"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:




ആൾത്തിരക്കൊഴിഞ്ഞൊരാ ഉത്സവനഗരിയാകുന്നിതാ മമ വിധിവൈവിധ്യം . . . . നിശാസഞ്ചാരിയാമെൻ സഹചാരികളായ് അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ കൺകളിറുക്കി , വയർരുക്കിയമർത്തി , പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ
ആൾത്തിരക്കൊഴിഞ്ഞൊരാ  
ഉത്സവനഗരിയാകുന്നിതാ  
മമ വിധിവൈവിധ്യം . . . .  
നിശാസഞ്ചാരിയാമെൻ സഹചാരികളായ്  
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . .  
. പലതായ ആവർത്തനങ്ങളുളവാക്കിയ
നൊമ്പരങ്ങൾ  
കൺകളിറുക്കി , വയർരുക്കിയമർത്തി ,  
പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ


അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . ഉത്സവവീഥികൾ തൻ തോരണങ്ങൾ ( മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ് കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ എൻ കാലടികൾ പരതി പിന്തുടരുന്നു . . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . . വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി കാമനിർവൃതിക്കൊരിരയാകാൻ ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ?
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .  
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .  
ഉത്സവവീഥികൾ തൻ തോരണങ്ങൾ  
മറയാക്കിടും നിരവധിയാം  
മിഴികളെന്നിലേക്കായ്
കൂരമ്പുകൾ തെറുത്തീടുന്നു ,  
പലതായ നിഴലുകൾ  
എൻ കാലടികൾ പരതി പിന്തുടരുന്നു .
. പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ  
പോലുമേ അന്ധകാരം കലർത്തുന്നു . . .  
വിറക്കുന്നിതെൻ കരങ്ങൾ ,  
വിതുമ്പുന്നിതെൻ അധരങ്ങൾ . . .
നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . .  
ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ  
ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ  
പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി  
കാമനിർവൃതിക്കൊരിരയാകാൻ  
ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ?





14:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുളിൽ ഒരു തിരി നാളമായി



ആൾത്തിരക്കൊഴിഞ്ഞൊരാ
ഉത്സവനഗരിയാകുന്നിതാ
മമ വിധിവൈവിധ്യം . . . .
നിശാസഞ്ചാരിയാമെൻ സഹചാരികളായ്
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . .
. പലതായ ആവർത്തനങ്ങളുളവാക്കിയ
 നൊമ്പരങ്ങൾ
കൺകളിറുക്കി , വയർരുക്കിയമർത്തി ,
പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ

അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .
ഉത്സവവീഥികൾ തൻ തോരണങ്ങൾ
 മറയാക്കിടും നിരവധിയാം
മിഴികളെന്നിലേക്കായ്
 കൂരമ്പുകൾ തെറുത്തീടുന്നു ,
പലതായ നിഴലുകൾ
എൻ കാലടികൾ പരതി പിന്തുടരുന്നു .
 . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ
പോലുമേ അന്ധകാരം കലർത്തുന്നു . . .
വിറക്കുന്നിതെൻ കരങ്ങൾ ,
വിതുമ്പുന്നിതെൻ അധരങ്ങൾ . . .
 നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . .
ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ
ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ
പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി
കാമനിർവൃതിക്കൊരിരയാകാൻ
ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ?



 

ലിസ് റോസ്
10A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത