബോധം സൃഷ്ടിക്കൽ എളുപ്പമല്ലെന്നതിനുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. മുമ്പ്, സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് ആദിവാസികളെ പഠിപ്പിക്കുമ്പോൾ പ്രേരക് മാരിലൊരാൾ ഇലയുടെ  ചിത്രം കാണിച്ചുകൊണ്ട് ഇല എന്നു പറഞ്ഞുകൊടുത്തപ്പോൾ ആദിവാസികളിലൊരാൾ പറഞ്ഞത്രേ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ്  ഇലൈ പോലും". (ചപ്പിന്റെ പടം കാണിച്ചു തന്നു ഇതിന് ഇല എന്നാണണത്രേ പറയുന്നത്)  ആദിവാസികൾ ഇല എന്നല്ല, ചപ്പ് എന്നാണു പറയാറ്. ആലിപ്പഴം  അരിക്കല്ലാണ്. പഴം പൊളമാണ്. കുട്ടികൾ മക്കയാണ്. എഴുത്ത്  ഒള്ളതായി ബെരിയാണ്. പൊതുസമൂഹം ഉപയോഗിക്കുന്ന പദങ്ങളല്ല പൊതുവെ ഗോത്രജനത വ്യവഹരിക്കുന്നത്. ഈ വ്യതിയാനം ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു വിവരിച്ചു കൊടുത്തെങ്കിൽ മാത്രമേ അവരെ മലയാള ഭാഷാപഠനത്തിനു പ്രാപ്തരാക്കാൻ കഴിയുകയുള്ളൂ.  
ആദിവാസി ഭാഷകളുടെ മറ്റൊരു പ്രധാന സവിശേഷത പദാദിയിലെ സ്വനിമ മാറ്റമാണ്. വ – ബ, ശ – സ, ശ – ച, സ- ച ഇപ്രകാരമുള്ള സ്വനിമ മാറ്റം കാണാവുന്നതാണ്. വനം - ബനം, വാല് - ബാല്, സ്വാദ് - ചാദ്, വെള്ളം - ബൊള്ളം, സാധിക്കാ - ശാതിക്കാ, സമ്മാനം – ചമ്മാന ഇത്തരത്തിൽ പരസ്പരമുള്ള സ്വനിമ മാറ്റം സംഭവിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് പദാദിയിൽ സ്വരം ചേർക്കുന്നതും. കല്ല് - കെല്ല്, കരി -കെരി സ്വനിമ വ്യതിയാനം വരുന്ന പദങ്ങളധികവും ആദിവാസികളുടേതല്ല, അവ ഏറെയും തൽഭവങ്ങളാണെന്നു കണാവുന്നതാണ്. ഇതിനു കാരണം പരിമിതമായ സ്വനിമങ്ങൾ മാത്രമാണ് ആദിവാസി ഭാഷകളിലുള്ളത്. 22 സ്വനിമങ്ങളാണ് പണിയ ഭാഷയിലുള്ളതെന്ന് പി സോമശേഖരൻ നായർ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആദിവാസി ഭാഷകളിലും ഇത്രത്തോളം സ്വനിമങ്ങളേ ഉള്ളൂ. പരിമിതമായ സ്വനിമങ്ങൾ ഉപയോഗിച്ച് അന്യഭാഷാപദങ്ങൾ തങ്ങളുടെ തനിമയിലേക്കു സ്വീകരിക്കുകയാണ് ഇവർ പൊതുവെ ചെയ്തിട്ടുള്ളത്. അതിനാലാണ് സ്വനിമ മാറ്റം സംഭവിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യം തന്നെയാണ് പദാദിയിൽ ഏതെങ്കിലും സ്വരം ചേർക്കുന്നതിന്റേയും കാരണം. ഇങ്ങനെയുള്ള ഉച്ചാരണ സന്ദർഭങ്ങളിൽ ആദിവാസികൾ പരിഹാസത്തിന് ഇരയാവുന്നതാണ് പൊതുവെ കാണാൻ കഴിയുക. ക്ലാസ്സ് മുറിയിലാണെങ്കിലും സമൂഹമധ്യത്തിലാണെങ്കിലും ഇവരെ പരിഹസിക്കാനാണ് അധ്യാപകരും സമൂഹവും ഈ സ്വനിമവ്യതിയാനത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭന്റെ 'ബാലൻ' എന്ന ചെറുകഥ അധ്യാപകൻ ആദിവാസിക്കുട്ടിയെ ഉച്ചാരണത്തിന്റെ പേരിൽ പരിഹസിക്കുന്നതിന് ഉദാഹരിക്കൻ കഴിയും. വനം എന്നതിനു ബനം എന്ന് എഴുതിയ കുട്ടിയെ പരിഹസിച്ചു ക്ലാസിനു വെളിയിലാക്കുന്ന അധ്യാപകന്റേത് കേവല പരിഹാസം മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുന്ന തായാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതാണ് പച്ചയായ യാഥാർത്യവും. പൊതു സമൂഹം ആദിവാസികളുടെ ഉച്ചാരണഭേതങ്ങളെ പരിഹസിച്ചിട്ടുള്ളത് മറ്റൊരു രീതിയിലാണ്.  തങ്ങളുടെ വീടുകളിൽ ക്ലോസറ്റുള്ള കക്കൂസും ട്യൂബ് ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെ ന്നാവശ്യപ്പെട്ടുകൊണ്ട് പണിയർ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചർക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടിൽ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാര ന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. ഇങ്ങനെ പരിഹസിക്കപ്പെ ടേണ്ടതാണോ ആദിവാസിഭാഷകൾ?  
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശങ്ങളെ ഇങ്ങനെ നിർവ്വചിച്ചിരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശങ്ങളെ ഇങ്ങനെ നിർവ്വചിച്ചിരിക്കുന്നു.
"എല്ലാമനുഷ്യേരുടേയും അർഹതയായി കരുതെപ്പടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനഷ്യാവകാശം എന്നറിയെപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുമ്പിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ളഅവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ  ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്ക പ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും  ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്.  
"എല്ലാമനുഷ്യേരുടേയും അർഹതയായി കരുതെപ്പടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനഷ്യാവകാശം എന്നറിയെപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുമ്പിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ളഅവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ  ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്ക പ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും  ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്.  
എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും  അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"
എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും  അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"
ഇവിടെ പരാമർശിക്കുന്ന മനുഷ്യാവകാശങ്ങളൊന്നും തന്നെ ആദിവാസികൾക്കു ലഭിക്കുന്നില്ല എന്നുള്ളതാണ്. മനുഷ്യാവകാശം വാഗ്ദാനം ചെയ്യുന്ന ആശയ വിനിമയത്തിനുള്ള അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്. എങ്ങനെയെന്നാൽ ആശയവിനിമയത്തിന് അന്യഭാഷയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പൊതു സമൂഹത്തോടു സംവദിക്കേണ്ടി വരുമ്പോൾ, തങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, സ്കൂളിൽ, അങ്ങനെ സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും ആദിവാസികൾ അന്യഭാഷസംസാരിക്കാൻ നിർബന്ധിക്കക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇവിടെ പരാമർശിക്കുന്ന മനുഷ്യാവകാശങ്ങളൊന്നും തന്നെ ആദിവാസികൾക്കു ലഭിക്കുന്നില്ല എന്നുള്ളതാണ്. മനുഷ്യാവകാശം വാഗ്ദാനം ചെയ്യുന്ന ആശയ വിനിമയത്തിനുള്ള അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്. എങ്ങനെയെന്നാൽ ആശയവിനിമയത്തിന് അന്യഭാഷയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പൊതു സമൂഹത്തോടു സംവദിക്കേണ്ടി വരുമ്പോൾ, തങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, സ്കൂളിൽ, അങ്ങനെ സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും ആദിവാസികൾ അന്യഭാഷസംസാരിക്കാൻ നിർബന്ധിക്കക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇത്തരമൊരു പ്രതിസന്ധി ഭാഷാന്യൂനപക്ഷങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്തെന്നാൽ എല്ലാവിധ ഭരണഘടനാപമായ പരിഗണനയും അവർക്കു ലഭിക്കുന്നു എന്നുള്ളതാണ് കാരണം.  
ഇത്തരമൊരു പ്രതിസന്ധി ഭാഷാന്യൂനപക്ഷങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്തെന്നാൽ എല്ലാവിധ ഭരണഘടനാപമായ പരിഗണനയും അവർക്കു ലഭിക്കുന്നു എന്നുള്ളതാണ് കാരണം.  
ഇന്ത്യൻ ഭരണ ഘടന മൗലികാവകാശങ്ങൾ വിവരിക്കുമ്പോൾ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ പറയുന്നിടത്ത് ഭരണഘടന ഭാഷാപരമായ ന്യൂനപക്ഷങ്ങളുടെ അവകാശവും അനുശാസിക്കുന്നു. അതിങ്ങനെയാണ് "ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്".  
ഇന്ത്യൻ ഭരണ ഘടന മൗലികാവകാശങ്ങൾ വിവരിക്കുമ്പോൾ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ പറയുന്നിടത്ത് ഭരണഘടന ഭാഷാപരമായ ന്യൂനപക്ഷങ്ങളുടെ അവകാശവും അനുശാസിക്കുന്നു. അതിങ്ങനെയാണ് "ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്".  
മറ്റൊന്ന് "ഒരു മുൻസിപ്പൽ ടൗണിലോ, അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകൾ വ്യത്യസ്ഥമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടങ്കിൽ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം"
മറ്റൊന്ന് "ഒരു മുൻസിപ്പൽ ടൗണിലോ, അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകൾ വ്യത്യസ്ഥമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടങ്കിൽ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം"
വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി തമിഴ്, കന്നട മീഡിയം സ്കൂളുകളുണ്ട്. പക്ഷേ കേരളത്തിലെവിടയും ആദിവാസിഭാഷ മാധ്യമായി സ്വീകരിച്ചിട്ടുള്ള ഒരു സ്കൂൾ പോലുമില്ല. ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലോ ആദിവാസി മേഖലകളായ അട്ടപ്പാടി, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഒരിടത്തുപോലും ആദിവാസി ഭാഷകളിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്ല.  കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം അതായത് 484839ആണ് ആദിവാസി ജനസംഖ്യ. ഇവരിൽ സാക്ഷരരായവർ 75.8 ശതമാനമാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലെ  ആദിവാസി ജനസംഖ്യ 151443. മൊത്തം ജനസംഖ്യയുടെ 18.53 ശതമാനമാണിത്. അതേ സന്ദർഭത്തിൽ ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ എണ്ണം ഒരുശതമാനത്തിൽ താഴെയാണ്. എങ്കിലും അവർക്കായി തമിഴ് മീഡിയം സ്കൂളുകളുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എണ്ണമല്ല മറ്റുചില താൽപര്യങ്ങളാണ് ഗോത്രവിദ്യാർത്ഥികളെ നിർബന്ധിച്ചു മലയാളം പഠിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ന്.  
വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി തമിഴ്, കന്നട മീഡിയം സ്കൂളുകളുണ്ട്. പക്ഷേ കേരളത്തിലെവിടയും ആദിവാസിഭാഷ മാധ്യമായി സ്വീകരിച്ചിട്ടുള്ള ഒരു സ്കൂൾ പോലുമില്ല. ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലോ ആദിവാസി മേഖലകളായ അട്ടപ്പാടി, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഒരിടത്തുപോലും ആദിവാസി ഭാഷകളിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്ല.  കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം അതായത് 484839ആണ് ആദിവാസി ജനസംഖ്യ. ഇവരിൽ സാക്ഷരരായവർ 75.8 ശതമാനമാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലെ  ആദിവാസി ജനസംഖ്യ 151443. മൊത്തം ജനസംഖ്യയുടെ 18.53 ശതമാനമാണിത്. അതേ സന്ദർഭത്തിൽ ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ എണ്ണം ഒരുശതമാനത്തിൽ താഴെയാണ്. എങ്കിലും അവർക്കായി തമിഴ് മീഡിയം സ്കൂളുകളുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എണ്ണമല്ല മറ്റുചില താൽപര്യങ്ങളാണ് ഗോത്രവിദ്യാർത്ഥികളെ നിർബന്ധിച്ചു മലയാളം പഠിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ന്.  
വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയെ മുൻനിർത്തിയാണ് നാം പലപ്പോഴും മാതൃഭാഷയെ നിർവ്വചിക്കാറുള്ളത്.  
വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയെ മുൻനിർത്തിയാണ് നാം പലപ്പോഴും മാതൃഭാഷയെ നിർവ്വചിക്കാറുള്ളത്.  
<poem>
<poem>
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
പഠനമാധ്യമം എന്തായിരിക്കണമെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്.  
പഠനമാധ്യമം എന്തായിരിക്കണമെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്.  
ഏതൊരു കാവ്യവുമേതൊരുശാസ്ത്രവും
ഏതൊരു കാവ്യവുമേതൊരുശാസ്ത്രവും
ഏതൊരു വേദവുമേതൊരാൾക്കും  
ഏതൊരു വേദവുമേതൊരാൾക്കും  
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
  വൿത്രത്തിൽ നിന്നുതാൻ കേൾക്കവേണം.
