കൊറോമ നാടുവാണീടും കാലം മനസ്സിലാശങ്കയേറും നേരം. തിക്കുും തിരക്കുും ബഹളമില്ല. വാഹനാപകടം തീരെയില്ല. വട്ടം കൂടാനും കുുടിച്ചിടാനും, നാട്ടിൻപുറങ്ങളിൽ ആരുമില്ല ജങ്കുുഫുഡുണ്ണുന്ന ചങ്കുുകൾക്ക്, കഞ്ഞികുുടിച്ചാലും സാരമില്ല. കല്ലെറിയാൻ റോഡിൽ ജാതയില്ല കല്യാണത്തിനോ ജാഡയില്ല. നേരമില്ലെന്ന പരാതിയില്ല. ആരുമില്ലെന്ന തോന്നലില്ല. എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ. കള്ളൻ കൊറോണ തള൪ന്നു വീഴും. എല്ലാരുമൊന്നായ് ചേ൪ന്നുനിന്നാൽ, നന്നായി നമ്മൾ ജയം വരിക്കും.