"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം:kavi1.jpg]] | |||
<br/><font color=red>'''ഉഷസ്സിന്റെ രഥവും കാത്ത്........'''</font> | <br/><font color=red>'''ഉഷസ്സിന്റെ രഥവും കാത്ത്........'''</font> | ||
<br/><font color=purple>'''-കവിത - | <br/><font color=purple>'''-കവിത - ആർ.പ്രസന്നകുമാർ - 17/04/2010'''</font> | ||
<br/><font color=green> | <br/><font color=green> | ||
{ | {ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.} | ||
<br/><font color=blue> | <br/><font color=blue> | ||
<br/>വന്നുവോ, മനസ്സിന്റെ | <br/>വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം | ||
<br/>പൊന്നലുക്കിന്റെ കുടയും | <br/>പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...? | ||
<br/>പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ | <br/>പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ | ||
<br/>കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും - | <br/>കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും - | ||
<br/> | <br/>യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും | ||
<br/>ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു | <br/>ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...! | ||
<br/> | <br/>ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ | ||
<br/>ഗതിവിഗതികളറിയാതുഴറിക്കേണു താഴും- | <br/>ഗതിവിഗതികളറിയാതുഴറിക്കേണു താഴും- | ||
<br/> | <br/>യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും | ||
<br/>യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....! | <br/>യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....! | ||
<br/> | <br/>എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ | ||
<br/>അവികലം | <br/>അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും | ||
<br/> | <br/>വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ | ||
<br/>നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....! | <br/>നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....! | ||
<br/> | <br/>എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ | ||
<br/> | <br/>മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി- | ||
<br/>ച്ചതിസാനന്ദം സോപാനതലേ | <br/>ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ- | ||
<br/>മതികലയായ് വാഴിച്ചു | <br/>മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....! | ||
<br/> | <br/>ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ- | ||
<br/>ചൂടാപ്പൂ ചൂടിച്ചു ഓമലേ, | <br/>ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം. | ||
<br/>തേരൊച്ച കാത്തു | <br/>തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ- | ||
<br/>തേരെവിടെ..? | <br/>തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന- | ||
<br/>പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല - | <br/>പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല - | ||
<br/> | <br/>പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?</font> | ||
<!--visbot verified-chils-> |
11:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഉഷസ്സിന്റെ രഥവും കാത്ത്........
-കവിത - ആർ.പ്രസന്നകുമാർ - 17/04/2010
{ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.}
വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം
പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...?
പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ
കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും
ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...!
ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ
ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും
യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും
വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ
നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി-
ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ-
മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....!
ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ-
ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം.
തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ-
തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന-
പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?