  വൿത്രത്തിൽ നിന്നുതാൻ കേൾക്കവേണം.</poem>
</poem>
പഠന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന ആധുനികമായ കാഴ്ചപ്പാടിനു തുല്യമാണ്  വള്ളത്തോൾ മുന്നോട്ടുവയ്ക്കുന്ന ആശയവും.  ശാസ്ത്രമായാലും സാഹിത്യമാണെങ്കിലും തത്വചിന്ത യാണെങ്കിലും ആശയഹ്രഹണത്തിന് അത് മാതൃഭാഷയിൽത്തന്നെ പഠിക്കണമെന്നാണ് കവിത ഓർമ്മപ്പെടുത്തുന്നത്. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും പഠന മാധ്യമം മാതൃഭാഷയാക്കേണ്ടതാണ്. എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. അതായത് അധ്യാപകന്റെ വിനിമയഭാഷയല്ല കുട്ടികളുടെ വ്യവഹാര ഭാഷയായിരിക്കണം സ്കൂളുകളിലെ പഠന മാധ്യമം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്നത്. ഇത്രത്തോളം അവകാശം കുട്ടികൾക്കു വിദ്യാഭ്യാസനിയമം നൽകു മ്പോഴാണ് ഗോത്രവിദ്യാർത്ഥികൾ മാതൃഭാഷയല്ലാത്ത മലയാള  മാധ്യമത്തിൽ പഠിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അതിലുപരി ഈ വിഭാഗം വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലാ എന്നുള്ളതാണ് യാഥാർത്ഥ്യം.ഇവിടെയാണ് മനുഷ്യാവകാശ ധ്വംസനം നടക്കുന്നത്.
പഠന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന ആധുനികമായ കാഴ്ചപ്പാടിനു തുല്യമാണ്  വള്ളത്തോൾ മുന്നോട്ടുവയ്ക്കുന്ന ആശയവും.  ശാസ്ത്രമായാലും സാഹിത്യമാണെങ്കിലും തത്വചിന്ത യാണെങ്കിലും ആശയഹ്രഹണത്തിന് അത് മാതൃഭാഷയിൽത്തന്നെ പഠിക്കണമെന്നാണ് കവിത ഓർമ്മപ്പെടുത്തുന്നത്. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും പഠന മാധ്യമം മാതൃഭാഷയാക്കേണ്ടതാണ്. എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. അതായത് അധ്യാപകന്റെ വിനിമയഭാഷയല്ല കുട്ടികളുടെ വ്യവഹാര ഭാഷയായിരിക്കണം സ്കൂളുകളിലെ പഠന മാധ്യമം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്നത്. ഇത്രത്തോളം അവകാശം കുട്ടികൾക്കു വിദ്യാഭ്യാസനിയമം നൽകു മ്പോഴാണ് ഗോത്രവിദ്യാർത്ഥികൾ മാതൃഭാഷയല്ലാത്ത മലയാള  മാധ്യമത്തിൽ പഠിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അതിലുപരി ഈ വിഭാഗം വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലാ എന്നുള്ളതാണ് യാഥാർത്ഥ്യം.ഇവിടെയാണ് മനുഷ്യാവകാശ ധ്വംസനം നടക്കുന്നത്.
മനുഷ്യാവകാശധ്വംസനം  
മനുഷ്യാവകാശധ്വംസനം  
"മനഷ്യാവകാശധ്വംസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും അടിസ്ഥാന പരരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ്". ഇത് 11 ഇനങ്ങളായി ഐക്യരാഷ്ട്രസഭ നിർവ്വചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ പരാമർശിക്കുന്നു.  
"മനഷ്യാവകാശധ്വംസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും അടിസ്ഥാന പരരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ്". ഇത് 11 ഇനങ്ങളായി ഐക്യരാഷ്ട്രസഭ നിർവ്വചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ പരാമർശിക്കുന്നു.  
വരി 3,064: വരി 3,090:
2.വിദ്യാഭ്യാസം നിഷേധിക്കപ്പെടുക
2.വിദ്യാഭ്യാസം നിഷേധിക്കപ്പെടുക
സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം.  ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്.  ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്.  ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്.   
സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം.  ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്.  ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്.  ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്.   
സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ  പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ  ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം  വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185  അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം.  ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്.  കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.
സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ  പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ  ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം  വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185  അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം.  ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്.  കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.
 
== ആദിവാസിക്കഥകൾ==
കഥകൾ ശേഖരിച്ചത് [[കെ. കെ. ബിജു]]
===കാണി കഥകൾ===
കാണിക്കാരുടെ ഇടയിൽ പലവിധത്തിലുള്ള പഴങ്കഥകൾ നിലവിലുണ്ട്. ഇത്തരം കഥകളിലെല്ലാം ഇവർ അടിയുറച്ചു വിശ്വസിക്കുന്നു. കാണിക്കാരിൽ പ്രായംചെന്ന സ്ത്രീകളാണ് കഥകൾ പറയുന്നതിൽ താല്പര്യം കാണിക്കാറ്.കൊച്ചുകുട്ടികൾക്കു ഇക്കാലത്തും പ്രായമായവർ കഥകൾ പറഞ്ുകൊടുക്കാറുണ്ട്. രസകരമായ രീതിയിൽ എഴുത്തും വായനയുമറിയാത്ത മുത്തശ്ശിമാർ കഥപറഞ്ഞുകൊടുക്കുന്നതു കേൾക്കാൻ രസമാണ്. ഈ ഗോത്രത്തിനുപുറത്തുള്ളവർക്ക് ഇവരുടെ ഭാഷ മനസിലാവണമെന്നില്ല. തമിഴും മലയാളവും ഇടകലർത്തി നീട്ടിയും കുറുക്കിയുമുള്ള ഇവരുടെ സംസാരം മനസ്സിലാക്കാൻ മറ്റുള്ളവർക്കു പ്രയാസമാണ്. ഇവരുടെ കഥകളോരോന്നും ജീവിതവുമായി ബന്ധപ്പെട്ടതാണ്. പുറംലോകത്തിന് അറിയാത്ത അനവധികഥകൾ ഇവർക്കിടയിലുണ്ട്.
