മരമുണ്ടെങ്കിൽ പാരിൽ നീളെ തണലുവിരിച്ചു നിരന്നീടും. മഴക്കാറുണ്ടെങ്കിൽ മാനം നോക്കി മയിലുകൾ പീലി വിടർത്തീടും. പൂവുണ്ടെങ്കിൽ പൂമ്പൊടി തേടി വണ്ടുകൾ പാറിയടുത്തീടും. പുഴയുണ്ടെങ്കിൽ മീനുകളെല്ലാം നീന്തിക്കളിച്ചു രസിച്ചീടും. സുന്തരമാമീ പരിസ്ഥിയെ കാത്തീടണം നാമെപ്പോഴും.