പോകുവാനേറെയുണ്ടി ജീവിത പാതതൻ ഇടവഴി- നളിൽ തെല്ലു മുടന്തി ഞാ- ൻ കടന്നൊന്നു പോകട്ടെ..
വിധി വേലികെട്ടിതിരിച്ചൊ- രി ഇടവഴികളിൽ മേടു० കുഴികളു० താണ്ടി ഞാൻ
പോകട്ടെ..
കനവുകൾ മുളളുകളായ്
നെഞ്ചിൽ തറച്ചേക്കാ० മു- റിവുകൾ മായാതിരുന്നേ- ക്കാ०,എങ്കിലുമി പാത
താണ്ടുവാൻ എനിക്കേറെ
ദൂരമുണ്ടന്നതു० ഉണ്മകൾ..
ഇടവഴി പലവഴി പിരിയുന്ന
നേരത്തും കടമകൾ മാടിവിളിക്കുന്നു നിത്യവു०.
തെല്ലും മടിക്കാതെ ചെയ്- തുതീർക്കാനുണ്ട് പലതു०
കനവുകൾ മാത്രമാണെ-
ങ്കിലു०..!