മൺപിള്ളദൈവം, കുഞ്ഞനിയൻകഥ, കിടാരവും പണവും, നെടുവിളിയൻ(ഗരുഡൻ)കഥ, പരശുകഥ തുടങ്ങിയവയാണ് പ്രധാന കഥകൾ
==== മൺപിള്ളദൈവം കഥ====
ഒരു കാണി മുത്തിക്കു ജനിച്ചവനാണ് മൺപിള്ള എന്ന പേരിൽ അറിയപ്പെടുന്ന ഈ പുത്രൻ. ഈ കുഞ്ഞു പിറന്നതുമുതൽ ആ കുടുംബത്തിന് ഐശ്വര്യത്തിൻറെ ദിനങ്ങളായിരുന്നു. ഇന്നുകീണുന്നവനല്ല നാളെ കാണുന്നത്. ആ വിധത്തിലായിരുന്നു അവൻറെ വളർച്ച. ദൈവാവതാരമുള്ള ഈ കുട്ടി അവൻറെ മൂത്ത നാലു ചേട്ടൻമാരെക്കാളും സമർത്ഥനായിരുന്നു. ഒരിക്കൽ അഞ്ചു പുത്രൻമാരും ഒരുമിച്ച് ഒരു പാറമടയിൽ നിന്നുകൊണ്ട് കുളിക്കുകയായിരുന്നു. പിടിച്ചാൽ പിടിമുറ്റാത്ത, കയറിയാൽ  ഇറങ്ങാൻ കഴിയാത്ത പാറയുടെ ചുവട്ടിലാണ് ഇവർ കുളിച്ചിരുന്നത്.
ഈ അഞ്ചു സഹോദരരൻമാരും വെറുതെ രസത്തിനായി പാറയിൽ കയറി. പാറയുടെ പകുതി കയറിയശേഷം മൺപിള്ള ഒഴികെയുള്ളവർ ഇറങ്ങിപ്പോന്നു. മൺപിള്ള പാറയുടെ മുകളിൽക്കയറി മറഞ്ഞു. സഹോദരങ്ഹൾ അവനെ കാണാതെ വെമ്പൽകൊണ്ടു. അപ്പോൾ പാറയുടെ ഒരു വശത്ത് മൺപിള്ളയുടെ ഒരു കൈ കാണുന്നു. അപ്പോൾ ചേട്ടൻമാർ അവനെ വിളിച്ചു. എന്നാൽ അവനെ പൂർണ്ണമായി കാണാൻ കഴിയുന്നില്ല. ചേട്ടൻമാർ അവെയോർ്തു ദുഃഖിച്ചു. അപ്പോൾ മൺപിള്ളയുടെ ശബ്ദം പാറമടയിൽനിന്നും കേൾക്കായി. നിങ്ങൾക്ക് എന്നെ പൂർണ്ണമായി കാണാൻ കഴിയില്ല, കാണണമെന്ന് ആഗ്രഹിക്കുന്നവർ എന്നെ മനസിൽ ധ്യാനിച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ പടുക്ക സമർപ്പിച്ചാൽ മതി. അതും കൈകാണുമ്പോൾ ഉടൽ കാണികക്ാൻ കഴിയില്ല, അങ്ങനെ ശരീരത്തിൻറെ ഓരോ ഭാഗംമാത്രമേ കാണാൻ കഴിയു. ഈ ആചാരത്തിൽ ഇന്നുപം ചില കാണിക്കാർ വിശ്വസിക്കുന്നു.
====കിടാരവും പണവും====
കാണിക്കാർ വിശ്വസിക്കുന്ന പുരാതന കഥയാണിത്. പണ്ടുകാലത്ത് നമ്മുടെ രാജ്യത്തു ദാരിദ്ര്യം ഉണ്ടഡായിരുന്നില്ല. ഇന്നത്തെപ്പോലെ ജനങ്ങൾ ഒന്നിനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നില്ല. സ്വർണ്ണവും പണവും ആർക്കും വേണ്ടാത്ത കാലമായിരുന്നു അത്. സ്വർണ്ണവും പണവും ഉരുളിയിലും കിടാരങ്ഹളിലും മറ്റും നിക്ഷേപിച്ച് കുഴിച്ചുമൂടുമായിരുന്നു. കുഴിച്ചുമൂടുന്ന ഇടം ഭദ്രമായി സൂക്ഷിച്ചരുന്നു. കാലം കടന്നുപോകുമ്പോൾ കുഴിച്ചിടുന്നവർ ഇത് എടുക്കാൻ മറന്നുപോകും. കാരണം ഇന്നത്തെപ്പോലെ സ്വർണ്ണത്തിനും പണത്തിനും പ്രാധാന്യം  ഉണ്ടായിരുന്നില്ല. . 
എന്നാൽ സ്വർണ്ണം ഐശ്വര്യത്തിൻറെ പ്രതീകമാണ്, മഹാലക്ഷ്മിയാണ്. അതിനാൽ അതിനെ കാത്തുസൂക്ഷിക്കാൻ  മലദൈവങ്ങൾ കാവൽനിൽക്കും. സമയമാകുമ്പോൾ അത് എത്തേണ്ടടത്ത് എത്തിക്കും. ഒരിക്കൽ ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ കാണിക്കാർ കുഴിച്ചിട്ടിരുന്ന സ്വർണ്ണവും പണവുമെല്ലാം ഒഴുകി പത്മനാഭസ്വാമി ക്ഷേത്രത്തിൽ (പാൽക്കടൽ) എത്തിയത്രേ. ഇന്നും ഉരുൾപൊട്ടൽ, ഭൂമികുലുക്കം ഇതെല്ലാം ഉണ്ടാകുന്നത്  ഈ കിടാരവും പണവും പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിക്കാൻ വേണ്ടിയാണ്. ഈ വിശ്വാസം കാണിക്കാർ ഇന്നും പുലർത്തുന്നു.
==== പരശുകഥ====
പണ്ട് പരശു എന്ന കാണിയരയന് രങ്കൻ, രമണ്ൻ, അയ്യപ്പൻ എന്നീ മൂന്ന് പുത്രൻമാർ ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഗ്രാമപ്രദേശങ്ങലിൽ രാപ്പാട്ട് പാടി വീടുകളിൽനിന്നും കിട്ടുന്ന രൂപയും ധാന്യങ്ങളുംകൊണ്ടായിരുന്നു അവർ ഉപജീവനം നടത്തിയിരുന്നത്. ഉടുക്കും പറയും കൊട്ടി ഈണത്തിൽ ഇവർ പാടും.
ഇന്തിരോടും പള്ളി<br>
ഇരിണ്ടാർ കുള പള്ളി<br>
നാരായണ പള്ളി നാന്മുഖനെ<br>
ദീനവും ദുരിതവും തീരുവാനെന്നും. <br>
ഉപ്പോടെ മുളകോടെ <br>
വാരിതാ മാതാവെ<br>
ചുക്കും ചൊറിയും മാറുമേ മാതാവെ<br>
ഇങ്ങനെ രാത്രിയിൽ ഭ്രമിപ്പിക്കുന്ന ഈണം കേൾക്കുമ്പോൾ ഗ്രാമവാസികൾ ഇവർക്ക് രൂപയും ധാന്യങ്ങളും കൊടുക്കും. ഇവരിൽ നന്നായി പാടുന്നത് ഇളയ മകനായ അയ്യപ്പനാണ്. ഈണത്തിലും താളത്തിലും പാട്ടുപാടി രാവിനെ സ്വർഗ്ഗമാക്കി മാറ്റുന്ന വിധത്തിലാണ് അയ്യപ്പൻ പാടുന്നത്. ഗ്രാമവാസികൾക്ക് അയ്യപ്പനോടാണ് കൂടുതൽ താൽപര്യം ഉള്ളത്. ഇതിൽ അസൂയാലക്കളായ ചേട്ടൻമാരുടെ മനസിൽ പകയുടെ നാമ്പ് വളരാൻ തുടങ്ങി. ഓരോ ദിനങ്ഹൾ കഴിയുന്തോറും അവർ അയ്യപ്പനെ വെറുത്തുകൊണ്ടിരുന്നു. എന്നാൽ ഇതൊന്നും പാവമായ അയ്യപ്പനും അച്ഛനും അറിഞ്ഞിരുന്നില്ല. ഗ്രാമവാസികൾ തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കിൽ അയ്യപ്പൻ ഇല്ലാതാകണമെന്ന് ചേട്ടൻമാർ ഗൂഡാലോചന നടത്തി. അയ്യപ്പനെ കൊല്ലാനായി അവർ വഴിയോരത്ത് ഒരു കുഴിയുണ്ടാക്കുകയും അതിൽ് ഇരുമ്പാണി കുത്തനെ നിർത്തുകയും ചെയ്തു. അന്നും പതിവുപോലെ ഇവ് രാപ്പാട്ടു പാടി മടങ്ങി കുഴിയുടെ അടുത്തെത്തിയപ്പോൾ ചേട്ടൻമാർ ചൂട്ട് അണച്ചുകളഞ്ഞു. ആദ്യം കുഴിയിൽ വീണത് അച്ചനായിരുന്നു. അച്ഛനെ പിടിക്കാൻ ശ്രമിച്ച അയ്യപ്പനും കുഴിയിൽ വീണു മരിച്ചു. രങ്കനും രമണനും മുമ്പോട്ടു നടന്നു. എന്നാൽ മലദേവൻ ശക്തിയാർജിച്ചു. മൂർഖൻപാമ്പ് ഇവരെ കൊത്തി വീഴ്ത്തി. മരണ ഭീതിയോടെ രങ്കനും രമണനും പിടയുമ്പോൾ അടുത്തുള്ള മരത്തിലിരുന്ന് പരശുവിൻറേയും അയ്യപ്പൻറേയും ആത്മാക്കൾ ചോദിച്ചു കുഴി വെട്ടിയോടാ. ഇന്നും രാത്രി കാലങ്ഹളിൽ ഈ പക്ഷിയുടെ ശബ്ദം കേളഅക്കാറുണ്ട്.
====നെടിവിളിയൻ (ഗരുഡൻ കഥ)====
ഒരിടത്ത് രണ്ട് അരയമക്കൾ ഉണ്ടായിരുന്നു. ഇവർക്ക് ഇരുവർക്കുംകൂടി ഒരു ഭാര്യയാണ് ഉണ്ടായിരുന്നത്. ഇതിൽ മൂത്തയാൾക്ക് അനുജനോട് വെറുപ്പായിരുന്നു. ഒരിക്കൽ നായാട്ടിനായി രണ്ട് അരയമക്കളുംകൂടി കാട്ടിലേക്കു പോയി.
അവർ കാട്ടിൽ അലഞ്ഞുനടക്കുമ്പോൾ  ഒരു പടുകൂറ്റൻ ആഞ്ഞിലിമരം കണ്ടു. ചക്ക പഴുത്തു കിടക്കുന്നതു കണ്ടപ്പോൾ കാട്ടുകമ്പ് വെട്ടി ഏണിപോലെ വെച്ചുകെട്ടി മരത്തിൽ ചാരിവെച്ച് കയറി. വലിയ പഴങ്ങളുള്ള കമ്പിൽ ചേട്ടൻ കയറി. ചെറിയ പഴങ്ഹളുള്ള കമ്പിൽ അനുജനും കയറി. പഴങ്ങൾ തിന്നു വയറുനിറഞ്പ്പോൾ ചേട്ടൻ ഇറങ്ങി ഏണി എടുത്തു മാറ്റുകയും ചെയ്തു. അനുജൻ ഇറങ്ങാൻ നോക്കുമ്പോൾ ഏണി കാണുന്നില്ല. പിടിച്ചാൽ പിടിപറ്റാത്ത മരത്തിൽനിന്ന് ഇറങ്ങാൻ കഴിയാതെ അനുജൻ ചേട്ടച്ചാ നീ എന്നെ പറ്രിച്ചോ എന്ന് വിളിച്ചു കരഞ്ഞു. ഈ കരച്ചിൽ കേട്ട് ദയാലുക്കളായ പക്ഷികൾ പറന്നുവന്ന് അവരുടെ ചിറകിൽനിന്നും ഓരോ തൂവൽ കൊടുത്തു. അരയമകൻ തൂവലുകൾ ആഞ്ഞിൽക്കറകൊമ്ട് ശരീരത്തിൽ വച്ചു പിടിപ്പിച്ചു. അങ്ങനെ പറന്നു പോകുകയും ചെയ്തു.
ഇന്ന് ഗരുഡൻ എന്ന പക്ഷി കാണിക്കാരൻ ആണെന്നാണ് മലയമക്കൾ വിശ്വസിക്കുന്നത്. ഇന്നും വനാന്തരങ്ഹളിൽ മുഴങ്ങിക്കേൾക്കുന്ന ഗരുഡൻറെ ശബ്ദം വളരെ പ്രാധാന്യമുള്ളതാണ്  ഈ ശബ്ദം കേൾ്കുമ്പോൾ കിടന്നുറങ്ങുന്ന ആളുകൾ ചരിഞ്ഞുകിടക്കാണ്ട്. കുഞ്ഞുങ്ങളെ ആളുകൾ ചരിച്ചുകിടത്താറുണ്ട്. ഈ പക്ഷി വിളിക്കുമ്പോൾ മലർന്നു കിടക്കാൻ പാടില്ല. നെഞ്ചുവേദന ഉണ്ടാകുമെന്ന് കാണിക്കാർ വിശ്വസിക്കുന്നു.
