സൂക്ഷ്മതയുടെ അനന്ത - തയിൽ നിന്ന് മർത്യൻ്റെ മേനിയിൽ കിരീടരൂപത്താ- ലുള്ള നീ നുഴഞ്ഞപ്പോൾ ആരറിഞ്ഞു സന്തുലിത- മാറ്റിമറിക്കാൻ തുനിഞ്ഞ - വനാണെന്ന് ! ഹൃദയാന്തരത്തിൽ നിന- ക്ക് പ്രവേശനമില്ല കീടമേ ആർക്കും നീയാൽ മൃതി - യിൽ നിന്ന് മുക്തിയില്ലെ - ങ്കിലും ഈ വിശ്വം നിൻ്റെ വിഷത്താൽ അപായം തൂകില്ല! തമസ്സിലേക്ക് നീ നയിച്ചാലും നേരിൻ്റെ തെളിച്ചത്തോടെ ഞങ്ങൾ തേരിലേറി വരും... ഇത് നിൻ്റെ അന്ത്യം! എൻ്റെ ഹൃത്തിലെ പകയുടെയും...