"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21008 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 77: വരി 77:
നാരായണ ജയ  നാരായണ ജയ<br>
നാരായണ ജയ  നാരായണ ജയ<br>


== പ്രഭാതത്തിന്‍   താളുകളില്‍ ==
== പ്രഭാതത്തിൻ   താളുകളിൽ ==
                
                
മിസിരിയ.റിന്‍ഷിന 9.ബി'''
മിസിരിയ.റിൻഷിന 9.ബി'''


പ്രഭാതമുണര്‍ന്നു   വസന്തം  പൊഴിഞ്ഞു
പ്രഭാതമുണർന്നു   വസന്തം  പൊഴിഞ്ഞു


മലമലര്‍കൊടികള്‍ പാറിപറന്നു
മലമലർകൊടികൾ പാറിപറന്നു


ആകാശമുട്ടുന്ന  തിരിപോലവളെന്നെ
ആകാശമുട്ടുന്ന  തിരിപോലവളെന്നെ


തൊട്ടു തൊട്ടെന്നെ  സ്പര്‍ശിച്ചപ്പോള്‍      
തൊട്ടു തൊട്ടെന്നെ  സ്പർശിച്ചപ്പോൾ      
                                
                                
വെളിച്ചത്തിന്‍   കാഠിന്യമായപ്പോള്‍ തന്നെയും
വെളിച്ചത്തിൻ   കാഠിന്യമായപ്പോൾ തന്നെയും


പൂക്കളുടെ  സൗരഭ്യമായി  തന്നില്‍              
പൂക്കളുടെ  സൗരഭ്യമായി  തന്നിൽ              
                          
                          
എങ്ങും  ഏകാന്തമുണര്‍ന്നു വാനില്‍
എങ്ങും  ഏകാന്തമുണർന്നു വാനിൽ


മനസ്സിന്റെ  താളങ്ങള്‍   പൊങ്ങിവന്നു
മനസ്സിന്റെ  താളങ്ങൾ   പൊങ്ങിവന്നു


ഉന്മേശമോടെ  ഉണര്‍ന്നിരുന്നു
ഉന്മേശമോടെ  ഉണർന്നിരുന്നു


പിന്നെയും  ആഹ്ലാദമായി വന്നു
പിന്നെയും  ആഹ്ലാദമായി വന്നു


നൊന്നോര്‍ത്തുപോയ്
നൊന്നോർത്തുപോയ്


ആ  വെളിച്ചത്തിന്‍ മേന്മകള്‍
ആ  വെളിച്ചത്തിൻ മേന്മകൾ


എങ്ങോ  മായും നേരത്തിങ്കല്‍
എങ്ങോ  മായും നേരത്തിങ്കൽ


  '''മിസിരിയ.റിന്‍ഷിന 9.ബി'''
  '''മിസിരിയ.റിൻഷിന 9.ബി'''




== മഴ ==
== മഴ ==


ഗായത്രി.ആര്‍ 9.എ
ഗായത്രി.ആർ 9.എ


         സംഗീതത്തിന്‍ തംമ്പുരു  മീട്ടുവാന്‍
         സംഗീതത്തിൻ തംമ്പുരു  മീട്ടുവാൻ
         മഴക്കാലമിങ്ങടുത്തുവന്നു
         മഴക്കാലമിങ്ങടുത്തുവന്നു
         കാര്‍മേഘമെന്നൊരു സുന്ദരിപൂവേ
         കാർമേഘമെന്നൊരു സുന്ദരിപൂവേ
         നിന്റെ  ഇതളുകള്‍ ഭൂമിയില്‍ അറ്റുവീഴുമ്പോള്‍
         നിന്റെ  ഇതളുകൾ ഭൂമിയിൽ അറ്റുവീഴുമ്പോൾ
         എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
         എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
         നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
         നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
         നിന്‍ സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തില്‍
         നിൻ സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തിൽ
         കുളിരണിയുകയായിരുന്നുവോ  ഭൂമി
         കുളിരണിയുകയായിരുന്നുവോ  ഭൂമി
         നിന്‍ ഇതളുകള്‍ എന്നെ  നോക്കി
         നിൻ ഇതളുകൾ എന്നെ  നോക്കി
         ചിരിക്കുകയാണോ  കരയുകയാണോ
         ചിരിക്കുകയാണോ  കരയുകയാണോ
         അറിയില്ലെനികൊന്നുമറിയില്ല
         അറിയില്ലെനികൊന്നുമറിയില്ല
         നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
         നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
         ചുമയാവട്ടെ  എന്നില്‍ പ്രതീക്ഷകളുണര്‍ത്തുന്നു
         ചുമയാവട്ടെ  എന്നിൽ പ്രതീക്ഷകളുണർത്തുന്നു
         ഇനിയും  വരില്ലേ  നീ  ഭൂമിയില്‍
         ഇനിയും  വരില്ലേ  നീ  ഭൂമിയിൽ
         എന്നില്‍ കളിരണിയിക്കുവാന്‍
         എന്നിൽ കളിരണിയിക്കുവാൻ