===അട്ടപ്പാടി ആദിവാസി കഥകൾ===
====കുറുമ്പ കതെ====
പൻറ്യണ്ണ കാടുകെത്ത് കാത് കുള്ളണ്ണാനു മെല്ലെ മെല്ലെ കല്ലുരുട്ടി നടക്കത്. കാട്ട് വല എടുക്കുവാനൊട്ട സെല്ലട്ടൊ. നാഗ്ന് തൊടുതി കാട് കെത്ത്റേ. പൻറികാടു പണി എടുക്കാത്. കാടുക്ക് പൊയി കാടൊട്ട്ക്ക് റായി വെതക്കാത്. പൻറ്യണ്ണ കെത്താ വേലെ കെത്തിവന്ത കാളറായി പിട്ട് കാങ്കെ സൊപ്പു. കുള്ളണ്ണാനുക്ക് പരിപ്പുസാറ് അരിസോറു കല്ലുരുക്കി വരുവാന്ക്ക്. കാട് കെത്തിതീന്ത് തണ്ണ്യാടി പോന രണ്ടാള് നീരാടിപ്പോയി ഒൻറാൾക ഉരാലെ നെക്കെട്ടിന ഉരാലിനെ കെട്ടി മടുക്ക് ഇറാങ്കിന വസത്തെ. കുള്ളണ്ണ ഏട്ടി ഏറിനാൻ. ഏട്ടി ഏറീന്തായി ആളിനെ കൂട്ടി വന്തെ. കറി അമത്ത് ഊതക്ക് വരു കാട്ടി കുള്ളണ്ണു സൊല്ലി വരാത്. ബാലെ ബാലെ വെയിലെ പാത്ത് വാ കുള്ളണ്ണ കറിനെ നൊമ്പി വാ.
 
====മുഡുഗ കതെ====
ഒരു അവ്വോക്ക് എട്ട് മക്ക കളര്. അതില് ഏള് അണ്ണലാമാതങ്കേവ് കാടുക്ക് ഫോനാര്. അന്ത്യേ മാവ ഫകക്ക് ഫോനാര്. തിങ്കാങ്ക് തിത്ത് തണ്ണി കുടിത്ത് വന്താര്. പിന്നെ കാടുക്ക് ഫോയിര്. ഞതെങ്കെ വന്ത് മാവ ഫക കേട്ടോ. അക്കളെ അന്യേല അണ്ണനിക്ക് അങ്ങിനെ വെത്ത്ത് എമ്മ തൊട്ട നശിപ്പിനേര്. എന്ന് ശൊന്നാര്.
ഫിന്നെ മാവറ ഫകക്ക് താങേകെ ഫോന ഫോയി മാവ ഫാകട്ടി ഐ മരമണ്ടെലി ഇരിക്കാലെ. അപ്പ അതിലി തങ്കത്ര് ഇര്ത്രാ. ഫഗാ അലഗഗെ ഇല്ലെ. ഐ മരത്തില് ഒര് ഫാമ്പ് ഇരിന്താറ്. അത്ന്നാ കേട്ടോ അക്കളെ ഫാമ്പ് നീ എനാക്ക് എച്ചെ ആവൊ. എന്ത് ശൊല്ലിത്ത്. അക്കളെ അവ ഒരു  ഫെണ്ട് അറോന്ത. അക്കളെ ഫാമ്പ് ശരി എന്ത് ഫഗാ കൊട്ടുശി കൊടുത്തിത്.
ഫിന്നെ കൂരെക്കെ വന്ത് ഊറാങ്കിനാ. അത്രാലി താനെ ഫാമ്പ് അവളുക്കെ വത്ര്. വത്ര് ഫാമ്പ് ശുരതി എട്ത്ത് ഫോത്ത്. അളെ ല്യ ശടാങ്കരമ മടുക്കി എക്കിനാ. ഫാമ്പ് ഫത്രി കറി എടുരത് ബത്ര് കൊടുത്ത്. ഐ നേരത്ത തീറ്റി അതാത്ത് അവ്വെഗെ ഒരു മാസകളി കാട്ടി അവ ബെറ് ആനാ. എന്ത്ത്ത് ആളെനച്ച അരുമാസക്ക് വരമാട്ടെ എന്ത് ശൊല്ലി ഫോട് ശാപാരിക്ക ഫോനാ.
അക്കളെ അവനൊ അവളുത് എളു അണ്ണാലാ ഫോയി കെട്ടി ബത്രാറ്. അവ അണ്ണലാ കരെലി നൂറ് മൂട്ടെ എടുത്താ. അവളുത് തൊണ്ണു നൂറ്റമ്പത് മൂട്ടനാ അണ്ണാലാ ബർത്ത് എക്കിനാര്. ഒരു മൂട്ടെ എവ്വേക്കോ ഫറന്ത് ഫോത്താ. ഫോയി ഒരു കല്ലുകളെ ഫുക്കുത്ത്.
ആറുമാസ കളിത്ര്. ഫാമ്പ് വന്ത് അളെന്ന വന്ത് ഫാത്ത്ത്. അക്കളെ തന്ന ഫെണ്ട് കാണെ. അക്കളെ ഫാമ്പ് തന്ന് മച്ചാലെകരക്കെ ഫോക്ക.് ഫോയിക്കേക്കാട്ടി അവണാ ആളാനാച്ചോനാ ഉങ്ക്യവിട്ട് തണ്ണിക്ക് ഫോനാ. അക്കളെ അണ്ണാല ആളെക്ക് വിറെയെട്ടി തീ കത്തിഗി ആളെനെ കൊന്താര്. ഫിന്നെ അവ ആളെ ശത്ത ആളിലി താത്തെ താന്ന്വ് സത്ത.
ഫിന്നെ ഫരാത് ഫോനാ മൂട്ടെ ഫൊരിത്തത്, എന്ത്ത്ത് ബളാന്ത് തന്ന്വ് മാമ്മലാനെ ഫോയി ഫളിക്കേത്ത്ത്ത്. തണത് അവ്വെ അഫനാ ബോട്ട് എന്ത് കേക്ക്ത്. കോകാട്ടി മാലില അവൾ ബേട്ടെക്ക് ഫോനാര് എന്ത്. ഒളിശി ബെത്ത് കൊണ്ട് ശൊന്നാര്. ഫിന്നെ ഒരു മാസക്കളിന്ത ഫിന്നെവ് ബെത്ത്ത്. അക്കളെ അവര് ഇര്ന്താര് ഫാമ്പ്ന്ന എന്ന് ഇര്ന്താര്.
ഫിന്നെ ഫാമ്പ് അയ് ബെട്ടിക്ക് നുറ് മാമലേനമ് കൊന്നത്യ കടെച്ചി മാമന ഒരു തുമ്പ് കിടക്കാതെ ഒരാടി ശിത്ത്. അയ് മാമ മകന്ന ഫാമ്പ്ക്ക് കൊടുക്കേ എന്ന് ശൊല്ലിത്ത്. ഫിന്നെ എല്ലാ ശൊത്തന്നമാവാ ഫാമ്പ് കൊടുത്ത്. മാമനു കണെക്കു കനെ ബോടാ എന്ന കേട്ടത് ഫാമ്പ്. അക്കളെ അത് നൊവ് കൊടുത്ത്ത്. ഫിന്നെ ജീവനാവ് ബോടാ എന്ത് ശൊല്ലിത്ത്. അക്കളെ കൊച്ചേ ഫിട്ത്ത് മിജാല് ആയി നിലാവ്കേക് മറെത്ര്. അയ് മിജാലിനെനെ കിട്ാടാലെ എന്ത് ഫാമ്പ് നിലാവ്ണാ ഫോയി ഫിടിത്തത്. ഇത്ന്നെ ആണക്ക് ഒരു പ്രാവശ്യം ഫിടിക്കാത്.
ഈ കഥെ അയെട്ടി ഫോത്ത് അയെട്ടി ഇച്ചെട്ടി വന്ത്ത്.
 
==ആദിവാസിപ്പാട്ടുകൾ==
ശേഖരണം [[കെ. കെ. ബിജു]]
===മുള്ളക്കുറുമരുടെ പാട്ടുകൾ===
====നെല്ല് 1====
<poem>
ഒരുപിടി വിത്ത് വാരിയെറിഞ്ഞ്
കോരി വിളഞ്ഞ കാലം
ഒരു മുള വെട്ടി എമ്പതു ചീന്ത്
വേലി വളച്ചുംകെട്ടി
പൈവത പുക്കി വേലി തകർത്തു
നെല്ലത തിന്നുംകാലം
പൈവിനെ പിടിച്ചി തോണീലാക്കി
രാവണ നാട്ടില് കൊണ്ടു ചെന്ന്
ഏട്ടനൊരു കപ്പൊഴിക്ക്
അനിയനൊരു കപ്പൊഴിക്ക്
പുത്തൻ കപ്പൽ ഓടിപ്പെ
പഴയകപ്പൽ നിപ്പപ്പേ
ആടിയോടി വന്ന കപ്പൽ
എന്തെല്ലാം ചരക്കുണ്ട്
അക്ക് ചുക്ക് ചുക്കടക്ക
അടക്ക കത്രി കരണ്ടകം
ചെമ്പരുന്ത് ലൂല് വലിച്ച്
പച്ച കുപ്പിടി കണ്ണാടി
ആറ്റുവില്ല് അരങ്ങവില്ല്
പുതിയ ചെപ്പടി കണ്ണാടി
പച്ച കുപ്പിടി തെച്ചൊടിച്ച്
വിസ്തരിച്ച കാലം
</poem>
====നെല്ല് 2====
<poem>
പുതുമഴ പെയ്ത് ഉഴുത് പിടിച്ച്
പുഞ്ച വിതച്ച കാലം
കനിവിനിയെന്നൊരു നെല്ലും വിതച്ച്
മേനാക്കിയായൊരു നെല്ലു വിളഞ്ഞ്
മേനാക്കിയൊന്നൊരു നെല്ലു ചതിക്കാൻ
കാറുകൊണ്ടുണ്ടായ മഴയും തുടങ്ങി
കാറുകൊണ്ടുണ്ടായ മഴയെ ചതിക്കാൻ
പുൽകൊണ്ടു മേഞ്ഞൊരു പുരയും ചമഞ്ഞു
പുൽകൊണ്ടു മേഞ്ഞൊരു പുരനെ ചതിക്കാൻ
കാട്ടിൽ കരിംചെതല് ചാഞ്ഞും ചമഞ്ഞു
കാട്ടിൽ കരിംചെതലിനെ ചതിക്കാൻ
വീട്ടിൽ കരിങ്കോഴി താനുംചമഞ്ഞു
വീട്ടിൽ കരിങ്കോഴിതന്നെ ചതിക്കാൻ
കാട്ടിൽ കുറുനരിതാനും ചമഞ്ഞു
കാട്ടിൽ കുറുനരിതന്നെ ചതിക്കാൻ
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചമഞ്ഞു
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചതിക്കാൻ
കാറുകൊണ്ടുള്ള മഴയും ചമഞ്ഞു
ചൊക്ക ചൊക്ക നീയെടാ
കുറുക്കൻ വേട നക്കട
കുറുക്കൻ വേട നക്കൂല ഞാൻ
കോലായിമേ കെടന്നൊറങ്ങേയുള്ളൂ
ചെട്ടി ചെട്ടി നീയെടാ
പുള്ളീ നാട്ടി കുത്തെടാ
പുള്ളിയാട്ടി കുത്തൂല ഞാൻ
തോക്കും ചാരി നടക്കെയുള്ളൂ
അങ്ങനെ പറഞ്ഞു നടക്കുന്ന ചെട്ടീനെ
എന്തു പറഞ്ഞു ചതിക്കേണ്ടു
</poem>
 
== കടംകഥകൾ==
ശേഖരണം [[കെ. കെ. ബിജു]]<br>
ഒരു ജനതയുടെ സാംസ്കാരികത്തനിമ  കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ്
<poem>
അട്ടത്തൊരു മഞ്ഞപ്പല്ലൻ    - പഴക്കുല
എറയത്തൊരു കുണ്ടൻ വടി  - പാമ്പ്
എറയത്തൊരു ചെണ്ടമുറം  - കരടി
കോടിക്ക് ഒരു കുട്ടിക്കൊമ്മ  - ഗുളികൻ
ഒര് പിടി എരി എറിഞ്ഞാൽ എണ്ണിത്തീരാത്ത എരി  - നക്ഷത്രം
ആക്കും കേറാൻ പറ്റാത്ത ചങ്കരം വള്ളി  - മഴ
ഒരു പൊളി പിട്ട് നാടായനാട് മുഴുവനും പരക്കും - നെലവ് (നിലാവ്)
അട്ടത്തൊരു തുട്ടിക്കണ്ണൻ  - പൂച്ച
നാല് മെളത്തില് ഒരു പാമ്പ് കേറി - നുകത്തിൽ കയറിടുന്നത്
മൂന്ന് കുമ്പി കണ്ണാറ് നീ കണകുണമാക്കുണ  - കാളയും ഉഴവുകാരനും
തോട്ടത്തമ്മക്കു തോളോളം വള  - മുള /കവുങ്ങ്
മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു.
അക്കരെ പോത്തുവെട്ടി ഇക്കരെ മണം വന്നു- ചക്കപ്പഴം
മുറ്റത്തെ ചെപ്പിനടപ്പില്ല - കിണർ
കാട്ടിലൊരുകുള്ളി ചോര - മഞ്ചാടിക്കുരു
ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് - ചൂല്
ഞെട്ടില്ലാ വട്ടയില - പപ്പടം
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും
കുളിച്ചു വന്നാൽ വടിപോലെ നിക്കും - പപ്പടം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര - ചെരുപ്പ്
ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷുമുട്ട - കടുക്
ഒരു കുപ്പിയിൽ രണ്ടെണ്ണ - മുട്ട
പിടിച്ചാലൊരു പിടി അരിഞ്ഞാലൊരു മുറം - മുടി
ചെടിമേ കായ് കായ്മേ ചെടി - കൈതച്ചക്ക (പൈനാപ്പിൾ)
ആടുകേറാമല ആനകേറാമല ആയിരം കാന്താരി പൂത്തിറങ്ങി - നക്ഷത്രം
കാള കിടക്കും കയറോടും - മത്തങ്ങ
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ - അടക്ക
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റപോലെ - തവള
ഒരു കുപ്പിയിൽ രണ്ടു മഷി - കണ്ണ്
അമ്മയെ കുത്തി മകൻ മരിച്ചു - തീപ്പെട്ടി
മേലെ കുട നടു വടി അടി പാറ - ചേന
അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണ പന്തലിൽ - വാഴക്കുല
</poem>
 
== നാടൻ കളികൾ==
ഗ്രാമപ്രദേശമായ വാകേരിയിൽ അനേകം നാടൻകളികൾ ഒരു കാലത്ത് ഉണ്ടായിരുന്നു. അവയെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്.
===സാറ്റ്===
വിനോദത്തിനായി കളിക്കുന്ന ഒന്നാണിത്. തൂണോ, മരമോ  കുറ്റിയായി സങ്കല്പിച്ചാണ് എണ്ണുന്നത്. ഒരാൾ അമ്പതുവരെ എണ്ണുകയും മറ്റുള്ളവർ ഒളിക്കുകയും ചെയ്യുന്നു. ഒളിച്ചവരെ മുഴുവൻ ആളുകളേയും എണ്ണുന്ന വ്യക്തി കണ്ടുപിടിക്കണം. കുറ്റി യിൽ സാറ്റു വെക്കുന്നതുവരെ മറ്റൊരാളും സാറ്റു വെക്കാൻ പാടില്ല. ഒളിച്ചിരിക്കുന്നവർ എണ്ണുന്ന ആളെ കബിപ്പിച്ച് കുറ്റിയിൽ തൊടും . ഇങ്ങനെ തൊടുന്നതിനു സാറ്റുവെക്കുക എന്നു പറയും. ഇങ്ങനെ സംഭവിച്ചാൽ എണ്ണിയ ആൾ ഇരുപത്തഞ്ചു വരെ വീണ്ടും എണ്ണണം. എത്ര പേർ സാറ്റുവെച്ചോ അത്രയും തവണ ഇരുപത്തു വരെ എണ്ണണം, ഇത് തുടർച്ചയായി എണ്ണുകയാണ് പതിവ്. ആരും സാറ്റുവെച്ചില്ലെങ്കിൽ ആദ്യം കണ്ടു പിടിക്കപ്പെട്ടയാളാണ് എണ്ണേണ്ടത്. ഈ കളി എത്ര സമയം വേണമെങ്കിലും കളിക്കാം.
===അക്കുത്തിക്കുത്താന ===
കളിക്കുന്നവരെല്ലാം നിലത്തിരിക്കുകയും ഇരു കൈകളും നിലത്തു കമിഴ്ത്തി വെക്കുകയും ചെയ്യുന്നു. ഒരാൾ ഓരോരുത്തരുടേയും കൈപ്പുറത്തു തൊട്ടുകൊണ്ട് താഴെപറയുന്ന പാട്ടുകൾ പാടുന്നു. പാട്ട് അവസാനിക്കുമ്പോൾ ഏതു കൈയ്യിലാണോ തൊട്ടത് ആ കൈ മലർത്തണം വീണ്ടും പാട്ട് ആവർത്തിക്കുന്നു. ഇങ്ങനെ പലപ്രാവശ്യം ആകുമ്പോൾ മലർത്തിവെച്ച കൈയ്യിൽ പാട്ട് അവസാനിക്കുമ്പോൾ ആ കൈ പിൻവലിക്കും. രണ്ടു കൈയ്യും പിൻവലിച്ച ആൾ വിജയിക്കും. ഏറ്റവും അവസാനം കൈ അവശേഷിക്കുന്നയാൾ തോക്കുന്നു.
<poem>
1 അക്കുത്തിക്കുത്താന വരമ്പേ-
കയ്യേക്കുത്ത് കടുംകുത്ത്
ജീപ്പുവെള്ളം താറാവെള്ളം
താറാമക്കടെ കയ്യേലൊരു വാങ്ക്
2 അരിപ്പോ തരിപ്പോ
തോരണി മംഗലം
പരിപ്പു കുത്തി പാച്ചോറാക്കി
ഞാനുമുണ്ട് സീതയുമുണ്ട്
സീതേടപ്പന്റെ പേരെന്ത്
മുരിങ്ങക്കോല്
മുരിങ്ങക്കോലും തിന്നവളെ
മുന്നാഴി എണ്ണ കുടിച്ചവളെ
അക്കരെ നിക്കണ
കൊക്കോ പ്രാവിന്റെ
കയ്യോ കാലോ കൂച്ചി മടക്കി
കു-- ത്ത---ട്ടെ....
</poem>
===അണ്ടാചുണ്ട===
===കുട്ടിയും കോലും===
===തലമകളി===
===കബടികളി===
===കള്ളനും പോലീസും===
===വളപ്പൊട്ടുകളി===
 
===കല്ലുകളി===
===കക്ക്കളി===
===ഗോട്ടി കളി (വട്ടുകളി)===
===റാണിയും കോലും===
===കാടും വീടും===
===കുളം കര===
===കുലകുല മുന്തിരിങ്ങ===
===കണ്ണുകെട്ടിക്കളി===
===കുഴിപ്പന്ത്===
 
===അമ്മാനക്കളി===
 
<!--visbot  verified-chils->
<!--visbot  verified-chils->
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]-->