നാടിനെ പച്ച പുതപ്പിക്കുവാൻ നിത്യേന പാടത്തു കഷ്ടമനുഭവിക്കും കർഷകർ ഹാളിൽ കാത്തിരിക്കുമ്പോൾ സ്വയം നഷ്ടപ്പെടുത്തുന്നു സ്വന്തമാം പുഞ്ചിരി ചോറിൻ മണവും ചേലൊത്ത കായ്കനികൾ നിറയും തോടും നല്കീടും ദേവതകൾ കറ്റുകടക്കാതെ ഹാളിൽ ആര്യൻ തൻ ചൂടിൽ മുങ്ങി മരിക്കുന്ന ദേവതകൾ എങ്ങുപോയ് .....എങ്ങുപോയ് എൻ ഹൃത്തിനന്ദ - മേകിയ വെള്ളരിത്തോട്ടത്തിൻ ഉടമകൾ എങ്ങുപോയ് .....എങ്ങുപോയ് എൻ കൺകുളിർ പ്പച്ച കയ്പ് തൻ പന്തൽ പച്ചപ്പുതപ്പുകൾ നാടിനെ പച്ച പുതപ്പിക്കാം നമുക്കിനി നഷ്ടമായൊരി പുഞ്ചിരി വീണു മി ചുണ്ടിലണിഞ്ഞു കൊണ്ടാത്മാ ഹൃത്തിൽ ഫലങ്ങൾ പരസ്പരം പങ്കുവെയ് ക്കാം