വരി 135: വരി 135:
ഷബാന. എ, വിചിത്ര. വി, 9.ഇ.
ഷബാന. എ, വിചിത്ര. വി, 9.ഇ.
     '''                       
     '''                       
  '''മന്ദാര മധുരിമയാല്‍ പുളകമണിഞ്ഞ്'
  '''മന്ദാര മധുരിമയാൽ പുളകമണിഞ്ഞ്'
  മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി
  മന്ദ മാരുതൻ തൻ കൈത്തൊട്ടിലിലാടി
  കേരവും കൈതയും കശുവണ്ടിയും
  കേരവും കൈതയും കശുവണ്ടിയും
  മാവും പ്ലാവും ഒത്തുകൂടുന്ന  
  മാവും പ്ലാവും ഒത്തുകൂടുന്ന  
             വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍
             വാനോളമുയരത്തിൽ നിത്യൈശ്യര്യത്തിൻ
               വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും
               വർണ്ണകൊടി വീശുന്ന നാടൻ പനകളും
  നിലാവിന്‍ പൊന്നൊളി  തൂവുന്ന
  നിലാവിൻ പൊന്നൊളി  തൂവുന്ന
  പാലൊളി ച്രന്ദിയു‌ം
  പാലൊളി ച്രന്ദിയു‌ം
             തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
             തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
വരി 152: വരി 152:
അ‍‍ഞ്ജലി  9.A
അ‍‍ഞ്ജലി  9.A


കളകളം  പാടി  ഒഴുകും  പെണ്ണെ  നിന്‍   ഉറവിടം  എവിടെ
കളകളം  പാടി  ഒഴുകും  പെണ്ണെ  നിൻ   ഉറവിടം  എവിടെ


യാദനകളെല്ലാം  വഹിച്ചു  നീ  വേഗത്തില്‍   പോവുകതെങ്ങോട്ട്
യാദനകളെല്ലാം  വഹിച്ചു  നീ  വേഗത്തിൽ   പോവുകതെങ്ങോട്ട്


വെള്ളി കൊലുസിന്‍ നാദം  പോല്‍ വെള്ളാരം  കല്ലില്‍ തട്ടി താളം തുളുമ്പിയും
വെള്ളി കൊലുസിൻ നാദം  പോൽ വെള്ളാരം  കല്ലിൽ തട്ടി താളം തുളുമ്പിയും


ആരെയോ  തഴുകി  ഉണര്‍ത്താന്‍ ഓളതരിവള  ഇളക്കി  കൊണ്ടും
ആരെയോ  തഴുകി  ഉണർത്താൻ ഓളതരിവള  ഇളക്കി  കൊണ്ടും


പച്ചപുല്‍മേട്ടിലെ വെള്ളരി  പൂവിനെ  ചുംബിച്ചും
പച്ചപുൽമേട്ടിലെ വെള്ളരി  പൂവിനെ  ചുംബിച്ചും


പരല്‍മീനിനെ കൊഞ്ചിച്ചു കൊണ്ടും  പോവുകതെങ്ങോട്ട്
പരൽമീനിനെ കൊഞ്ചിച്ചു കൊണ്ടും  പോവുകതെങ്ങോട്ട്


