"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഇരുളിൽ ഒരു തിരി നാളമായി
| തലക്കെട്ട്=എരിയുന്ന കനലുകൾ
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ആൾത്തിരക്കൊഴിഞ്ഞൊരാ
ഉത്സവനഗരിയാകുന്നിതാ
മമ വിധിവൈവിധ്യം . . . .
നിശാസഞ്ചാരിയാമെൻ സഹചാരികളായ്
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . .
പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ
കൺകളിറുക്കി , വയർരുക്കിയമർത്തി
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .
ഉത്സവവീഥികൾ തൻ തോരണങ്ങൾ
മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ്
കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ
എൻ കാലടികൾ പരതി പിന്തുടരുന്നു . .
പകൽവെളിച്ചമാന്യർ ഈ രാവിൻ
നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . .
വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ
ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ ,
തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം
നോട്ടങ്ങളെൻ മാറുപിളർത്തി
കാമനിർവൃതിക്കൊരിരയാകാൻ ഞാനും
വിധിക്കപ്പെട്ടിരിക്കുന്നുവോ ?
-പിന്നിതാ നിരവധിയാം ചവകരം
പൊലിയുന്ന പെൺമാനങ്ങൾ തൻ കണക്കിൽ
ഞാനാരാൾ മാത്രമറെന്നറിയുന്നു .
തളിരിടുന്നൊരാ സ്ത്രീത്വത്തിൽ ശകൾതൻ
ചിറകരിഞ്ഞെങ്കിലും  മനുഷ്യമൃഗങ്ങളെ ,
അട്ടഹാസങ്ങളിനിയുമിവളെ പേടിപ്പിക്കയില്ലെന്നോർത്തകൊൾകനീ . . . നീതിതൻ ഉദയം ഏറെയൊന്നും പിറകിലല്ല . സ്ത്രീയെന്ന
ജന്മമിന്നാരുടെയൊക്കെയോ ആഗ്രഹപ്രാപ്തിക്കുമാത്രമാകുന്നു . . . ഒരുമുഴം കയറിലൂയലാടിടും രണ്ട് കുഞ്ഞുടുപ്പുകളും , പിച്ചിചീന്തപ്പെട്ട
നിരവധിയാം സ്ത്രീത്വങ്ങളും ,
ഇനിയുമാവർത്തനങ്ങളാകാതിരിക്കാൻ
ഇനിയുമെങ്കിലുമേ നീതിപീഠമേ ഇരുട്ടിലൊരു
തിരിനാളമായ് ഭവിക്ക നീ . .


പച്ചപ്പുചൂടും മരതകക്കാടുകൾ 
മരണം പുണരുന്നൊരാ വേളയിൽ
തൊണ്ടവരണ്ടു  നിസ്സഹായന്നായ്
കുളിർനീര് തേടുന്നു മർത്യഗണം
ആരോട് ചൊല്ലുവാൻ, ആരുണ്ട് കേൾക്കുവാൻ
എരിയുന്ന കനലായി മാറുമീ ലോകത്ത്
നിലവിളി കേൾക്കുവാൻ ആരുണ്ടിന്നു !
തങ്ങൾക്കുതന്നെ വിനയായ് ഭവിച്ചോരീ
ദുർവിധിക്കനലിൽ പൊരിയുന്നു ഞാൻ
കേഴില്ല ഞാൻ കഴിയില്ലെനിക്ക്
തൃക്കണ്ണ് തുറന്നീടുമോ ദേവാ
സ്വയമേ വിതറിയോരീ അഗ്നിയിൽ
കണ്ണീർ നനച്ചാൽ മതിയാവുമോ?
തൃക്കണ്ണ്  തുറന്നീടുമോ ദേവാ




വരി 44: വരി 28:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലിസ് റോസ്
| പേര്= ആൻ മരിയ ബിജു
| ക്ലാസ്സ്=    10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എരിയുന്ന കനലുകൾ



പച്ചപ്പുചൂടും മരതകക്കാടുകൾ
മരണം പുണരുന്നൊരാ വേളയിൽ
തൊണ്ടവരണ്ടു നിസ്സഹായന്നായ്
കുളിർനീര് തേടുന്നു മർത്യഗണം
ആരോട് ചൊല്ലുവാൻ, ആരുണ്ട് കേൾക്കുവാൻ
എരിയുന്ന കനലായി മാറുമീ ലോകത്ത്
നിലവിളി കേൾക്കുവാൻ ആരുണ്ടിന്നു !

തങ്ങൾക്കുതന്നെ വിനയായ് ഭവിച്ചോരീ
ദുർവിധിക്കനലിൽ പൊരിയുന്നു ഞാൻ
കേഴില്ല ഞാൻ കഴിയില്ലെനിക്ക്
തൃക്കണ്ണ് തുറന്നീടുമോ ദേവാ
സ്വയമേ വിതറിയോരീ അഗ്നിയിൽ
കണ്ണീർ നനച്ചാൽ മതിയാവുമോ?
തൃക്കണ്ണ് തുറന്നീടുമോ ദേവാ




 

ആൻ മരിയ ബിജു
9 A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത