കാവും കുളവും കായലോളങ്ങൾ താൻ കാതിൽ ചിലപുന് കാറ്റും
കാടു കൾ ക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂത കാലത്തിന്റെ സാക്ഷിയം
അമ്മയാം, വിശ്യപ്രകൃതി നമുക്ക് തന്നെ സൗഭാഗ്യം
നന്നിഇല്ലതാതിരസകാരിചൂ നമ്മൾ
നന്മ മനസ്സിൽ ഇല്ലാതവർ മുത്തിനെ പോലും കരി ക് ട്ടാ യാക്കണ്ട.
ബുദ്ധി ഇല്ലാതവർ നമ്മൾ കരിരു മ്പിന്റെ ഹൃദയമെത്രയോ
കവുകൾ വെട്ടി തെളിയിച്ചു
കടര ചിത്ത പക്ഷികൾ
കാണാമറയതുളിച്ചു
വള്ളി കൾ ചുറ്റി പിണ ച്ചു പടർന്നു വനമരചില്ല കൾ തോറും
പൂത്തു നിന്നൊരു ഗദകാലസൗരഭ്യ
പൂരീതവർണ്ണ പുഷ്പങ്ങൾ
ഇന്നിനി തുർ ലഭിയം മാമ രാചില്ല കൾ ഒന്നാകെ നാം വെട്ടി വിയു ത്തി.
എത്ര കുളത്തിൽമണ്ണിട്ടു മൂടി നാം
മിത്തിരി ഭൂമിക്കു വേണ്ടി