നിന്‍ ഒഴുക്ക്  കാണുമ്പോള്‍ എന്‍ മനമാകെ  ഇളം തേന്‍ കിനിയുന്നു
നിൻ ഒഴുക്ക്  കാണുമ്പോൾ എൻ മനമാകെ  ഇളം തേൻ കിനിയുന്നു


ആ  കള്ളകാറ്റ്  നിന്‍ കാതില്‍ മന്ത്രിച്ചതെന്ത്
ആ  കള്ളകാറ്റ്  നിൻ കാതിൽ മന്ത്രിച്ചതെന്ത്


ആ  കാര്യം  എന്‍ കാതില്‍   ചോല്ലിയിട്ടു  പോവൂ........  
ആ  കാര്യം  എൻ കാതിൽ   ചോല്ലിയിട്ടു  പോവൂ........  






== വിടവാങ്ങല്‍' ==
== വിടവാങ്ങൽ' ==




ഊര്‍മ്മിള
ഊർമ്മിള
പത്താം തരം: എഫ്.
പത്താം തരം: എഫ്.


വരി 183: വരി 183:
ഞങ്ങളെ വിട്ടകന്നോ.......
ഞങ്ങളെ വിട്ടകന്നോ.......


സ്വര്‍ഗത്തിന്‍ വാതില്‍
സ്വർഗത്തിൻ വാതിൽ


നിനക്കായ് തുറന്നുവോ ?
നിനക്കായ് തുറന്നുവോ ?


നിന്‍ ദേഹി  നിന്‍ ദേഹം
നിൻ ദേഹി  നിൻ ദേഹം


വിട്ടകന്നു പോയോ?
വിട്ടകന്നു പോയോ?


മരണക്കിടക്കയില്‍ കിടന്നൊരാ
മരണക്കിടക്കയിൽ കിടന്നൊരാ


നേരത്ത്
നേരത്ത്


നിന്‍ ജീവനായ് എന്നുമേ  
നിൻ ജീവനായ് എന്നുമേ  


ഞങ്ങള്‍ കേണു.
ഞങ്ങൾ കേണു.


ആയിരം പേരുടെ ഹൃദയത്തിന്‍
ആയിരം പേരുടെ ഹൃദയത്തിൻ


പ്രാര്‍ത്ഥനയും വേദനയും
പ്രാർത്ഥനയും വേദനയും


എന്തേ ദൈവം കേള്‍ക്കാഞ്ഞു...
എന്തേ ദൈവം കേൾക്കാഞ്ഞു...


ഇന്നു നിന്‍ വിരഹദു:ഖ  -
ഇന്നു നിൻ വിരഹദു:ഖ  -


ത്തിന്‍ വേദനയില്‍
ത്തിൻ വേദനയിൽ


കണ്ണുനീര്‍ പൊഴിക്കുന്നു
കണ്ണുനീർ പൊഴിക്കുന്നു


ഞങ്ങളെല്ലാം ...
ഞങ്ങളെല്ലാം ...


ദൈവത്തിന്‍ സന്നിധിയില്‍
ദൈവത്തിൻ സന്നിധിയിൽ


എത്തി നീയെങ്കിലും
എത്തി നീയെങ്കിലും
വരി 219: വരി 219:
തോഴാ നിന്നാത്മശ്ശാന്തിക്കായ്
തോഴാ നിന്നാത്മശ്ശാന്തിക്കായ്


പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....
പ്രാർത്ഥിപ്പൂ ഞങ്ങൾ .....


(19/08/2010 - ന്  മരണമടഞ്ഞ  '''ശരത്ത്''' -  (എട്ടാം തരം) -ന്‍റെ ഓര്‍മ്മക്ക് )
(19/08/2010 - ന്  മരണമടഞ്ഞ  '''ശരത്ത്''' -  (എട്ടാം തരം) -ൻറെ ഓർമ്മക്ക് )


ഊര്‍മ്മിള
ഊർമ്മിള


പത്താം തരം: എഫ്.
പത്താം തരം: എഫ്.
<!--visbot  verified-chils->