"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:kavi1.jpg]]
<br/><font color=red>'''ഉഷസ്സിന്റെ രഥവും കാത്ത്........'''</font>
<br/><font color=red>'''ഉഷസ്സിന്റെ രഥവും കാത്ത്........'''</font>
<br/><font color=purple>'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010'''</font>
<br/><font color=purple>'''-കവിത - ആർ.പ്രസന്നകുമാർ - 17/04/2010'''</font>
<br/><font color=green>
<br/><font color=green>
{ചിന്തകള്‍ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകള്‍ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയില്‍ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേള്‍ക്കുന്നു. അവസാനം അവള്‍ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നു.}
{ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.}
<br/><font color=blue>
<br/><font color=blue>
<br/>വന്നുവോ, മനസ്സിന്റെ മലര്‍മുറ്റത്തില്‍ മൂകമോഹം
<br/>വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം
<br/>പൊന്നലുക്കിന്റെ കുടയും നിവര്‍ത്തി മെല്ലെ കാത്തിരുന്നുവോ...?
<br/>പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...?
<br/>പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങള്‍
<br/>പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ
<br/>കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
<br/>കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
<br/>യാമത്തിന്‍ നിത്യ നിമിഷാര്‍ദ്ധസ്പന്ദനത്തില്‍ നിന്നെന്നും
<br/>യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും
<br/>ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവര്‍ണ്ണം...!
<br/>ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...!
<br/>ഗീതത്തിന്‍ ചിറകുമായാത്തുടിപ്പുകള്‍ വിഹായസ്സില്‍
<br/>ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ
<br/>ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
<br/>ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
<br/>യുഗത്തിന്‍ കാപഥ പഥികന്‍ ഞാനീ ജീവ ഭാണ്ഡവും
<br/>യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും
<br/>യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
<br/>യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
<br/>എന്‍ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
<br/>എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
<br/>അവികലം കൂട്ടിച്ചേര്‍ത്ത സാഗരവീചികളെന്നും
<br/>അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും
<br/>വിദ്വേഷസീല്‍ക്കാരവുമായെന്റെ കര്‍ണ്ണജിഹ്വകളിലെ
<br/>വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ
<br/>നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
<br/>നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
<br/>എന്‍ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
<br/>എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
<br/>മാര്‍ഗേ ഞാനെന്റെ കരള്‍ നെയ്ത നിചോളം വിരിച്ചാനയി-
<br/>മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി-
<br/>ച്ചതിസാനന്ദം സോപാനതലേ സര്‍വ്വാംഗവിഭൂഷാ-
<br/>ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ-
<br/>മതികലയായ് വാഴിച്ചു സ്വീകരിച്ചര്‍ഘ്യമേകാം....!
<br/>മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....!
<br/>ചുടുനെടുവീര്‍പ്പുകളില്‍ ഞാനെന്റെയഭിനിവേശ-
<br/>ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ-
<br/>ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിന്‍ മഞ്ജു കൂന്തലിലാദ്യം.
<br/>ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം.
<br/>തേരൊച്ച കാത്തു വലഞ്ഞയെന്‍ മാനസപീയൂഷമേ-
<br/>തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ-
<br/>തേരെവിടെ..? ഭവതിയെന്‍ തിടുക്ക ഹേതുവാല്‍ നഗ്ന-
<br/>തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന-
<br/>പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
<br/>പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
<br/>പാദങ്ങള്‍ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?</font
<br/>പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?</font>
 
<!--visbot  verified-chils->

11:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം


ഉഷസ്സിന്റെ രഥവും കാത്ത്........
-കവിത - ആർ.പ്രസന്നകുമാർ - 17/04/2010
{ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.}

വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം
പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...?
പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ
കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും
ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...!
ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ
ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും
യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും
വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ
നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി-
ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ-
മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....!
ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ-
ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം.
തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ-
തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന-
പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?