ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം (മൂലരൂപം കാണുക)
15:15, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ചരിത്രം
വരി 47: | വരി 47: | ||
അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്‍െറയും വിദ്യാലയാധികൃതരുടേയും നടപടിയില്‍ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരന്‍െറ മകള്‍ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെണ്‍പ്പള്ളിക്കൂടത്തില്‍ അയ്യന്‍കാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവര്‍ണ്ണ വിദ്യാര്‍ത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാന്‍ കൊണ്ടിരുത്തി. വിദ്യാലയാധികൃതര്‍ക്കും സവര്‍ണ്ണര്‍ക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രശ്നമായി, നാടെങ്ങും വര്‍ഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപിച്ചു. | അന്ന് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാര്‍ക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലംതിരുനാള്‍ മഹാരാജാവിന്‍െറ പ്രജാസഭയില്‍ അംഗമായിരുന്ന ദീര്‍ഘദര്‍ശിയായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്‍െറയും വിദ്യാലയാധികൃതരുടേയും നടപടിയില്‍ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരന്‍െറ മകള്‍ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെണ്‍പ്പള്ളിക്കൂടത്തില്‍ അയ്യന്‍കാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവര്‍ണ്ണ വിദ്യാര്‍ത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാന്‍ കൊണ്ടിരുത്തി. വിദ്യാലയാധികൃതര്‍ക്കും സവര്‍ണ്ണര്‍ക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രശ്നമായി, നാടെങ്ങും വര്‍ഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപിച്ചു. | ||
'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ല്‍ അവശജനവിഭാഗങ്ങള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂള്‍ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തില്‍ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓര്‍മ്മക്കായി വിദ്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. | |||
പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന് പോറ്റിയുമായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |