"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
''' കയർ ഫാക്ടറികൾ നല്ല ലാഭം കൊയ്യുന്നവയായിരുന്നു. ഇതോടെ നാട്ടുമുതലാളിമാരും കയർ ഫാക്ടറികൾ സ്ഥാപിച്ചുതുടങ്ങി. ജോലി പരിചയമുള്ള ആളുകൾ ആവശ്യത്തിലധികം ഉണ്ടായിരുന്നില്ല. തന്മൂലം യൂറോപ്യൻ ഫാക്ടറികളിൽ പ്രവർത്തിച്ച് തഴക്കം വന്ന തൊഴിലാളികളുടെ വീട്ടിൽ ചെന്ന്, തിരികെ പിടിക്കാത്ത അഡ്വാൻസായി 30 മുതൽ 50 രൂപാ വരെ നാട്ടുമുതലാളിമാർ തൊഴിലാളികൾക്കു മുൻകൂറായി കൊടുത്ത് അവരെ കൊണ്ടുവന്ന് ഫാക്ടറി പ്രവർത്തിപ്പിച്ചു. അതോടൊപ്പം സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്നു തൊഴിൽ പരിശീലിപ്പിച്ചും പണിചെയ്യിച്ചിരുന്നു. ഒരുഘട്ടത്തിൽ ആലപ്പുഴ പട്ടണത്തിൽ മാത്രം 40 കയർ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നതായി രേഖയുണ്ട്. എ.ഡി 1901ൽ ഡാറാസ്മെയിൽ കമ്പനിയിൽ മാത്രം 1100 തൊഴിലാളികൾ പണി ചെയ്തിരുന്നതായി രേഖയുണ്ട്. മറ്റു യൂറോപ്യൻ കയർ ഫാക്ടറികളിൽ പണിയെടുത്തിരുന്നവരുടെ അംഗസംഖ്യ ഇതിൽനിന്നും കുറവായിരുന്നെങ്കിലും വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.''' | ''' കയർ ഫാക്ടറികൾ നല്ല ലാഭം കൊയ്യുന്നവയായിരുന്നു. ഇതോടെ നാട്ടുമുതലാളിമാരും കയർ ഫാക്ടറികൾ സ്ഥാപിച്ചുതുടങ്ങി. ജോലി പരിചയമുള്ള ആളുകൾ ആവശ്യത്തിലധികം ഉണ്ടായിരുന്നില്ല. തന്മൂലം യൂറോപ്യൻ ഫാക്ടറികളിൽ പ്രവർത്തിച്ച് തഴക്കം വന്ന തൊഴിലാളികളുടെ വീട്ടിൽ ചെന്ന്, തിരികെ പിടിക്കാത്ത അഡ്വാൻസായി 30 മുതൽ 50 രൂപാ വരെ നാട്ടുമുതലാളിമാർ തൊഴിലാളികൾക്കു മുൻകൂറായി കൊടുത്ത് അവരെ കൊണ്ടുവന്ന് ഫാക്ടറി പ്രവർത്തിപ്പിച്ചു. അതോടൊപ്പം സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്നു തൊഴിൽ പരിശീലിപ്പിച്ചും പണിചെയ്യിച്ചിരുന്നു. ഒരുഘട്ടത്തിൽ ആലപ്പുഴ പട്ടണത്തിൽ മാത്രം 40 കയർ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നതായി രേഖയുണ്ട്. എ.ഡി 1901ൽ ഡാറാസ്മെയിൽ കമ്പനിയിൽ മാത്രം 1100 തൊഴിലാളികൾ പണി ചെയ്തിരുന്നതായി രേഖയുണ്ട്. മറ്റു യൂറോപ്യൻ കയർ ഫാക്ടറികളിൽ പണിയെടുത്തിരുന്നവരുടെ അംഗസംഖ്യ ഇതിൽനിന്നും കുറവായിരുന്നെങ്കിലും വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.''' | ||
[[പ്രമാണം:35006 coiralpy.jpg|ലഘുചിത്രം]] | |||
<big>'''<nowiki>*</nowiki> കയർ കയറ്റുമതിയും വ്യാപാരവും'''</big> | <big>'''<nowiki>*</nowiki> കയർ കയറ്റുമതിയും വ്യാപാരവും'''</big> | ||
''' 1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക് ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കുവേണ്ട''' | ''' 1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക് ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കുവേണ്ട''' | ||