മെഴുകുതിരിയിലുയരുന്ന
ചെറു നിഴൽ വെളിച്ചമേ
പ്രതീക്ഷതൻ വരവിനായ് കാത്തുനിൽപ്പ്തെന്ത് നീ
അരുതരുത് പോകരുത് ഈ കാറ്റിലും മഴയിലും
എന്റെ കിടാങ്ങൾ ഉറങ്ങുകയായ്
ഒരിറ്റുപറ്റവർക്കായി കൊടുക്കണം
ചോരുന്ന വീടിന്നടുക്കളയിൽ
സന്ധ്യയിൽ നിനച്ചിരിക്കാതെ വന്നൊരു
കെങ്കേമനായ ഇടിമഴയിൽ മറ്റെന്തോ സംഭവിക്കാൻ തുടങ്ങുന്നു
എന്നൊരു ചിന്ത മനതാരിലെങ്ങും
കെട്ടിപ്പിടിച്ചു കിടന്നിട്ടുന്നു
പാവങ്ങൾ പൈതലുകൾ കിടക്കകളിൽ.