"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത് താഴി…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത്
ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത്-
                                                                  ഫൈഖ ജാഫര്‍ (X B)




വരി 29: വരി 30:
ജന്മമത്രയും തേങ്ങിയിപ്പുസത്കം
ജന്മമത്രയും തേങ്ങിയിപ്പുസത്കം
സ്വന്തമാക്കാന്‍  കൊതിപ്പിതില്ലാരുമേ
സ്വന്തമാക്കാന്‍  കൊതിപ്പിതില്ലാരുമേ
                                        കുര്‍മ്മ ദ്രഷ്ടി തന്‍ കാഴ്ച്ച മങ്ങുന്നവര്‍
                              കുര്‍മ്മ ദൃഷ്ടി തന്‍ കാഴ്ച്ച മങ്ങുന്നവര്‍
                               സകല വിജ്ഞാന കോശകേദാരള്‍
                               സകല വിജ്ഞാന കോശകേദാരള്‍
                               ഭാരമുള്ള തന്‍ഗേഹത്തില്‍ നിന്നുടന്‍
                               ഭാരമുള്ള തന്‍ഗേഹത്തില്‍ നിന്നുടന്‍
വരി 59: വരി 60:
                               കയ്യാല്‍ മുഖം താങ്ങികാത്തിരുന്നു
                               കയ്യാല്‍ മുഖം താങ്ങികാത്തിരുന്നു
നിത്യവും കാണും പകല്‍പേക്കിനാവുപോല്‍
നിത്യവും കാണും പകല്‍പേക്കിനാവുപോല്‍
വ്യര്‍ഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു  
വ്യര്‍ഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു
                                                          ചുരുണ്ടുകൂടി വീണ്ടു
മൊന്നുറങ്ങീടാന്‍ തുടങ്ങിന്നവര്‍‌ഒന്നുണര്‍ത്തീയാകേകരം  
മൊന്നുറങ്ങീടാന്‍ തുടങ്ങിന്നവര്‍‌ഒന്നുണര്‍ത്തീയാകേകരം  
                                                              മുകര്‍ന്നീടുന്നടുകില്‍
മുകര്‍ന്നീടുന്നടുകില്‍ ഓര്‍ക്കുക നല്ലൊരൂ പുണ്യമല്ലെയ?
ഓര്‍ക്കുക നല്ലൊരൂ പുണ്യമല്ലെയ?

10:57, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത്-

                                                                  ഫൈഖ ജാഫര്‍ (X B)


താഴിട്ടട‍ച്ചൊരീ ചില്ലലമാരയില്‍ ചാഞും ചെരിഞ്ഞും ചടഞ്ഞുടങ്ങി ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ ചുക്കുചുമവക്കുന്ന പുസ്തകങ്ങള്‍.

                             അക്ഷരത്താഴിന്റെയോര്‍മയില്‍നിന്നുട-
                             നെത്തിനോക്കീ ശബ്ദതാരാവലി
                             ഒന്നുവന്നൊന്നെടുത്തൊന്നുനൊകീടുകില്‍
                             ‍‍‍ജന്‍മം സഫലമെന്നാഗ്രഹച്ചു.

പൊട്ടിയകണ്ണടച്ചോട്ടിലൂ‌ടിന്നൊരു കൊച്ചനാം പുസ്ത്കമെത്തിനോക്കി ആടിയുലഞ്ഞൊരു രുദ്രാക്ഷംമാലയായ് എന്നിലൂടെ നടത്തമായി.

                             പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ
                             ചരിത്ര്യഖ്യായിക തേങ്ങുകയായ്
                             ലെന്റെയീ ജന്‍മമോ വ്യര്‍ഥമായി

പുസ്തകത്താളിന്റെയക്ഷരത്തിന്‍മാവിന്‍ ചോട്ടിലിരുന്നു മജീദുതേങ്ങി കൂടെകളിക്കാന്‍ സുഹറയുമില്ലല്ലൊ? കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ?

                             ജീവിതം തന്നെയും കടലാസുതുണ്ടി
                             ലേക്കക്ഷരമായിത്തളച്ചുവച്ചു
                             കരിയുഗത്തിന്റെ കഥകള്‍ പറഞ്ഞിടാന്‍
                             "ആന്‍"അവള്‍ കാത്തിരിപ്പുതുണ്ടേ

അഗ്നികെട്ട തന്‍ പക്ഷമൊതുക്കിയും അഗ്നിയാകുമീയക്ഷയം നോക്കിയും ജന്മമത്രയും തേങ്ങിയിപ്പുസത്കം സ്വന്തമാക്കാന്‍ കൊതിപ്പിതില്ലാരുമേ

                             കുര്‍മ്മ ദൃഷ്ടി തന്‍ കാഴ്ച്ച മങ്ങുന്നവര്‍
                             സകല വിജ്ഞാന കോശകേദാരള്‍
                             ഭാരമുള്ള തന്‍ഗേഹത്തില്‍ നിന്നുടന്‍
                             പാഞ്ഞുപോകും ചിതളിനെ മോക്കയായ്.

ഇല്ല പഴയ ചിലമ്പുകലമ്പലു ഓട്ടുവളത്തന്‍ തുടിക്കും നടക്കും വയ്യ പുതവും ഗതികെട്ടുറങ്ങായായ് ഇല്ല പഴയ ചിലമ്പുകലമ്പലും ഓട്ടുവളതന്‍ തുടിക്കും നടുക്കും വയ്യ പൂതവും ഗതികെട്ടുറങ്ങയായ് പൊന്‍ക്കിനാക്കളിലേക്കാന്തതുമായി കഥകളേറെപ്പറഞ്ഞു രസിക്കാന്‍

                             കരളടക്കി വിതുമ്പുന്ന കാഥികള്‍
                             കളി തമാശക്കു വേദിയൊരുക്കിടാ
                             തൊരു വിശാദത്തിനെരിയപന്നസ്പന്ദനം
                             വാക്കുകള്‍ക്കുമതിരുകടനൊരീ

ചിന്തതന്‍ ബൃഹത്താകും കവിതകള്‍ വീര്‍പ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ വീര്യമാരുമറിയാതെ പോകുകയോ? കേട്ടുടുത്തൊരു പാദത്തിന്‍ സപ്നന്ദനം

                             കരളിടുപ്പിന്നടക്കിയിക്കൂട്ടുകാര്‍
                              തെല്ലുനേവും നിന്നൊന്നു നോക്കീടാ
                             തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും
                             വലിയവാതില്‍തുറന്നു ചെന്നീടുകില്‍

നിറമുണര്‍ത്തുന്ന കൂട്ടുകാരുണ്ടത്രേ വെറുതെയൊന്നു പറയുകവേണ്ടുനാം അണിനിരന്നിചും മിന്നിലറിവുകള്‍ ദീര്‍ഘമായൊന്നു നിശ്വാസവും ചെയ്തിട്ടു

                              കയ്യാല്‍ മുഖം താങ്ങികാത്തിരുന്നു

നിത്യവും കാണും പകല്‍പേക്കിനാവുപോല്‍ വ്യര്‍ഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു മൊന്നുറങ്ങീടാന്‍ തുടങ്ങിന്നവര്‍‌ഒന്നുണര്‍ത്തീയാകേകരം

മുകര്‍ന്നീടുന്നടുകില്‍ ഓര്‍ക്കുക നല്ലൊരൂ പുണ്യമല്ലെയ?